<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1255373038079748332</id><updated>2012-01-27T15:51:51.698+05:30</updated><category term='റിയാലിറ്റി കഥ'/><category term='പ്രവാസി കഥ :'/><category term='ഐ.റ്റി. കഥ'/><category term='പൈങ്കിളികഥ'/><category term='പ്രണയ കഥ'/><category term='ജീവിത കഥ'/><category term='നാടകം'/><category term='കരോള്‍ കഥ'/><category term='മാന്ത്രിക കഥ'/><category term='ചാനല്‍ കഥ'/><category term='നീണ്ട കഥ'/><category term='ഹാസ്യം'/><category term='കുറ്റാന്വേഷ്‌ണ കഥ'/><category term='എഴുത്തു കഥ'/><category term='നാടക കഥ'/><category term='ദുരന്ത കഥ'/><category term='പെണ്ണുകാണല്‍ കഥ'/><category term='സ്ത്രി കഥ'/><category term='കഥ'/><category term='ദൈവങ്ങളുടെ കഥ'/><title type='text'>കഥകള്‍</title><subtitle type='html'>ഇത് വലിയ കഥകളാണ്.കഥയില്ലായമയുടെ കഥകള്‍.
ഇതിലെ കഥകളോട് നിങ്ങള്‍ക്ക് യോജിക്കാം,വിയോജിക്കാം... 
വായിച്ചുതുടങ്ങുക.........</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://smeaso.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default?max-results=100'/><link rel='alternate' type='text/html' href='http://smeaso.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>68</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1255373038079748332.post-693091391167550535</id><published>2012-01-27T07:54:00.004+05:30</published><updated>2012-01-27T08:08:25.853+05:30</updated><title type='text'>'നല്ല കുടുംബം' :: ഒരു സീരിയൽ കഥ</title><content type='html'>&lt;div style="text-align: justify;"&gt;മലയാളി സ്ത്രികളുടെ രാത്രികളെ കണ്ണീരിൽ കുതിർക്കാൻ പറ്റിയ ഒരു സീരിയൽ കഥ അവസാനം കണ്ടത്തി. ആ കഥ നിന്ങൾക്കായി ഇവിടെ കുറിക്കുന്നു.....&lt;/div&gt;&lt;div style="text-align: justify;"&gt;സീരിയലിന്റെ പേര്&lt;b&gt;&lt;span style="color: #660000;"&gt; 'നല്ല കുടുംബം'&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;*********************************************&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു വലിയ വീട്&lt;/div&gt;&lt;div style="text-align: justify;"&gt;വലിയ വീട്ടിൽ ഒരപ്പനും അമ്മയും മൂന്നു ആൺമക്കൾ.&lt;/div&gt;&lt;div style="text-align: justify;"&gt;ഒന്നാമൻ വിക്രമൻ, രണ്ടാമൻ ദ്വിവിക്രമൻ ,മൂന്നാമൻ ത്രിവിക്രമൻ.&lt;/div&gt;&lt;div style="text-align: justify;"&gt;മൂന്നു മക്കളും കുടുംബ ബിസ്നസ് നോക്കി നടത്തുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;വിക്രമൻ ഒരു പാവം.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ദ്വിവിക്രമൻ ഭയങ്കരൻ.&lt;/div&gt;&lt;div style="text-align: justify;"&gt;ത്രിവിക്രമൻ അതി ഭയങ്കരൻ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വിക്രമൻ കമ്പ്നിയിലെ സെക്യൂരിറ്റിക്കാരന്റെ മകളുമായി പ്രണയത്തിലാണ്. തന്റെ പഴയ കൂട്ടുകാരനായ സെക്യൂരിറ്റിക്കാരന്റെ മകളുമായി വിക്രമൻ വിവാഹം കഴിക്കുന്നതിൽ അപ്പന് എതിർപ്പില്ല. പക്ഷേ അമ്മ അവരുടെ വിവാഹത്തെ എതിർക്കുന്നു. അമ്മയുടെ നിർബന്ധം കൊണ്ട് വിക്രമൻ രംഭയെ വിവാഹം കഴിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രംഭ വീടിന്റെ ഭരണം ഏറ്റെടുക്കുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയുടെ അമ്മയും മകളോടൊത്ത് താമസിക്കാനായി എത്തുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയുടെ നിർബന്ധത്തിനു വഴന്ങി വീതം വയ്പ് നടത്തുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;വിക്രമന്റെ പേരിലുള്ള വീതം രംഭ തന്റെ പേരിലേക്ക് മാറ്റുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു ദിവസം രംഭയേയും ത്രിവിക്രമനേയും കാണാതാകുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയും ത്രിവിക്രമനും ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;തനിക്ക് രംഭയില്ലാതെ ജീവിക്കാൻ പറ്റില്ലന്ന് ത്രിവിക്രമൻ അറിയിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;വീട്ടിലെ പ്രശ്നന്ങൾ പുറത്ത് അറിയുന്നത് നാണക്കേടാണന്ന് കരുതി വിക്രമനും അപ്പനും അമ്മയും ആരോടും ഒന്നും പറയുന്നില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;വിക്രമൻ വീണ്ടും സെക്യൂരിറ്റിക്കാരന്റെ മകളുമായി അടുക്കുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;താൻ ഗർഭിണിയാണന്നും തന്റെ ഗർഭത്തിന്റെ ഉത്തരവാദി ദ്വിവിക്രമൻ ആണന്നും രംഭയുടെ അമ്മ പറയുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയുടെ അമ്മയും ദ്വിവിക്രമനും മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ത്രിവിക്രമന്റെ പേരിലുള്ള സ്വത്തും രംഭ തന്റെ പേരിലാക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയുടെ അമ്മ പ്രസവിക്കുന്നു...&lt;/div&gt;&lt;div style="text-align: justify;"&gt;ദ്വിവിക്രമന്റെ പേരിലുള്ള സ്വത്ത് കുഞ്ഞിന്റെ പേരിലാക്കിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;വിക്രമനേയും&amp;nbsp; &amp;nbsp;ത്രിവിക്രമനേയും അപ്പനേയും അമ്മയേയും രംഭ വീട്ടിൽ നിന്ന് ഇറക്കി വിടുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;സെക്യൂരിറ്റിക്കാരൻ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടൂ പോകുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;സെക്യൂരിറ്റിക്കാരന്റെ മകൾ ഒരു ദിവസം ചാണകം വാരാൻ പോകുമ്പോൾ രംഭ ഒരു ഇന്നോവയിൽ പോകുന്നത് കാണുന്നു...&lt;/div&gt;&lt;div style="text-align: justify;"&gt;അവൾ വീട്ടിൽ വന്ന് പറയുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;രംഭ പോയ ഇന്നോവയെ പിന്തുടർന്ന് വിക്രമനും&amp;nbsp; &amp;nbsp;ത്രിവിക്രമനും ആ രഹസ്യം കണ്ടു പിടിക്കുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;പണ്ട തന്ങളുടെ അപ്പന്റെ പാർട്ണർ ആയിരുന്ന പുട്ടാലുവിന്റെ ഇന്നോവയിൽ ആണ് രംഭ പോയത്...&lt;/div&gt;&lt;div style="text-align: justify;"&gt;തന്ങൾ ചതിക്കപ്പെടുകയാണന്ന് വിക്രമനും ത്രിവിക്രമനും ദ്വിവിക്രമനെ അറിയിക്കുന്നു...&lt;/div&gt;&lt;div style="text-align: justify;"&gt;കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ രംഭയുടെ കുഞ്ഞിന്റെ അപ്പൻ ദ്വിവിക്രമൻ അല്ലന്ന് തെളിയുന്നു..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദ്വിവിക്രമൻ കൊല്ലപ്പെടൂന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ദ്വിവിക്രമനെ കൊലപ്പെടുത്തിയതിന് വിക്രമനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ദ്വിവിക്രമനെ കൊലപ്പെടുത്തിയവനെ കണ്ടത്താൻ ത്രിവിക്രമനും സെക്യൂരിറ്റിക്കാരന്റെ മകളും ഇറന്ങുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ദ്വിവിക്രമനെ കൊന്നത് പുട്ടാലുവാണന്ന് അവർ കണ്ടത്തുന്നു. അതോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു രഹസ്യവും അവർ കണ്ടത്തുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;രംഭ പുട്ടാലുവിന്റെ മകളാണ്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പുട്ടാലുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;പുട്ടാലുവിന്റെ ഭാര്യ,രംഭയുടെ അമ്മ വിഷം കഴിച്ച് മരിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;രംഭ തൂന്ങി മരിക്കാൻ ശ്രമിക്കുന്നു എങ്കിലും കയർ പൊട്ടി താഴെ വീണ് കാലൊടിയുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;തന്നോട് ക്ഷമിക്കണമെന്നും എല്ലാം അപ്പനായ പുട്ടാലുവിന്റെ നിർബന്ധത്തിന് വഴന്ങി ചെയ്തതാണന്നും തന്റെ അമ്മ പ്രസവിച്ച കുഞ്ഞ് പുട്ടാലുവിന്റെയാണന്നും രംഭ ഫോൺ ചെയ്ത് വിക്രമനേയും അമ്മയേയും ഫോൺ ചെയ്ത് അറിയിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയേയും കുഞ്ഞിനേയും വിക്രമനും അമ്മയും അപ്പനും തന്ങൾക്ക് തിരിച്ച് കിട്ടിയ വീട്ടിലേക്ക് കൊണ്ടു വരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയെ നോക്കാനായി സെക്യൂരിറ്റിക്കാരന്റെ മകളെ വീട്ടിൽ കൊണ്ടുവരുന്നു. സെക്യൂരിറ്റിക്കാരന്റെ മകളെകൊണ്ട് വിക്രമനെ വിവാഹം കഴിപ്പിക്കാൻ രംഭ മുന്നിട്ടിറന്ങുന്നു. അവരുടെ വിവാഹം കഴിഞ്ഞ അന്ന് രംഭ ഞെട്ടിപ്പിക്കുന്ന മറ്റൊരു രഹസ്യം അവരോട് പറയുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;തനിക്ക് ക്യാൻസർ ആണന്നും. ഒരുമാസത്തിനകം താൻ മരിക്കുമെന്നും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രംഭയുടെ അമ്മയുടെ കുഞ്ഞിനെ വിക്രമനും സെക്യൂരിറ്റിക്കാരന്റെ മകളും സ്വന്തം മകനെ പോലെ നോക്കുമെന്ന് രംഭയ്ക്ക് ഉറപ്പ് നൽകുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;രംഭ മരിക്കുന്നു...&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇതോടെ '&lt;b&gt;&lt;span style="color: #660000;"&gt;നല്ല കുടുംബം&lt;/span&gt;&lt;/b&gt;' എന്ന സീരിയൽ അവസാനിക്കുന്നു....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇതുവെച്ച് ഒരു പത്തറുന്നൂറ് എപ്പിസോഡ് ഉണ്ടാക്കാൻ പറ്റും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;റേറ്റിംന്ങ് അനുസരിച്ച് വലിച്ചു നീട്ടാനും കുറയ്ക്കാനും എല്ലായിടത്തും ഗ്യാപ്പും ഇട്ടിട്ടുണ്ട്.(ഉദാ:രംഭ ക്യാൻസർ ആണന്ന് പറഞ്ഞതിനു ശേഷം രംഭയെ രക്ഷിക്കാൻ വേണമെങ്കിൽ പത്തമ്പത് എപ്പിസോഡുകൾ ഓടിക്കാം. വേണമെങ്കിൽ എനിക്ക് ക്യാൻസർ ആണന്ന് പറയുന്ന എപ്പിസോഡിൽ തന്നെ രംഭയെ മരിപ്പിക്കുകയും ചെയ്യാം)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;u&gt;&lt;span style="color: blue;"&gt;&lt;br /&gt;&lt;/span&gt;&lt;/u&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;&lt;u&gt;&lt;span style="color: blue;"&gt;സീരിയൽ നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് ::&lt;/span&gt;&lt;/u&gt;&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഷൂട്ടിംന്ങിന്നിടയിൽ കന്നംതിരിവ് കാണിക്കുന്നവരേയും പ്രതിഫലം കൂട്ടി ചോദിക്കുന്നവരേയും മുന്നറിയിപ്പില്ലാതെ അവരുടെ കഥാപാത്രന്ങളെ ഗൾഫിൽ വിടാനും തട്ടിക്കൊണ്ട് പോകാനും കൊല്ലിക്കാനും സംവിധായകനും നിർമ്മാതാവിനും തിരക്കഥാകാരനും അധികാരം ഉണ്ടായിരിക്കും.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-693091391167550535?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/693091391167550535/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=693091391167550535' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/693091391167550535'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/693091391167550535'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2012/01/blog-post_27.html' title='&apos;നല്ല കുടുംബം&apos; :: ഒരു സീരിയൽ കഥ'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-4547434869847776896</id><published>2012-01-25T10:53:00.000+05:30</published><updated>2012-01-25T10:53:52.942+05:30</updated><title type='text'>കേരള എക്സ്പ്രസിലെ ഒരു കൈയ്യേറ്റത്തിന്റെ കഥ</title><content type='html'>&lt;div style="text-align: justify;"&gt;സമയം 1.15 പിഎം&lt;/div&gt;&lt;div style="text-align: justify;"&gt;ചെന്ങന്നൂർ റെയിൽവേ സ്റ്റേഷൻ&lt;/div&gt;&lt;div style="text-align: justify;"&gt;തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്കുള്ള 12625 ആം നമ്പർ കേരള എക്സ്പ്രസ് വരുന്നതിനുള്ള &amp;nbsp;അറിയിപ്പ് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും മുഴന്ങി. പേഴ്സിൽ നിന്ന് ടിക്കറ്റ് ഒന്നുകൂടി എടുത്ത് നോക്കി.&lt;/div&gt;&lt;div style="text-align: justify;"&gt;S6 ലെ 53 ഉം 56 ഉം സീറ്റുകൾ.&lt;/div&gt;&lt;div style="text-align: justify;"&gt;56 സൈഡ് സീറ്റ് അപ്പർ ബർത്ത് ആണ്. 53 മിഡിൽ ബെർത്തും.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;കൃത്യ സമയം പാലിച്ചു കൊണ്ട് ട്രയിൻ വന്ന് പ്ലാറ്റ് ഫോമിൽ നിന്നു. ഐലഡിനു ക്രോസിംന്ങ് കൊടുക്കാൻ ഉള്ളതുകൊണ്ട് തിരക്ക് പിടിക്കാതെ ട്രയിനിൽ കയറി. സീറ്റ് തിരക്കി പെട്ടിയും ബാഗുമായി ചെല്ലുന്നതു കണ്ടപ്പോൾ 56 ല് ഇരുന്ന മാന്യദേഹം ഒറ്റക്കണ്ണിട്ട് നോക്കി താൻ ഉറക്കത്തിന്റെ അഗാധ ഗർത്തത്തിലാണന്ന് തോന്നിപ്പിക്കാൻ ശ്രമിച്ച ഉടൻ തന്നെ ദേഹന്റെ ഫോൺ ബെല്ലടിച്ചു. ഉറക്കം തുടരണോ ഫോൺ എടുക്കണോ, ഫോൺ എടുത്താൽ &amp;nbsp;സീറ്റിൽ നിന്ന് എഴുന്നേൽക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ച് കുറച്ച് കഴിഞ്ഞിട്ടാണ് മാന്യദേഹം ഫോൺ എടുത്തത്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കണ്ണടച്ച് തന്നെയാണ് മാന്യ ദേഹൻ ഫോൺ എടുത്തത്. കണ്ണു തുറന്ന് നോക്കിയാൽ ഞാൻ 56 ആം സീറ്റിനു അവകാശം ഉന്നയിക്കുമെന്ന് അദ്ദേഹത്തിനു അറിയാം. അദ്ദേഹം ഫോൺ പോക്കറ്റിലേക്ക് തിരുകിയതും കേരളകോൺഗ്രസ് ധനകാര്യ വകുപ്പിനു അവകാശം ഉന്നയിച്ചതുപോലെ ഞാൻ 56 ആം സീറ്റിനു അവകാശം ഉന്നയിച്ചു. എന്റെ അവകാശം കണ്ടില്ലന്ന് നടിച്ച് വീണ്ടും കണ്ണട്യ്ക്കാൻ ശ്രമിച്ചു എങ്കിലും ടിക്കറ്റ് നീട്ടി ഞാൻ അവകാശം ഉന്നയിച്ചപ്പോൾ 'അടുത്ത് സ്റ്റേഷനിൽ ഇറന്ങാനാ' എന്ന് പറഞ്ഞ് എന്റെ അവകാശം അടുത്ത സ്റ്റേഷന് വരെ മാറ്റിവെപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അടുത്ത സ്റ്റേഷനായ തിരുവല്ല മുതൽ ഞാനായിരിക്കും അടുത്ത മൂന്നു ദിവസത്തിനേക്ക് 56 ആം നമ്പർ സീറ്റിന്റെ അവകാശി എന്ന് മനസിനെ ഓർമ്മിപ്പിച്ച് 53 ആം സീറ്റിന്റെ അടിയിലേക്ക് ബാഗ് വെയ്ക്കാനായി മാറി. 56 ന്റെ സൈഡ് അപ്പർ ബർത്തിലും 56 ആം സീറ്റിന്റെ അടിയിലും 53 ആം സീറ്റിന്റെ അടിയിലും ആയി മൂന്നു ബാഗും ഒരു പെട്ടിയും ഉറപ്പിച്ച ക്ഷീണത്തിൽ 53 ആം സീറ്റിലും 54 ആം സീറ്റിലുമായി ഞന്ങൾ വിശ്രമിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;52 ആം സീറ്റിൽ ഇരുന്ന് ഒരു മലയാളി സ്വാമി ആഹാരം കഴിക്കുന്നുണ്ട്. അദ്ദേഹവും കൂടെയുള്ള രണ്ടു പേരും എറണാകുളംവരെയേ ഉള്ളു സംസാരത്തിൽ നിന്ന് മനസിലായി. എതിർ വശത്തെ സീറ്റിൽ ആന്ധ്രയ്ക്കുള്ള സ്വാമിമാരാണ്. അവരുടെ സമ്മതം വാന്ങി സ്വാമിയും കൂട്ടുകാരും ആഹാരം കഴിക്കുകയാണ്.അടുത്ത സ്റ്റേഷനായ തിരുവല്ലയിൽ എത്തുന്നതിനുമുമ്പ് 56 ആം സീറ്റിന്റെ കൈയ്യേറ്റക്കാരൻ സ്വയമേ ഒഴിവായി. ഏതായാലും ആ സീറ്റ് ഇനി ആരും കൈയ്യേറാൻ വരില്ല എന്ന് ആശ്വസിച്ച് 54ല് തന്നെ ഇരുന്നു. 54ആം സീറ്റിനു പട്ടയം കിട്ടിയവൻ എറണാകുളത്തു നിന്നേ കയറുകയുള്ളു എന്ന് റിസർവേഷൻ ചാർട്ടിൽ നിന്ന് മനസിലാക്കിയിരുന്നു.അതുകൊണ്ട് &amp;nbsp;54 ല് ധൈര്യമായി ഇരിക്കാം. ആരും ഒഴിപ്പിക്കൻ ടിക്കറ്റും കാണിച്ച് വരില്ലല്ലോ!!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ട്രയിൻ തിരുവല്ലയിൽ നിർത്തിയതും ഞന്ങളുടെ സീറ്റിന്റെ അവിടെ ഒരു ബഹളം കേൾക്കാം. തുറന്നിരിക്കുന്ന എമർജൻസി വിനഡോയിലൂടെ ഒരു ബാഗ് 56ല് വന്നു വീണു. ബാഗിനെ സപ്പോർട്ട് ചെയ്ത് എട്ട് പത്ത് കൈകളും പ്ലാറ്റ്ഫോമിൽ നിന്ന് എമർജൻസി വിൻഡോയിലൂടെ 56 ആം നമ്പർ സീറ്റിന് ഓസോൺപാളിയുടെ സംരക്ഷണം പോലെ നീണ്ടു. ഒരു പോർട്ടർ നാലഞ്ച് ബാഗും രണ്ട് മൂന്ന് കവറും 55,56 സീറ്റിലേക്ക് അൺലോഡ് ചെയ്തു.&lt;/div&gt;&lt;div style="text-align: justify;"&gt;"ഇതാണ് നമ്മുടെ സീറ്റ്" എന്നാരോ പറയുന്നത് കേട്ട് നോക്കി. രണ്ട് പെട്ടി താന്ങി ഒരു ചേട്ടൻ. കൂടെ ചേച്ചി.തീർന്നില്ല. വീണ്ടും രണ്ട് ബാഗുമായി ചേട്ടന്റേയും ചേച്ചിയുടെയും മകൾ. ആകെ മൂന്നുപേരും പത്തോളം ലഗേജുകളും. അതും 56 ആം സീറ്റിൽ കൈയ്യേറ്റം നടത്താൻ. 56 ആം സീറ്റിന്റെ കൈവശാവകാശ രേഖയായ ജേർണി കം റിസർവേഷൻ ടിക്കറ്റ് കൈവശം ഉള്ളടത്തോളം കാലം അനധികൃത കൈയ്യേറ്റം ഒരു ദൗത്യ സേനയുടേയും സഹായം ഇല്ലാതെ ഒഴിപ്പിക്കാൻ കഴിയുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ നമ്മൾ വിചാരിക്കുന്നതുപോലെയല്ലല്ലോ എല്ലാം സംഭവിക്കുന്നത്. സർക്കാരിന്റെ കൈയ്യിൽ എല്ലാ രേഖയുണ്ടന്നും പറഞ്ഞിട്ടും മന്ത്രിമാർ കാണിച്ചിട്ടും ഒരൊറ്റ കൈയ്യേറ്റ എസ്റ്റേറ്റിൽ നിന്നുപോലും ടാറ്റയേയോ മറ്റുള്ള കൈയ്യേറ്റക്കാരയോ ഒഴിപ്പിക്കാൻ പറ്റിയിട്ടില്ലല്ലോ?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;"ദേ നമ്മുടെ സീറ്റിന്റെ ബർത്തിൽ ആരോ സാധനം വെച്ചിരിക്കുന്നു" ചന്ദ്രനിൽ കല്ലും മണ്ണും വെള്ളവും ഉണ്ടന്ന് കണ്ടത്തിയ ശാസ്ത്രജ്ഞനെപ്പോലെ കണ്ടുപിടിത്തം നടത്തിയത് ചേട്ടന്റേയും ചേച്ചിയുടേയും മകളാണ്.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;"ദേ സീറ്റിന്റെ അടിയിലും സാധനം വെച്ചിട്ടുണ്ട്" ഈ കണ്ടു പിടിത്തം നടത്തിയത് പോർട്ടർ ആണ്. കണ്ടുപിടിത്തം എമർജൻസി വിൻഡോയിലൂടെ പ്ലാറ്ഫോമിലേക്ക് എത്തിയതും ഓസോൺ പാളി പോലെ നിന്ന കൈകൾ പിൻവലിക്കപ്പെട്ടു. കൈകൾക്ക് പകരം പലപ്രായത്തിലുള്ള തലകൾ അത്ഭുതം കാണാൻ എമർജൻസി വിൻഡോയിലൂടെ അകത്തേക്ക് നീണ്ടു. തലകൾ അകത്തേക്ക് വരുന്നതിനോടൊപ്പം വരുന്ന തലകളിൽ നിന്ന് ഓരോരോ അഭിപ്രായവും വരുന്നുണ്ട്.&lt;/div&gt;&lt;div style="text-align: justify;"&gt;"അവിടിരിക്കുന്ന സാധനം മാറ്റിവെച്ചിട്ട് നിന്ങടെ സാധനം വെക്ക്"എന്നുള്ള മിതാഭിപ്രായം മുതൽ "അവിടിരിക്കുന്ന സാധനം എടുത്ത് വെളിയിൽ കളയ്" എന്നുള്ള തീവ്രസ്വഭാവ അഭിപ്രായന്ങൾ വരെ ന്യൂസ് അവറിലെ ചർച്ചകളിലെ പോലെ എത്തിവരുന്ന തലകളിൽ നിന്ന് വരുന്നത് ഞാൻ ഭീതിയോടെ കേട്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എനിക്കും ഒരു സംശയം.&lt;/div&gt;&lt;div style="text-align: justify;"&gt;56 എന്റെ സീറ്റ് തന്നെയാണോ?&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഞാനിനി S6 ല് തന്നെയാണോ കയറിയിരിക്കുന്നത്.&lt;/div&gt;&lt;div style="text-align: justify;"&gt;ഏതായാലും എനിക്കും ഭാര്യയ്ക്കും തെറ്റിയാലും ഞന്ങളെ ട്രയനിൽ കയറ്റി വിടാൻ വന്ന അപ്പായ്ക്കും അമ്മായ്ക്കും തെറ്റില്ല. സംശയം തീർക്കാൻ ഞാൻ അവളൊട് ചോദിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;"എടീ കൊച്ചേ നമ്മളു കയറിയത് S6 ല് തന്നെ അല്ലേ?"&lt;/div&gt;&lt;div style="text-align: justify;"&gt;"അതെ ചേട്ടാ"എന്ന് അവൾ പറഞ്ഞു. എതിർവശത്തിരിക്കുന്ന സ്വാമിമാരോട് ചോദിച്ച് ഞന്ങൾ കയറിയിരിക്കുന്നത് S6 ല് തന്നെ ആണന്ന് ഉറപ്പിച്ചു. ട്രയിനിന്റെ ഹോൺ മുഴന്ങിയതും എമർജൻസി വിൻഡോയിൽക്കുടി അകത്തേക്ക് വന്ന തലകൾ പുറത്തേക്ക് വലിക്കപ്പെട്ടു. എന്തും വരട്ടേ എന്ന് കരുതി ഞാൻ അടുത്ത കൈയ്യേറ്റക്കാരോട് 56 ആം സീറ്റിന്റെ അവകാശം ഉന്നയിക്കാനായി എഴുന്നേറ്റു.&lt;/div&gt;&lt;div style="text-align: justify;"&gt;56 എന്റെ സീറ്റാണ് ഞാൻ അവരോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ അതോ കെട്ടിട്ടും കേൾക്കാത്ത ഭാവം കാണിച്ചതാണോ എന്നറിയില്ല, ഏതായാലും ഞാൻ പറഞ്ഞത് അവരു കേട്ടില്ല. ഉമിനീർ ഇറക്കി തൊണ്ട നനച്ചിട്ട് ഞാൻ വീണ്ടും പറഞ്ഞു&lt;/div&gt;&lt;div style="text-align: justify;"&gt;"ഈ 56 എന്റെ സീറ്റാണ്"ഞാൻ പറഞ്ഞത് ചേച്ചി കേട്ടു. ചേച്ചി മകളെ നോക്കി. ചേച്ചിയും മകളും കൂടി ചേട്ടനെ നോക്കി. അവസാനം മൂവരും കൂടി ഒരുമിച്ച് എന്നെ നോക്കി. ഉമ്മറും ബാലൻ കെ നായരും ജനാർദ്ദനനും(പഴയ) കൂടി ഒരുമിച്ച് നായികയെ നോക്കിയാൽ നായികയുടെ അവസ്ഥ എന്ങനെയായിരിക്കും. ആ അവസ്ഥയിൽ ആയി ഞാൻ. ശബദ്ദത്തിലെ പതർച്ച വെളിയിൽ കാണിക്കാതെ ഞാൻ വീണ്ടും പറഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;"ഈ 56 ആം സീറ്റ് ഞന്ങളുടേതാണ്"&lt;/div&gt;&lt;div style="text-align: justify;"&gt;എന്നിലേക്കുള്ള നോട്ടം പിൻവലിച്ച് നോട്ടം അവർ മൂവരും തമ്മിലായി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആശ്വാസമായി..&lt;/div&gt;&lt;div style="text-align: justify;"&gt;ഞാൻ പറഞ്ഞത് അവർക്ക് മനസിലാവുക മാത്രമല്ല. അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു കൈയ്യേറ്റം എത്ര സിമ്പിളായി ഞാൻ ഹാൻഡിൽ ചെയ്തന്ന് നോക്കടീ എന്ന് മനസിൽ പറഞ്ഞ് ഭാര്യയെ നോക്കി. അവളുടെ നോട്ടം 56 ല് തന്നെയാണന്ന് മനസിലാക്കി ഞാൻ എന്റെ നോട്ടം 56 ലേക്കാക്കി.ചേച്ചി 56 ആം സീറ്റിന്റെ ചാരി ഇരിക്കുന്ന ഭാഗം മറിച്ചിട്ട് അവിടെ ഇരുന്ന് കഴിഞ്ഞു. എറണാകുളത്ത് നിന്ന് കയറുന്നവന് 56ആം സീറ്റ് കൊടുത്ത് അവന്റെ 54ആം സീറ്റിൽ ഇരിക്കാം എന്നുള്ള പ്രതീക്ഷയാണ് ചേച്ചി നിവർത്തി ഇട്ടിരിക്കുന്നത്. ഏതാണങ്കിലും ദൈവം കണ്ണിൽ ചോര ഇല്ലായ്മ കാണിക്കത്തില്ലല്ലോ? ഏതായാലും ഒരു വഴി കാണിച്ചു തരും. ടിടിആറിന്റെ വേഷത്തിൽ ദൈവം വരുന്നതും കാത്ത് ഞാൻ ഇരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കുറച്ച് കഴിഞ്ഞപ്പോൾ കൈയ്യേറ്റക്കാരുടെ പശ്ചാത്തലം മനസിലായി.&lt;/div&gt;&lt;div style="text-align: justify;"&gt;ചേച്ചിക്കും മകൾക്കും ഉള്ള റിസർവേഷൻ ആർഎസി ആണ്. ചേട്ടന്റേത് വെയ്റ്റിംന്ങ് ലിസ്റ്റും. ചേച്ചിയേയും മകളുടെയും ആർഎസി 55. ആ 55ന്റെ പിൻബലത്തിലാണ് 56 ലേക്കുള്ള അധിനിവേശം. ആർഎസി- വെയ്റ്റിംന്ങ് ലിസ്റ്റ് ടിക്കറ്റിന്റെ ബലത്തിൽ അഞ്ചാറു ബാഗും രണ്ട്മൂന്ന് പെട്ടിയുമായി ഡൽഹിവരെ പോകാൻ വന്ന അവരുടെ ആത്മവിശ്വാസത്തെ സമ്മതിക്കണം!!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചേച്ചിയും മകളും ഫോൺ എടുത്ത് കുത്താൻ തുടന്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;"നിന്നോടാരു പറഞ്ഞു ആർഎസി ടിക്കറ്റ് എടുക്കാൻ?", "ഇന്നത്തേക്ക് കിട്ടിയില്ലങ്കിൽ നാളെ കൺഫേം ടിക്കറ്റ് എടുത്താൽ പോരായിരുന്നോ?" എന്നൊക്കെയുള്ള ഒരു നൂറ് ചോദ്യന്ങൾ ചേച്ചിയും മകളും കൂടി ആരോടോ ചോദിക്കുന്നത് കേട്ടു. ആഴ്ചകൾക്ക് മുമ്പ് ബുക്കിംന്ങ് തീരുന്ന കേരള എക്സ്പ്രസിലാണ് നാളത്തേക്കൂള്ള കൺഫേം ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാത്തതിന് ചേച്ചിയും മകളും കൂടി കുരിശിൽ കയറ്റുന്നത് !!! എറണാകുളം വരെ 54 ല് തന്നെ ഇരിക്കാനും എറണാകുളത്ത് നിന്ന് 54 ന്റെ കൈവശക്കാരൻ വരുമ്പോൾ ചേച്ചിയുടെ 56 ആം നമ്പർ സീറ്റിന്റെ കൈയ്യേറ്റം ഒഴിപ്പിക്കാനും തീരുമാനിച്ച് ഞന്ങൾ 53ലും 54ലും ഇരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എറണാകുളത്ത് നിന്ന് 54 ആം നമ്പർ സീറ്റിന്റെ കൈവശക്കാരൻ കയറി. പാനിപ്പട്ടിൽ എഞ്ചിനീയറിംഗിംന് പഠിക്കുന്ന ഒരു പത്തൊൻപതുകാരൻ. അവനോട് സംസാരിച്ച് അവനെ 56 ആം സീറ്റിലേക്ക് ആക്കാമെന്ന് കരുതി അവനോട് സംസാരിക്കാൻ തുടന്ങി. അവൻ പഠിക്കുന്ന കോളേജിൽ ഇരുപത്താറ് മലയാളികളെ ഉള്ളു എന്നും സെമസ്റ്റർ അവധി കഴിഞ്ഞ് അവർ തിരികെ പോകുവാണന്നും ഒക്കെയുള്ള കാര്യന്ങൾ അവനിൽ നിന്ന് ശേഖരിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. അവന്റെ കൂട്ടുകാർ അടുത്ത് കമ്പാർട്ട്മെന്റിൽ ഉണ്ട്. അവൻ അവരുടെ കൂടെ ഇരിക്കാൻ പോവുകയാണന്നും ഉറന്ങാൻ സമയത്ത് ബർത്തിന്റെ അവകാശം ചോദിക്കാനേ അവൻ വരികയുള്ളു എന്നും പറഞ്ഞ് അവൻ അടുത്ത കമ്പാർട്ടുമെന്റിലേക്ക് പോയി.അന്ങനെ 54 ന്റെ ഇരുപ്പ് അവകാശം എനിക്കായി. എന്റേയും ഭാര്യയുടേയും ഇരുപ്പും സംസാരവും കേട്ടിട്ട് സ്വർഗ്ഗത്തിലെ കട്ടുറുമ്പാകേണ്ട എന്ന് കരുതി പയ്യൻ പോയതാവാനും മതി. അവന്റെ പിന്മാറ്റം ഒരു വഴിക്ക് എനിക്ക് സന്തോഷം നൽകിയെങ്കിലും എന്റെ 56 ആം സീറ്റില് ഇരിക്കാനുള്ള അവകാശം ഉന്നയിക്കാൻ ഒരു കാരണം ഇല്ലാതായല്ലോ എന്നുള്ളത് എന്നെ സങ്കടപ്പെടുത്തി. 55 ലും 56 ലും ആയി ചേച്ചിയും വിസ്തരിച്ചിരുന്നു. ചേട്ടൻ സ്വാമിമാരുടെ സീറ്റിലുമായി യാത്ര തുടർന്നു. സ്വാമിമാർക്ക് ലഗേജുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ചേട്ടൻ-ചേച്ചിമാരുടെ ലഗേജുകൾ വെക്കാൻ സ്ഥലത്തിന് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആലുവായിൽ ട്രയിൻ നിർത്തിയപ്പോൾ ഒരു പെൺകൊച്ച് ഞന്ങടെ കമ്പാർട്ടുമെന്റിൽ കയറി. അല്പം അഡ്ജസ്റ്റ് ചെയ്യാമോ അടുത്ത സ്റ്റേഷനായ തൃശ്ശൂരിൽ ഇറന്ങാനാണ് എന്നൊക്കെ ചേച്ചിയോടും മകളോടും പറഞ്ഞു. ഞന്ങൾ ഇരിക്കുന്ന സീറ്റിൽ ഇപ്പോൾ തന്നെ നാലു പേർ ഇരിക്കുന്നതുകൊണ്ട് ഒരാളെക്കൂടി ഇരുത്താനുള്ള സ്ഥലം ഇല്ലായിരുന്നു. ആ പെൺകൊച്ച് രണ്ടു മൂന്നു പ്രാവിശ്യം ഒന്നു അഡ്ജസ്റ്റ് ചെയ്യാമോ എന്ന് അവരോട് ചോദിച്ചു. കാലു വേദനമുതൽ പ്രഷറും ഷുഗ്ഗറും വരെയുള്ള അസുഖന്ങളുടെ ലിസ്റ്റ് നിരത്തിയും കാലു നീട്ടി വെക്കാതിരുന്നാൽ തനിക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ചേച്ചി ആ പെൺകൊച്ചിന് സ്റ്റഡി ക്ലാസ് എടുത്തു. എന്റെ 56 ആം സീറ്റിൽ കാലു നീട്ടി ഇരുന്നാണ് ചേച്ചി ക്ലാസ് എടുക്കുന്നത്. എങ്കിൽ 55ആം സീറ്റിൽ ഇരിക്കുന്ന മകളൊട് പറഞ്ഞ് ആ പെങ്കൊച്ചിന് അല്പം സ്ഥലം കൊടുക്കാൻ ആ ചേച്ചി ശ്രമിച്ചതും ഇല്ല. പെൺകൊച്ചിന്റെ സ്ഥലം തേടൽ കണ്ട് എന്റെ എതിർവശത്ത് ചേട്ടനോട് ഒപ്പം ഇരുന്ന ആന്ധ്രക്കാരൻ സ്വാമി എഴുന്നേറ്റ് ആ പെൺകൊച്ചിന് സ്ഥലം നൽകാൻ പോകുന്നു എന്ന് കണ്ടപ്പോൾ ചേച്ചിയും മകളും കാലല്പം മടക്കി ആ പെൺകൊച്ചിന് മൂട് ഉറയ്ക്കാൻ വേണ്ടി മാത്രം അല്പം സ്ഥലം നൽകി. &amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്ങനെ ഒന്നാം ദിവസം പകൽ കഴിഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;രാത്രിയിൽ 56 ആം നമ്പർ ബർത്തിൽ കയറിക്കിടന്ന് ഞാൻ ഉറന്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;രണ്ടാം ദിവസം...&lt;/div&gt;&lt;div style="text-align: justify;"&gt;എനിക്ക് ഇന്ത്യൻ റയിൽവേ മൂന്നു ദിവസത്തേക്ക് പതിച്ച് തന്ന 12625 തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസിലെ S6 ലെ 56 ആം നമ്പർ സീറ്റ് മറ്റൊരാൾ കൈയ്യേറി ഇരിക്കുന്നത് കണ്ടിട്ടൂം വെറുതെ ഞാൻ ഇരുന്നു. ഇറന്ങുന്നതിനുമുമ്പ് ഒരിക്കലെങ്കിലും ഒരു മിനിട്ട് നേരം എങ്കിലും ആ സീറ്റിൽ ഒന്ന് ഇരിക്കണം എന്ന് ആഗ്രഹിച്ചു. ആ ആഗ്രഹത്തോടൊപ്പം വേറെ ഒരു ആഗ്രഹവും എനിക്കുണ്ടായി, "മോനേ,ഞാൻ നിന്റെ 56 ആം സീറ്റിൽ ഇരുന്നോട്ടെ" എന്ന് ചേച്ചിയോ ചേട്ടനോ വെറുതെ എങ്കിലും ചോദിക്കുമെന്ന് ഞാൻ കരുതി. ഒന്നാം ദിവസം അതുണ്ടായില്ല. രണ്ടാം ദിവസം എങ്കിലും അതുണ്ടാകുമെന്ന് ഞാൻ കരുതി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്ങനെയെങ്കിലും 56 ആം സീറ്റിൽ കുറച്ചു സമയം എങ്കിലും ഇരിക്കണം എന്ന് കരുതി രണ്ടാം ദിവസം അതിരാവിലേ എഴുന്നേറ്റു. അതിരാവിലെ ബുദ്ധികൂടുതൽ പ്രവർത്തിക്കുമെന്ന് കരുതിയത് വെറുതെയായി. തലയിൽ ഒരു ഐഡിയായും വന്നില്ല. റോമിംന്ങിൽ കാശ് പോകേണ്ടാ എന്ന് കരുതി ഐഡിയ വീട്ടിൽ വെച്ചിട്ട് വന്നതിൽ ഞാൻ സങ്കടപ്പെട്ടു. ചേച്ചി എഴുന്നേറ്റ് പല്ലു തേക്കാൻ പോകുമ്പോഴെങ്കിലും കുറച്ചു സമയം 56 ആം സീറ്റിൽ കയറി ഇരിക്കാമെന്ന് കരുതി ചേച്ചി പല്ലു തേക്കാൻ പോകുന്നതും നോക്കി ഞാൻ ഇരിക്കാൻ തുടന്ങി.പണ്ടത്തെ നാടോടി കഥയിലെ അപ്പൂപ്പൻ മരപ്പട്ടിയെ പിടിക്കാൻ പഞ്ഞി മരത്തിൽ കയറി ഇരുന്ന അവസ്ഥയിലായി ഞാൻ. &amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പത്തുമണി ആയപ്പോൾ ചേച്ചി എഴുന്നേറ്റു. എന്റെ തന്ത്രം കാലേക്കൂട്ടി അറിഞ്ഞിട്ടോ എന്തോ ട്രാൻസ്‌പോർട്ട് ബസിൽ കുടവെച്ച് സീറ്റ് ബുക്ക് ചെയ്യുന്നതുപോലെ കുടം പോലെയുള്ള മകളെ പിടിച്ച് 56 ല് ഇരുത്തിയിട്ടാണ് ചേച്ചി എഴുന്നേറ്റ് പോയത്. ഇത്തിരിപോന്ന ബസിൽ കുടയാണങ്കിൽ ഒത്തിരിപോകുന്ന ട്രയിനിൽ കുടം തന്നെ.&lt;/div&gt;&lt;div style="text-align: justify;"&gt;ചേച്ചിയുടെ കണക്ഷൻ ഐഡിയ ആണന്ന് തോന്നുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;വാട്ട് ആൻ ഐഡിയ ചേച്ചി!!!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പത്തനംതിട്ടയിൽ സമരം ചെയ്തിരുന്ന ചെന്ങറ സമരക്കാർക്ക് വയനാട്ടിൽ കുടിലുകെട്ടാനും കൃഷിചെയ്യാനും കഴിയാത്ത ഭൂമി പതിച്ചു കിട്ടിയതുപോലെ ഞാൻ 56 ആം സീറ്റിൽ നോക്കി ഇരിക്കാൻ തുടന്ങി. അല്ലാതെന്തു ചെയ്യാൻ&lt;/div&gt;&lt;div style="text-align: justify;"&gt;അന്ങനെ രണ്ടാം ദിവസവും കഴിഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;മൂന്നാം ദിവസം തുടന്ങിയന്ന് അറിഞ്ഞത് ശരീരം തുളയ്ക്കുന്ന തണുപ്പ് പുതപ്പിനിടയിലൂടെ കയറിയപ്പോഴാണ്. ഇനി യാത്രതീരാനും 56 ആം സീറ്റിൽ ഇരിക്കാനും ഏതാനം മണിക്കൂറുകൾ കൂടിയേ &amp;nbsp;ബാക്കിയുള്ളൂ. അതിനുമുമ്പ് ആ സീറ്റിൽ ഒന്ന് മൂടമർത്താനെങ്കിലും അവസരം കിട്ടുമോ??&lt;/div&gt;&lt;div style="text-align: justify;"&gt;ഇല്ല ... ഒരവസരവും കിട്ടിയില്ല...&lt;/div&gt;&lt;div style="text-align: justify;"&gt;ആ സീറ്റിൽ ഇരിക്കാൻ ഒരവസരം വേണ്ട... ആ സീറ്റിൽ ഇരുന്നതിനു ഒരു നന്ദിവാക്കെങ്കിലും????&lt;/div&gt;&lt;div style="text-align: justify;"&gt;എവിടെ??&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ട്രയിനന്ങനെ മൂന്നാം ദിവസം ഒരു മണിക്കൂർ ലേറ്റായി ആഗ്രയിൽ എത്തി. അടുത്ത സ്റ്റേഷനായ മധുരയിൽ ഇറന്ങണോ ആഗ്രയിൽ ഇറന്ങണോ എന്നൊരു ചർച്ച ഞാനും അവളുംകൂടി നടത്തി. നാലു ബാഗുകളുമായി ബസ്സ്സ്റ്റാൻഡിൽ ചെല്ലാനുള്ള സൗകര്യം പരിഗണിച്ച് ഇറന്ങുന്നത് മധുരയിൽ മതി എന്ന് തീരുമാനിച്ചു. ആഗ്ര-മധുര യാത്രാസമയം ഒരു മണിക്കൂർ. ട്രയിൻ ആഗ്രയിൽ നിന്ന് വിട്ട് മുക്കാൻ മണിക്കൂർ കഴിഞ്ഞ് ഞന്ങൾ മൂന്നു ബാഗും ഒരു പെട്ടിയുമായി എഴുന്നേറ്റു. അപ്പോഴും 56 ആം സീറ്റിൽ ഒന്നു ഇരുന്നാലോ എന്ന് ആഗ്രഹിച്ചു എങ്കിലും 56 ആം സീറ്റിൽ നിറഞ്ഞിരിക്കുന്ന ചേച്ചി സീറ്റിൽ ഒരു ഗ്യാപ്പിടാതെയാണ് ഇരിക്കുന്നത് എന്നുള്ളതുകൊണ്ട് ആ ആഗ്രഹം ഞാൻ ഒഴിവാക്കി. ഞന്ങൾ പെട്ടിയുമായി വാതിക്കലേക്ക് പോകുന്നത് കണ്ടിട്ടെങ്കിലും 56 ആം സീറ്റിൽ അവകാശവാദം ഉന്നയിക്കാതിരുന്നതിനും സീറ്റ് വിട്ടുകൊടുത്തതിനും &amp;nbsp;ഞന്ങൾക്ക് ഒരു നന്ദി രേഖപ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ലഗേജുകളുമായി വാതിക്കൽ ചെന്ന് നിന്നിട്ടും ഞാൻ ഇടയ്ക്കിടയ്ക്ക് 56ലേക്ക് നോക്കി കൊണ്ടിരുന്നു. മൂന്നു ദിവസത്തേക്ക് റയിൽവേ പതിച്ചു തന്നിട്ടും ആ സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള സത്യം എന്നിൽ ദുഃഖം ഉണ്ടാക്കി. വാതിക്കൽ നിൽക്കുന്ന ഞന്ങളെ ഇടയ്ക്കിടയ്ക്ക് ചേച്ചിയും മകളും പാളി നോക്കുന്നത് ഞാൻ കണ്ടു. അവർ ഉടൻ വന്ന് നന്ദി രേഖപ്പെടുത്തുമെന്ന് ഞാൻ വെറുതെ കരുതി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ട്രയിൻ മധുര സ്റ്റേഷനിൽ നിന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;ഞന്ങൾ ഇറന്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;നന്ദിവാക്കുകളുമായി ചേട്ടനോ ചേച്ചിയോ വരുമെന്ന് കരുതി.അവർ നന്ദി പറയാൻ വരുമ്പോൾ ഞന്ങളെ കണ്ടില്ലങ്കിൽ അവരുടെ മനസ് വേദനിച്ചാലോ എന്ന് കരുതി &amp;nbsp;അവരുടെ നന്ദി സ്വീകരിക്കാനായി ഞന്ങൾ ഒരു മിനിട്ട് പ്ലാറ്റ് ഫോമിൽ നിന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;ഇല്ല അവർ വന്നില്ല....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കൈവശാവകാശം പട്ടയം കിട്ടിയ ഭൂമിയിൽ കാലുകുത്താൻ പോലും കഴിയാതെ ദൂരെ നിന്ന് മാത്രം കാണാൻ കഴിഞ്ഞ കൃഷിക്കാരനെപ്പോലെ 12625 ആം നമ്പർ കേരള എക്സ്പ്രസ് ട്രയിൻ പോകുന്നതും നോക്കി ഞന്ങൾ പ്ലാറ്റ് ഫോമിൽ നിന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്നാലും എന്റെ ചേട്ടാ ചേച്ചീ 56 ആം സീറ്റിന്റെ കൈവശക്കാരായ ഞന്ങൾക്ക് ഒരു നന്ദിവാക്കെങ്കിലും പറയാമായിരുന്നു.....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏതായാലും വരവന്ങ് പൊലിച്ചു... ഈ രീതിയിൽ ആണങ്കിൽ ഇനി ഒരാഴ്ച എന്തെല്ലാമാണ് ഈ ഹിന്ദി നാട്ടിൽ കാത്തിരിക്കുന്നത്???&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-4547434869847776896?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/4547434869847776896/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=4547434869847776896' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/4547434869847776896'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/4547434869847776896'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2012/01/blog-post.html' title='കേരള എക്സ്പ്രസിലെ ഒരു കൈയ്യേറ്റത്തിന്റെ കഥ'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-5783503102793269777</id><published>2011-09-04T14:50:00.000+05:30</published><updated>2011-09-04T14:50:44.467+05:30</updated><title type='text'>അനാഥര്‍</title><content type='html'>&lt;div style="text-align: justify;"&gt;അസ്തമയ സൂര്യന്റെ അവസാന പ്രകാശവും എരിഞ്ഞടങ്ങിയപ്പോള്‍ മുസ്തഫ അന്നത്തെ അന്വേഷ്ണം നിര്‍ത്തി. നാളെ തനിക്ക് ലക്ഷ്യം നേടാന്‍ സാധിക്കും എന്ന ശുഭപ്രതീക്ഷയോടെ മുസ്തഫ മണല്‍‌പ്പുറത്തെ സിമിന്റ് ബഞ്ചില്‍ ചാരിയിരുന്നു. കടല്‍ത്തീരത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ദിവസത്തിന്റെ സായാഹ്നം കഴിച്ചുകൂട്ടാന്‍ എത്തിയ വൃദ്ധര്‍ ഓരോരുത്തരായി എഴുന്നേറ്റ് തുടങ്ങി. പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന് അകുട്ടികള്‍ മാതാപിതാക്കളുടെ അടൂക്കല്‍ എത്തി. കടല വി‌ല്പനക്കാരനും മാല വില്പ്നക്കാരനും അന്നത്തെ തങ്ങളുടെ വരുമാനം എണ്ണിത്തിട്ടപ്പെടുത്തിക്കോണ്ട് മണല്‍പ്പരപ്പില്‍ ഇരുന്നു. മുസ്തഫ വെറുതെ ഇതെല്ലാം നോക്കി കൊണ്ടിരുന്നു. അയാള്‍ക്ക് തിരിച്ച് വീട്ടില്‍ എത്തണമെന്ന് ഒരു ധൃതിയും ഉണ്ടായിരുന്നില്ല. അവനിരുന്ന ബഞ്ചില്‍ ഒരു മധ്യവയ‌സ്ക്കന്‍ വന്നിരുന്നത് അവന്‍ ശ്രദ്ധിച്ചില്ല.&lt;br /&gt;&lt;br /&gt;“മുസ്തഫ അല്ലേ?” അയാള്‍ ചോദിച്ചു. അവന്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ ആരയോ അന്വേഷിക്കുകയാണന്ന് തോന്നുന്നല്ലോ?” വീണ്ടൂം അയാള്‍ ചോദിച്ചു&lt;br /&gt;&lt;br /&gt;“അതെ, എങ്ങനെ മനസ്സിലായി” മുസ്തഫയ്ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;“ഈ കടല്‍ത്തീരത്ത് നിന്ന് എല്ലാ ദിവസവും അവസാനം പോകുന്നത് ഞാനായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ പോകുമ്പോഴും നിങ്ങള്‍ ഈ ബഞ്ചില്‍ തന്നെ ഇരിക്കുന്നത് കാണാം. നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരു ദിവസം നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു എങ്കിലും നിങ്ങള്‍ ഒഴിഞ്ഞു മാറി. പിന്നീട് പലര്‍ വഴിയും നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു എങ്കിലും അപ്പോഴെല്ലാം നിങ്ങള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്” അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ ആരാണ്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?” മുസ്തഫ ചാടി എഴുന്നേറ്റു. അയാള്‍ അവനെ പിടിച്ചിരുത്തി.&lt;br /&gt;&lt;br /&gt;“മുസ്തഫ വികാരം നല്ലതു തന്നെ, അത് എപ്പോഴും ഗുണം ചെയ്യണം എന്നില്ല. പതിനഞ്ച് വര്‍ഷം മുമ്പ് ഞാനും നിന്നെപ്പോലെ ഈ കടല്‍ത്തീര്‍ത്ത് എത്തിയതാണ്.പിന്നെ ഒരിക്കലും ഞാന്‍ ഇവിടെ നിന്ന് പോയിട്ടില്ല” അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നിങ്ങളുടെ പേരെന്താണ്?”മുസ്തഫ അയാളോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഒരു പേരിലെന്താണ് മുസ്തഫ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്നെ വിളിക്കാം. സത്യം പറഞ്ഞാല്‍ ഞാന്‍ തന്നെ എന്റെ പേര് മറന്നു പോയിരിക്കുന്നു. ഈ കടല്‍ത്തീര്‍ത്ത് ഉള്ളവര്‍ എന്നെ ഇപ്പോള്‍ പല പേരിലാണ് വിളിക്കുന്നഹ്. എന്റെ മക്കള്‍ പോലും എന്നെ പല പേരാണ് വിളിക്കുന്നത്.” അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;മുസ്തഫ സംശയത്തോടെ അയാളെ നോക്കി. അയാള്‍ക്കത് മനസിലായി.&lt;br /&gt;&lt;br /&gt;“മുസ്തഫയ്ക്ക് എന്നെ മനസിലാക്കാന്‍ കഴിയത്തില്ല. ഈ കടല്‍ത്തീരത്ത് ഉള്ളവര്‍ക്ക് പോലും ഞാന്‍ അരക്കിറുക്കനോ വട്ടനോ ഒക്കെയാണ്. അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ മക്കള്‍ക്കൊഴികെ ആരും എന്നെ മനസിലാക്കിയിട്ടില്ല. നീ ആരെയാണ് മുസ്തഫ അന്വേഷിക്കുന്നതെന്ന് പറയൂ. ഒരു പക്ഷേ എനിക്ക് നിന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ആത്മഹത്യചെയ്യാനായി പലരും ഇവിടെ ദിവസങ്ങളോളും സമയം കളഞ്ഞിട്ടൂണ്ട്. അവരില്‍ പലരേയും ഞാന്‍ തിരിച്ചയിച്ചിട്ടൂണ്ട്. എല്ലാം നഷ്ടപ്പെട്ട് ദിക്കുകളറിയാതെ ഇവിടെ അലഞ്ഞ് എത്തീയവരില്‍ പലരേയും ഞാന്‍ അവരുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുണ്ട്.. നിന്റെ പ്രശ്നം എന്താണന്ന് പറയൂ മുസ്തഫ”&lt;br /&gt;&lt;br /&gt;അയാളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി മുസ്തഫ പറഞ്ഞു തുടങ്ങി.&lt;br /&gt;&lt;br /&gt;മുസ്തഫയും രണ്ട് പെങ്ങള്‍മാരും ഉമ്മയും ബാപ്പയും അടങ്ങുന്നതായിരുന്നു മുസ്തഫയുടെ കുടുംബം. ബാപ്പ വര്‍ഷങ്ങളായി ഗള്‍ഫില്‍. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ബാപ്പ തന്റെ മക്കളെ കാണാന്‍ എത്തും. മക്കള്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചുവരാന്‍ ഉമ്മ ബാപ്പയ്ക്ക് എഴുതി.&lt;br /&gt;&lt;br /&gt;“എടീ, നമ്മുടെ പെണ്‍കുട്ടികള്‍ അന്യവീട്ടില്‍ വെറും കൈയ്യോടെ കയറി ചെല്ലരുത്. അവര്‍ക്ക് നിറയെ പൊന്നും പണവും കൊടുത്ത് കെട്ടിച്ച് വിടണം. അവരുടെ വിവാഹം കൂടി നടത്തിയിട്ട് ഞാന്‍ തിരിച്ചു വരാം. എന്നിട്ട് നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം” അയാള്‍ അങ്ങനെയാണ് തിരിച്ചെഴുതിയത്.&lt;br /&gt;&lt;br /&gt;ആ പിതാവ് പെണ്‍കുട്ടികള്‍ഊടെ വിവാഹം എപ്പോഴും സ്വപ്നം കണ്ടു. ഒരേ പന്തലില്‍ രണ്ട് വിവാഹം. പക്ഷേ ആ സ്വപ്നം പൊട്ടിച്ചിതറിയ പളുങ്കുപാത്രം പോലെയായി. മൂത്ത മകള്‍ ഷെറീന അന്യമതത്തില്‍ പെട്ട ഒരുവന്റെ കൂടെ ഒരു ദിവസം ഇറങ്ങിപ്പോയി. അതിനിളയവള്‍ സബീനയാണ് ആ പിതാവിന്റെ സ്വപ്നങ്ങള്‍ക്ക് ശരിക്കും തിരിച്ചടി നല്‍കിയത്.&amp;nbsp; വിവാഹം കഴിയാതെ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദിവ്യപ്രേമത്തിന്റെ പ്രതിഫലം!! എല്ലാം അറിഞ്ഞു കൊണ്ട് സബീനയെ വിവാഹം കഴിക്കാന്‍ ഒരാള്‍ എത്തി. പക്ഷേ അയാള്‍ക്ക് കുഞ്ഞിനെ വേണ്ടായിരുന്നു. മകളുടെ നല്ല ഭാവിമാത്രം സ്വപ്നം കണ്ട ആ പിതാവ് അവസാനം ആ കൊടും പാതകത്തിന് തയ്യാറായി. കുഞ്ഞിനെ ഉപേക്ഷിക്കുക. അതിനയാള്‍ ഒരളേ ഏര്‍പ്പാടാക്കുകയും ചെയ്തു. കുഞ്ഞിനെ വളര്‍ത്താനായി ദൂരെ ഒരിടത്ത് ഏല്‍പ്പിച്ചതായി അയാള്‍ എല്ലാവരോടും പറഞ്ഞു.&lt;br /&gt;&lt;br /&gt;“ആ കുഞ്ഞിനെ ഈ കടപ്പുറത്ത് തന്നെയാണ് ഉപേക്ഷിച്ചത് എന്നതിനെന്താണ് ഉറപ്പ്?” മധ്യവയസ്ക്കന്‍ മുസ്തഫയോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഉറപ്പാണ്. കുഞ്ഞിനെ ഇവിടെതന്നെയാണ് ഉപേക്ഷിച്ചത്. ബാപ്പ കുഞ്ഞിനെ ഏല്‍പ്പിച്ച മനുഷ്യനെ ഞാന്‍ കണ്ടായിരുന്നു. പത്തുവര്‍ഷം മുമ്പ് ഒരു ഏപ്രില്‍ മാസത്തില്‍ പത്താം തീയതിയാണ് അയാള്‍ കുഞ്ഞിനെ ഈ കടപ്പുറത്ത് ഉപേക്ഷിച്ചത്?” മുസ്തഫ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ആ കുട്ടിയെ നിങ്ങള്‍ക്കിപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമോ?” അയാളുടെ ചോദ്യം മുസ്തഫയെ കുഴക്കി. അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് മുസ്തഫ ചിന്തിച്ചിരുന്നില്ല. മുസ്തഫയുടെ മൌനം അയാള്‍ക്ക് മനസിലായി.&lt;br /&gt;&lt;br /&gt;“താങ്കള്‍ എന്റെ കൂടെ വരൂ, എന്തെങ്കിലും വഴിയുണ്ടോന്ന് നമുക്ക് ആലോചിക്കാം.ഇനി ഈ അസമയത്ത് ഇവിടേക്ക് ആരും വരില്ല“ ആ മധ്യവയസ്ക്കന്റെ ക്ഷണം നിരസിക്കാന്‍ മുസ്തഫയ്ക്ക് കഴിഞ്ഞില്ല. മധ്യവയസ്കന്റെ കൂടെ അയാള്‍ നടന്നു. അവര്‍ കുറേ ദൂരം മുന്നോട്ടു നീങ്ങി. അകലെ എവിടയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കൂന്നതുപോലെ. അവര്‍ ആ കരച്ചില്‍ കേട്ടിടത്തേക്ക് നടന്നു.&lt;br /&gt;&lt;br /&gt;മണല്‍പ്പരപ്പില്‍ വിരിച്ച വെള്ളത്തുണിയില്‍ കൈകാലിട്ടടിച്ച് കരയുന്ന ഒരു ചോരക്കുഞ്ഞ്. ആ മധ്യവയസ്‌കന്‍ ആ കുഞ്ഞിനെ വാരിയെടുത്തു. അയാള്‍ വീണ്ടും നടന്നു. മുസ്തഫ അയാളെ അനുഗമിച്ചു. റോഡിനപ്പുറം കാണുന്ന് ഇരുനില കെട്ടിടം കാണിച്ചിട്ട് അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അതാണ് എന്റെ വീട്.. ഒന്നു കൂടി വേഗം നടക്കൂ മുസ്തഫ. എന്റെ മക്കള്‍ ആഹാരം കഴിക്കാതെ എന്നെ കാത്തിരിക്കുകയായിരിക്കും ഇപ്പോള്‍. ഞാന്‍ വിളമ്പി കൊടുക്കാതെ അവര്‍ കഴിക്കുകയില്ല.. ഇന്ന് ഞാന്‍ വളരെയേറെ താമസിക്കുകയും ചെയ്തു”&lt;br /&gt;&lt;br /&gt;“നിങ്ങള്‍ക്ക് ഭാര്യയില്ലേ?” മുസ്തഫ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഉണ്ടായിരുന്നു”&lt;br /&gt;&lt;br /&gt;“മരിച്ചോ?”&lt;br /&gt;&lt;br /&gt;“മരിച്ചുകാണില്ല. അവളിപ്പോള്‍ എവിടെയാണന്ന് എനിക്കറിയില്ല. ഒരിക്കല്‍ ആരോടും പറയാതെ ഞങ്ങളുടെ മോനുമായി അവള്‍ ഇറങ്ങിപ്പോയതാണ്.”&lt;br /&gt;&lt;br /&gt;അവര്‍ നടന്ന് വീട്ടില്‍ എത്തി. ആ മധ്യവയസ്‌കന്റെ വരവും കാത്ത് കുറേ കുട്ടികള്‍ പൂമുഖത്ത് ഉണ്ടായിരുന്നു. അവരെ കണ്ട് അവര്‍ ഓടി വന്നു. അതില്‍ പ്രായമേറിയ ഒരു പെണ്‍കുട്ടി വന്ന് അയാളുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങി. കുട്ടികള്‍ എല്ലാം അകത്തേക്ക് പോയി. അയാള്‍ മുസ്തഫയെ നോക്കി. മുസ്തഫ മറ്റേതോ ലോകത്തായിരുന്നു.&lt;br /&gt;&lt;br /&gt;“എനിക്കിവരെയെല്ലാം ഈ കടപ്പുറത്ത് നിന്ന് കിട്ടിയതാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ എന്റെ മകനെ തിരക്കി വന്നതാണിവിടെ. എനിക്ക് എന്റെ മകന് പകരം ഒത്തിരിമക്കളെ കിട്ടി. അവരുടെ സ്നേഹവും സന്തോഷവും ദുഃഖവും എല്ലാം ഒരുമിച്ച് അനുഭവിച്ച് ഞങ്ങളിപ്പോള്‍ ഒരു കുടുംബം പോലെ കഴിയുകയാണിവിടെ” അയാള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;അയാള്‍ മുസ്തഫയെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കോണ്ട് പോയി. അയാള്‍ ആ മുറിയിലെ അലമാര തുറന്ന് ഒരു ബുക്ക് തുറന്ന് പേജുകള്‍ പരതി.&lt;br /&gt;&lt;br /&gt;“മുസ്തഫ പറഞ്ഞ തീയതിയില്‍ എനിക്കിവിടെ നിന്ന് ഒരു പെണ്‍കുഞ്ഞിനെ കിട്ടിയിട്ടൂണ്ട്. അത് നിങ്ങളുടെ അനന്തരവള്‍ തന്നെയാണന്ന് പറയാന്‍ എനിക്ക് കഴിയില്ല. നിങ്ങള്‍ക്ക് മാത്രമേ അത് പറയാന്‍ സാധിക്കൂ. അന്നത്തെ കുഞ്ഞ് ഇപ്പോള്‍ വളരെയേറെ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ അന്നെനിക്ക് കിട്ടിയ കുഞ്ഞിനെ കാണിച്ചിട്ട് ഇതാണ് നിങ്ങളുടെ കുഞ്ഞന്ന് പറയാന്‍ കഴിയില്ല. എനിക്ക് ഇവിടെ നിന്ന് കുഞ്ഞുങ്ങളെ കിട്ടിയപ്പോള്‍ കുഞ്ഞിനെ അണിയിപ്പിച്ചിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും ഒക്കെ ഞാനിവിടെ സൂക്ഷിച്ചു വെച്ചിട്ടൂണ്ട്. അങ്ങനെ എന്തെങ്കിലും പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ മുസ്തഫ” അയാള്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;“അന്നവളെ ഇടീച്ചിരുന്നത് കുറേ റോസപ്പൂക്കള്‍ ഉള്ള ഒരു വെള്ള ഉടുപ്പ് ആയിരുന്നു. ബാപ്പ ഇപ്പോഴും ആ ഉടുപ്പ് ഓര്‍ക്കുന്നുണ്ട്. ഞാന്‍ ഇനി ബാപ്പയെകൊണ്ട് ഇവിടേക്ക് വരാം.” മുസ്തഫ പറഞ്ഞു.&amp;nbsp; മധ്യവയസ്കന്‍ അലമാരിയില്‍ ഏപ്രില്‍ 10 എന്നെഴുതിയ കബോര്‍ഡ് തുറന്നു.&lt;br /&gt;&lt;br /&gt;“പപ്പ ഊണ് തയ്യാറായി. എല്ലാവരും പപ്പായെ കാത്തിരിക്കുകയാണ്.” ഒരു കുട്ടി വന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഞങ്ങള്‍ വരുന്നൂ.” അയാള്‍ കുട്ടിയോട് പറഞ്ഞിട്ട് അലമാര അടച്ചു.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ക്ക് കുട്ടിയെ കണ്ടാല്‍ മതിയോ? അതോ തിരികെ കൊണ്ടു പോകണോ? കൊണ്ടുപോകണം എന്നുണ്ടങ്കില്‍ കുറേ ദിവസത്തിന്റെ താമസം എടുക്കും. നിയമത്തിന്റെ വഴിയേ നിങ്ങള്‍ക്ക് കുട്ടിയെ തിരിച്ചു കൊണ്ടു പോകാന്‍ കഴിയൂ” അയാള്‍ മുസ്തഫയോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;“എനിക്ക് കുട്ടിയെ കാണേണ്ട” കുറച്ച് സമയത്തെ നിശബ്‌ദ്ദതയ്ക്ക് ശേഷമാണ് മുസ്തഫ പറഞ്ഞത്.&lt;br /&gt;&lt;br /&gt;“പിന്നെ...” മധ്യവയസ്കന് അത്ഭുതം ആയിരുന്നു.&lt;br /&gt;&lt;br /&gt;“ഇനിയും എനിക്കിവിടെ ഉള്ള കുട്ടികളെല്ലം ഒരു പോലെയാണ്. കുട്ടിയെ കണ്ടന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞോളാം. കുട്ടി ജീവനോടെ ഉണ്ടല്ലോ. ബാപ്പയ്ക്ക് അത്രയും അറിഞ്ഞാല്‍ തന്നെ സന്തോഷം ആകും. കഴിഞ്ഞ പത്തുവര്‍ഷമായി ബാപ്പ കുറ്റബോധം കൊണ്ട് നീടിനീറിപുകയുകായായിരുന്നു. ബാപ്പയുടെ ഉള്ളിലെ വേദനയ്ക്ക് അലപം കുറവ് വരുത്താന്‍ കുഞ്ഞ് ജീവനോടെ ഉണ്ടന്നുള്ള വാര്‍ത്തയ്ക്ക് കഴിയും...” മുസ്തഫ പറഞ്ഞു.&lt;br /&gt;&lt;br /&gt;അവര്‍ ഊണു കഴിക്കാനായി എഴുന്നേറ്റു. കുട്ടികള്‍ ഊണുമേശയ്ക്ക് ചുറ്റും ഇരിന്നു കഴിഞ്ഞിരുന്നു. മുസ്തഫയാണ് അന്നവര്‍ക്ക് വിളമ്പികൊടുത്തത്. അന്നയാള്‍ ദു‌സ്വപനങ്ങള്‍ കാണാതെ കിടന്നുറങ്ങി. പ്രഭാതത്തില്‍ എല്ലാവരോടും യാത്രപറഞ്ഞ് അയാള്‍ ഇറങ്ങി. ആ കെട്ടിടത്തിന് വെളിയില്‍ നിന്ന് അകത്തേക്ക് നോക്കി. എവിടെയെങ്കിലും അനാഥാലയം എന്ന ബോര്‍ഡുണ്ടോ? അങ്ങനെ ഒരു ബോര്‍ഡ് അവിടെ ഇല്ല.&lt;br /&gt;&lt;br /&gt;ഗെയ്‌റ്റില്‍ ഒരു ചെറിയ നെയിം ബോര്‍ഡുണ്ട്. ‘സ്നേഹ‌ഭവന്‍’.&lt;br /&gt;&lt;br /&gt;അയാള്‍ വേഗം നടന്നു. എത്രയും പെട്ടന്ന് ആ സ്നേഹഭവനിലേക്ക് തിരിച്ചു വരാനായി. &lt;/div&gt;&lt;div style="text-align: center;"&gt;&lt;b&gt;*********************&lt;/b&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="background-color: white; color: #999999;"&gt;ലേബല്‍ :: പത്ത്‌ പന്ത്രണ്ട് കൊല്ലം മുമ്പ് നടത്തിയ അക്രമണങ്ങളില്‍ നിന്ന് തിരിച്ചു കിട്ടിയ ഒരെണ്ണം&lt;/span&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-5783503102793269777?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/5783503102793269777/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=5783503102793269777' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/5783503102793269777'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/5783503102793269777'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2011/09/blog-post.html' title='അനാഥര്‍'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-310547453607676762</id><published>2011-08-27T10:55:00.001+05:30</published><updated>2011-08-27T10:56:22.464+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയ കഥ'/><category scheme='http://www.blogger.com/atom/ns#' term='നീണ്ട കഥ'/><title type='text'>പേരില്ലാത്ത പ്രണയ കഥ</title><content type='html'>&lt;div style="text-align: justify;"&gt;കുളി കഴിഞ്ഞ് ഇറങ്ങി ഫോണ്‍ നോക്കുമ്പോള്‍ നയനയുടെ ഫോണ്‍ നമ്പര്‍ മിസ്‌ഡ് കോള്‍ ലിസ്റ്റില്‍ കണ്ടെങ്കിലും ജിനോ അത് അവഗണിച്ച് ഭക്ഷണം കഴിക്കാന്‍&amp;nbsp; അടുക്കളയിലേക്ക് കയറി. പാത്രത്തില്‍ വിളമ്പിയ കഞ്ഞി ടേബിളില്‍ എടുത്തു വെക്കുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഭക്ഷണം മേശപ്പുറത്ത് തന്നെ വെച്ചിട്ട് അവന്‍ ഫോണ്‍ എടുത്തു. വിളിക്കുന്നത് നയന ആണ്. ഈ പെണ്‍‌കൊച്ച് എന്തിനാണോ ഈ സമയത്ത് വിളിക്കുന്നത്. ഓഫീസില്‍ തന്നെ അത് ആവിശ്യത്തിന് പണി തരുന്നുണ്ട്. ഇനി ഈ രാത്രിയില്‍ വിളിച്ചിട്ട് എന്ത് പണി തരാനായിരിക്കും? അവന്‍ ഫോണ്‍ എടുത്തു.&lt;br /&gt;“ഹലോ”&lt;br /&gt;“ജിനോ എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യാമോ?”&lt;br /&gt;സാധാരണ വിളിക്കുമ്പോള്‍ ഞാന്‍ നയന, പ്രൊജക്റ്റ് ലീഡര്‍ എന്ന് പറഞ്ഞ് സംസാരം തുടങ്ങുന്ന നയന ഇന്ന് ആമുഖ പ്രസംഗം ഇല്ലാതെ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എന്തോ പേഴ്‌സണല്‍ കാര്യം ആയിരിക്കും എന്നാണ് ജിനോ കരുതിയത്.&lt;br /&gt;“എന്താ നയനാ... എന്താ ഹെല്‍പ്പ്?” ജിനോ ചോദിച്ചു.&lt;br /&gt;“എന്നെ ഒന്ന് നമ്മുടെ ഓഫീസില്‍ കൊണ്ടു വിടാമോ?” നയനയുടെ ശ‌ബദ്ദത്തില്‍ അപേക്ഷയുടെ സ്വരം ആയിരുന്നു.&lt;br /&gt;“ഇപ്പോള്‍ സമയം പത്ത് കഴിഞ്ഞല്ലോ... എന്താ ഓഫീസില്‍?”&lt;br /&gt;“നമ്മുടെ പ്രൊജ‌കറ്റില്‍ ഒരു ഇഷ്യൂ. നമ്മള്‍ ഇന്ന് ക്ലൈന്റിന് കൊടുത്ത ഡെമോയില്‍ ഒരു ബഗ്.അതിപ്പോള്‍ തന്നെ ഫിക്സ് ചെയ്ത് കൊടുക്കണമെന്ന്..”&lt;br /&gt;“ഓഫീസില്‍ നിന്ന് വണ്ടി വരാന്‍ പറഞ്ഞാല്‍ പോരേ.. ഞാനിപ്പോള്‍ രാത്രിയില്‍...” ജിനോ നയനയെ കൊണ്ടുപോകാനുള്ള തന്റെ ഇഷ്ടക്കുറവ് പുറമേ പ്രകടിപ്പിക്കാത്ത രീതിയില്‍ സംസാരിച്ചു.&lt;br /&gt;“ഓഫീസില്‍ നിന്ന് വണ്ടി വരുമ്പോഴേക്കും ഒന്നന്നൊര മണിക്കൂര്‍ കഴിയും... ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരു പ്രശ്നം ഫേസ് ചെയ്യുന്നത്. മറ്റാരെയും ഇപ്പോള്‍ എനിക്ക് ആശ്രയിക്കാന്‍ പറ്റില്ല... ഒന്നു വേഗം വരുമോ?”&lt;br /&gt;“ഉം.. വരാം”&lt;br /&gt;“എന്റെ ഹോസ്‌റ്റല്‍ അറിയില്ലേ?”&lt;br /&gt;“അറിയാം”&lt;br /&gt;“നമ്മുടെ ഓഫീസ് ഐഡന്റിറ്റി കാര്‍ഡൂടെ ഒന്നു എടുത്തോളണെ” നയനയുടെ അവസാന വാചകത്തില്‍ ഒരു വലിയ പണിതരലിന്റെ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ടൊ എന്ന് അവന്‍ സംശയിക്കാതിരുന്നില്ല. ഭക്ഷണം മാറ്റി വച്ചിട്ട് അവന്‍ എഴുന്നേറ്റ് ഷര്‍ട്ടും പാന്റും ഇട്ട് ഇറങ്ങി. ബൈക്കില്‍ ആ പെണ്‍‌കൊച്ചിനെ കൊണ്ട് രാത്രിയില്‍ ഓഫീസില്‍ കൊണ്ടു വിട്ടു എന്ന് മറ്റുള്ളവര്‍ നാളെ അറിയുമ്പോള്‍ എല്ലാവന്റേയും മുഖത്ത് ഒരു ആക്കിയ ചിരി തെളിയുന്നത് അവന്‍ മനസില്‍ കണ്ടു. എപ്പോള്‍ വേണമെങ്കിലും ഓഫീസ് കാര്യത്തിന് സഹായം തേടിയാല്‍ അത് നല്‍‌കണമെന്ന് ജോയിന്‍ ചെയ്യുമ്പോഴേ മുതലാളി ഒപ്പിട്ട് വാങ്ങിയത് ഇതുപോലുള്ള സാഹചര്യങ്ങള്‍ മുന്‍‌ കൂട്ടി കണ്ടായിരിക്കണം. ഏതായാലും ഇന്നത്തെ രാത്രിയിലും മരണപ്പണി തന്നെ. രാത്രിയിലും പണി ചെയ്യിക്കാന്‍ വേണ്ടി ആയിരിക്കണം ഐഡന്‍‌റ്റിറ്റി കാര്‍ഡൂടെ എടുത്തോളാന്‍ അവള്‍ പറഞ്ഞത്.&lt;br /&gt;&lt;br /&gt;പത്തു മിനിട്ടിനുള്ളില്‍ നയനയുടെ ഹോസ്‌റ്റലിന്റെ മുന്നില്‍ എത്തി. കുറെക്കാലം മുമ്പ് എന്തോ സം‌സാരിക്കുമ്പോഴാണ് അവള്‍ ആ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന് പറഞ്ഞത്. ഒരേ ടീമില്‍ എത്തിയിട്ട് നാലുമാസമെങ്കിലും കഴിഞ്ഞിട്ടായിരിക്കണം താമസ സ്ഥലത്തെക്കുറിച്ചൊക്കെ പറയുന്നത്. ഹോസ്റ്റലിന്റെ ഗെയ്റ്റ് തുറന്ന് സെക്യൂരിറ്റി നില്‍പ്പുണ്ട്.&lt;br /&gt;“ജിനോ എന്നാണൊ പേര്?” സെക്യൂരിറ്റിയുടെ ചോദ്യം. അതെ എന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് ചെല്ലാന്‍ അയാള്‍ പറഞ്ഞു. ഹോസ്റ്റലിന്റെ ഓഫീസ് റൂമില്‍ നയന നില്‍‌പ്പുണ്ട്. ഹോസറ്റലിന്റെ നടത്തിപ്പികാരിയാ‍ണന്ന് തോന്നുന്ന പ്രായമുള്ള ഒരു ചേച്ചിയും അവിടെ നില്‍‌പ്പുണ്ട് .അവളുടെ കൂടെ ഓഫീസില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന രണ്ട് പെണ്‍‌കുട്ടികളും. അവളുമാരുടെ മുഖത്ത് ഒരു ആക്കിയ ചിരി ഉണ്ടോ അവന്‍ സംശയിച്ചു. &lt;br /&gt;ജിനോയുടെ അടുത്തേക്ക് നയന വന്നു.&lt;br /&gt;“ജിനോ ഐഡി കാര്‍ഡൊന്ന് തന്നേ..”&lt;br /&gt;അവന്‍ ഐഡി കാര്‍ഡ് കൊടുത്തു. നയന അതുകൊണ്ടുപോയി ആ ചേച്ചിയെ കാണിച്ചു. എഴുതി വെച്ചിരുന്ന ഒരു ഫോം നയനയുടെ കൈയ്യില്‍ അവര്‍ കൊടുത്തു. നയന അത് ജിനോയുടെ കൈയ്യില്‍ കൊടുത്തു.&lt;br /&gt;“ഇതിലൊന്ന് ഒപ്പിട്ട് കൊടുത്തേ” നയന പറഞ്ഞു.&lt;br /&gt;ആ ഫോമില്‍ അവന്റെ പേരും കമ്പ്നിയുടെ പേരും ഒക്കെ ഉണ്ടായിരുന്നു. അവന്‍ ആ‍ാ ഫോം പെട്ടന്നൊന്ന് നോക്കിയിട്ട് ഒപ്പിട്ടു കൊടുത്തു.&lt;br /&gt;“നയനയെ തിരിച്ചെത്തിക്കുന്നവരെയുള്ള ഉത്തരവാദിത്തം ജിനോയ്ക്കാണ്.” ഫോം തിരിച്ചു വാങ്ങിക്കൊണ്ട് ആ ചേച്ചി പറഞ്ഞു.&lt;br /&gt;എന്റെ ദൈവമേ!! ജിനോ ഉള്ളില്‍ വിളിച്ചു. ഈ പെണ്‍‌കൊച്ച് ഇന്ന് രാത്രിയില്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയിട്ട് ആരുടെ എങ്കിലും കൂടെ ഓടിപ്പോയാല്‍ താന്‍ കുടുങ്ങുമല്ലോ. &lt;br /&gt;“ഈ ഹോസ്റ്റലില്‍ രാത്രിയില്‍ ആരുടെയും കൂടെ ഇവിടെ താമസിക്കുന്നവരെ പുറത്തു വിടാത്തതാ. പിന്നെ നിങ്ങളുടെ ചെയര്‍മാന്‍ വിളിച്ചതുകൊണ്ട് മാത്രമാ ഇങ്ങനെ ഒരു റിസ്‌ക് എടുക്കുന്നത്......” ആ സ്ത്രി പ്രസംഗം തുടങ്ങിയപ്പോഴേക്കും നയന മുറ്റത്തേക്ക് ഇറങ്ങിയിരുന്നു.&lt;br /&gt;“മാഡം പറഞ്ഞതുപോലെ ഞാന്‍ ചെയ്‌തോളാം “ എന്ന് പറഞ്ഞിട്ട് അവനും ഇറങ്ങി.&lt;br /&gt;&lt;br /&gt;ബൈക്ക് സ്റ്റാര്‍ട്ട് ചെയ്‌തപ്പോഴേക്കും അവള്‍ ബൈക്കില്‍ കയറിയിരുന്നു.&lt;br /&gt;“ബൈക്കില്‍ ഇരിക്കാന്‍ പേടിയൊന്നും ഒന്നും ഇല്ലല്ലോ?” അവന്‍ വെറുതെ ചോദിച്ചു.&lt;br /&gt;“എന്റെ പൊന്നു ചങ്ങാതീ, എനിക്കൊരു പേടിയും ഇല്ല... താനെന്നെ ഒന്നും വേഗം ഓഫീസില്‍ എത്തിച്ചാല്‍ മതി” അവള്‍ പറഞ്ഞു.&lt;br /&gt;ഇവള്‍ വീണ്ടും പ്രോജക്റ്റ് ലീഡറും താന്‍ ടീം മെമ്പറും ആയി എന്ന് അവന് തോന്നി. &lt;br /&gt;“താനെന്നാ എന്താ മിണ്ടാതെ വണ്ടി ഓടിക്കുന്നത്?” നയനയുടെ ചോദ്യം.&lt;br /&gt;“വണ്ടി ഓടിക്കുമ്പോള്‍ സംസാരിച്ചാല്‍ ശ്രദ്ധ പോകും. എന്നിട്ട് എവിടെയെങ്കിലും തട്ടിയിട്ട് തനിക്കേന്തെങ്കിലും പറ്റിയാല്‍ ആ ഹോസ്റ്റല്‍ മാഡം എന്നെ അകത്താക്കിക്കും” എന്ന് പറഞ്ഞിട്ട് അവന്‍ വീണ്ടും മിണ്ടാതെ വണ്ടി ഓടിച്ചു.&lt;br /&gt;പടമുകളിലെ സിഗ്‌നല്‍ എത്തിയപ്പോള്‍ പോലീസ് കൈകാണിച്ചു. &lt;br /&gt;കര്‍ത്താവേ പെട്ടത് തന്നെ. ഇനി പോലീസിന്റെ ചോദ്യം ചെയ്യലും നോട്ടവും ഒക്കെ സഹിക്കണമെല്ലോ എന്ന് ചിന്തിച്ച് അവന്‍ വണ്ടി നിര്‍ത്തി. അവന്‍ സംസാരിക്കാന്‍ ഹെല്‍‌മറ്റ് ഊരുമ്പോഴേക്കും നയന സംസാരിച്ചു തുടങ്ങിയിരുന്നു. അവള്‍ പേഴ്സില്‍ നിന്ന് ഐഡി കാര്‍ഡ് എടുത്തു കാണിച്ചു.&lt;br /&gt;പൊ‌യ്ക്കോ എന്ന് പോലീസുകാരന്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;“ഞാന്‍ വിചാരിച്ചു പെട്ടു പോയന്ന്. ഇന്നാളത്തെ സദാചാര പോലീസിന്റെ പ്രശ്നം ഉണ്ടായതില്‍ പിന്നെ രാത്രിയില്‍ പോലീസ് വഴിയില്‍ കൂടുതലാ” അവന്‍ വണ്ടി ഓടിക്കുമ്പോള്‍ പറഞ്ഞു.&lt;br /&gt;“പാവം പോലീസുകാര്‍. അവര്‍ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രം നയന പറഞ്ഞു. കാക്കനാട്ടെ ഓഫീസിനു മുന്നില്‍ ബൈക്ക് നില്‍‌ക്കുമ്പോള്‍ സമയം പത്തര. &lt;br /&gt;“ജിനോ ഒരു അരമണിക്കൂര്‍ എന്നെ ഒന്നു വെയ്‌റ്റ് ചെയ്യണേ. എന്നെ തിരിച്ചൂടെ കൊണ്ടു പോകണേ..” അവള്‍ അങ്ങനെ പറഞ്ഞിട്ട് ഓഫീസിലേക്ക് ഓടിക്കയറി.&lt;br /&gt;&lt;br /&gt;പാര്‍ക്കിംങ്ങ് ഏരിയായില്‍ വെറുതെ നില്‍ക്കുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ കുശലം ചോദിച്ചെത്തി. &lt;br /&gt;“ജിനോ ഇതുവരെ പോയില്ലേ... ഭയങ്കര വര്‍ക്കാണോ?” അയാള്‍ ചോദിച്ചു.&lt;br /&gt;“പോയിട്ട് വന്നതാ” അവന്‍ പറഞ്ഞു. &lt;br /&gt;“പിന്നെന്താ ഓഫീസില്‍ കയറാതെ നില്‍ക്കുന്നത്?” അയാളുടെ അടുത്ത ചോദ്യം.&lt;br /&gt;“നയനെയെകൊണ്ട് വന്നതാ” അവന്‍ പറഞ്ഞു.&lt;br /&gt;അങ്ങനെ പറഞ്ഞ് കഴിഞ്ഞിട്ടാണ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്. ഇനി അതില്‍ പിടിച്ചായിരിക്കും അയാളുടെ അടുത്ത ചോദ്യം. അയാളുടെ ആദ്യത്തെ ചോദ്യത്തിന് തന്നെ പോയില്ല എന്ന് ഉത്തരം പറഞ്ഞായിരുന്നെങ്കില്‍ ബാക്കിയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു.&lt;br /&gt;“നിങ്ങളുടെ കല്യാണം എന്നായിരുന്നു” അയാളുടെ അടുത്ത ചോദ്യം. &lt;br /&gt;കര്‍ത്താവേ അടുത്ത വള്ളിക്കെട്ട് ചോദ്യം. &lt;br /&gt;“എന്റെ പൊന്നു ചേട്ടാ, ഓഫീസിലേക്ക് ഞാനവളേ ഒന്നു കൊണ്ടു വന്നന്നേ ഉള്ളൂ. കല്യാണം കഴിഞ്ഞാലേ ഒരുമിച്ച് വരാവൂ എന്നൊന്നും നിയമം ഇല്ലല്ലോ?” അയാളോട് കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അവന് തോന്നി.&lt;br /&gt;&lt;br /&gt;അയാളോട് സംസാരിക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടിച്ചു. നയന ആണ്.&lt;br /&gt;“ജിനോ എവിടെ”&lt;br /&gt;“ഞാനിവിടെ ടു വീലര്‍ പാര്‍ക്കിങ്ങില്‍ ഉണ്ട്.”&lt;br /&gt;“അവിടെ നില്‍ക്കുവാണോ. ഞാന്‍ വിചാരിച്ചു ജിനോ അകത്തേക്ക് വന്നിട്ടുണ്ടന്ന്. അകത്തേക്ക് വാ. ജിനോയുടെ ഒന്ന് ഹെല്‍‌പ്പ് ചെയ്താല്‍ പത്ത് മിനിട്ടിനുള്ളില്‍ പ്രശ്നം സോള്‍വ് ചെയ്യാന്‍ പറ്റും”&lt;br /&gt;&lt;br /&gt;ജിനോ ഓഫീസിനകത്തേക്ക് കയറി. തങ്ങളുടെ ടീമിന്റെ സെക്ഷനില്‍ മൂന്നാലു പേര്‍ നില്‍ക്കുന്നത് &lt;br /&gt;അവന്‍ ഗ്ലാസ് ഡോറിലൂടെ കണ്ടു. അവന്‍ അകത്തേക്ക് കയറി. പ്രൊ‌ജക്റ്റ് മാനേജരും ടെക്‍നിക്കല്‍ ഹെഡും ക്ലൈന്റ് മാനേജരും ആണ് നില്‍ക്കുന്നത്. ലോക്കല്‍ സെര്‍‌വര്‍ മെഷ്യിനില്‍ നയന ഇരിപ്പുണ്ട്. അവര്‍ മൂന്നു പേരും ജിനോയെ കണ്ടപ്പോള്‍ ചിരിച്ചു.&lt;br /&gt;“ജിനോയ്ക്ക് ബുദ്ധിമുട്ടായല്ലേ?”&amp;nbsp;&amp;nbsp; പ്രൊ‌ജക്റ്റ് മാനേജരുടെ കുശലം ചോദിക്കല്‍. താനിട്ട് ബുദ്ധിമുട്ടിക്കുന്നത് വെച്ച് നോക്കുമ്പോള്‍ ഇത് എന്ത് ബുദ്ധിമുട്ട് എന്ന് പറയാന്‍ തോന്നിയെങ്കിലും&lt;br /&gt;“ഹേയ് എന്ത് ബുദ്ധുമുട്ട്, നമ്മുടെ കമ്പ്നിക്ക് വേണ്ടിയല്ലേ” എന്നാണ് അവന്‍ പറഞ്ഞത്. താന്‍ കമ്പ്നിക്ക് വേണ്ടി ബുദ്ധിമുട്ടി പണി എടുക്കുന്നവനാണന്ന് ഇവര്‍ക്കൊക്കെ തോന്നി അടുത്ത മാസത്തെ സാലറിയില്‍ ഒരായിരം രൂപ കൂടുതല്‍ തന്നാല്‍ അതര്യും ആയില്ലേ.&lt;br /&gt;&lt;br /&gt;ജിനോ നയനയുടെ അടുത്ത് ചെന്നിരുന്നു. അവള്‍ കോഡ് എക്സി‌ക്യൂഷന്‍ നടത്തി എറര്‍ ട്രേസ് ചെയ്യുകയാണ്. മഞ്ഞ ലൈനുകള്‍ ഓരോ ലൈനിലേക്കും ഫോം പേജുകളില്‍ നിന്ന് പേജുകളിലേക്കും ചാടിചാടിപ്പോകുന്നത് നോക്കി അവന്‍ ഇരുന്നു. എല്ലാ പേജുകളും ഡീബഗ് ചെയ്ത് നോക്കിയിട്ടും എറര്‍ കണ്ടെത്താന്‍ പറ്റിയില്ല.&lt;br /&gt;“ജിനോ താനൂടെ ഒന്ന് നോക്ക്. സെക്ഷന്റെ പ്രശനമാ. സെക്ഷനിലേക്ക് കയറുന്ന വാല്യു എവിടയോ മാറിപ്പോകുന്നതിന്റെ പ്രശ്നമാ.“ നയന ജിനോയുടെ സഹായം കൂടി തേടി&lt;br /&gt;&amp;nbsp;ഓരോ സെക്ഷനും എടുത്ത് അവര്‍ ഫൈന്‍ഡ് ചെയ്തു നോക്കി.എറര്‍ കണ്ടെത്തി .കമന്റ്‌ ചെയ്ത് ഇട്ടിരുന്ന ഒരു സെക്ഷന്‍ അണ്‍‌കമന്റ് ആക്കിയതിന്റെ പ്രശ്നമായിരുന്നു. ആ സെക്ഷന്‍ കമന്റ് ചെയ്ത് റണ്‍ ചെയ്യിച്ചു. ക്ലൈന്റിന്റെ സെര്‍‌വറില്‍ കയറി എറര്‍ മാറ്റിയിട്ട് അവര്‍ വെയിറ്റ് ചെയ്തു. പത്ത് മിനിട്ട് വെയ്റ്റ് ചെയ്തപ്പോള്‍ കൈന്റിന്റെ മെസേജ് എത്തി. ജിനോയും നയനയും പോകാനായി എഴുന്നേറ്റു.&lt;br /&gt;“താങ്ക്സ് ജിനോ ആന്‍ഡ് നയന” ക്ലൈന്റ് മാനേജര്‍ ജിനോയുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു.&lt;br /&gt;തലകുത്തി നിന്ന് മരണപ്പണി ചെയ്തിട്ട് കൈ കുലുക്കാത്തവന്‍ വന്ന് കൈ കുലുക്കി കൊണ്ട് താങ്ക്സ് പറഞ്ഞപ്പോള്‍ ജിനോയുടെ ഉള്ളില്‍ ചിരി പൊട്ടി. &lt;br /&gt;പതിനൊന്ന്&amp;nbsp; മണിയായപ്പോള്‍ അവര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി.&lt;br /&gt;&lt;br /&gt;“പോകുമ്പോള്‍ എവിടെ നിന്നെങ്കിലും കോഫി കുടിച്ചിട്ട് പോകാം” നയന പറഞ്ഞു.&lt;br /&gt;“എന്റെ പൊന്നേ ഞാനില്ല രാത്രിയില്‍ കാപി കുടിക്കാന്‍. സദാചാര പോലീസ് പിടിച്ച് രണ്ട് പെട പെടച്ചിട്ട് പത്രത്തില്‍ പടം വന്നാല്‍ അമ്മ എന്നെ ഓടിച്ചിട്ട് ഇടിക്കും. അല്ല കാപ്പി കുടിക്കാന്‍ ഇത്രയ്ക്ക് മുട്ടി നില്‍ക്കുവാണങ്കില്‍ ഓഫീസിനകത്ത് വലിയ ഒരു മെഷ്യന്‍ വെച്ചിട്ടുണ്ടല്ലോ അവിടെ നിന്ന് കുടിച്ചിട്ട് വന്നാല്‍ പോരായിരുന്നോ?”&lt;br /&gt;“അതെന്നും നമ്മള്‍ കുടിക്കുന്നതല്ലേ.. വേറെ എവിടെ നിന്നെങ്കിലും ആകുമ്പോള്‍ നമുക്ക് ഒരുമിച്ച് നിന്ന് കുടിക്കാമല്ലോ” അവള്‍ പറഞ്ഞു.&lt;br /&gt;“ഞാന്‍ കുടിച്ചു കൊണ്ടിരുന്ന കഞ്ഞി അവിടെ വെച്ചിട്ടാ വന്നതാ. അതിനി ചെന്നിട്ട് വേണം കുടിക്കാന്‍. എത്രയും പെട്ടന്ന് ഇയാളെ ഹോസ്റ്റലില്‍ ആക്കി ആ മാഡത്തിന്റെ കൈയ്യില്‍ നിന്ന് കൈപ്പറ്റു രസീതും വാങ്ങിയിട്ട് പെട്ടന്ന് റൂമില്‍ ചെല്ലാനാ നോക്കുന്നത്...” അവന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. അവള്‍ ബൈക്കില്‍ കയറി. &lt;br /&gt;“ജിനോയ്ക്ക് അമ്മയെ ഭയങ്കര പേടിയാണോ?” പോകുന്ന വഴിക്ക് അവള്‍ ചോദിച്ചു.&lt;br /&gt;“ദൈവം കഴിഞ്ഞിട്ട് അമ്മയെ എങ്കിലും പേടിയുള്ളത് നല്ലതല്ലേ?” അവന്‍ തിരിച്ച് ചോദിച്ചു. &lt;br /&gt;അവള്‍ അവനെ ഹോസ്റ്റലില്‍ കൊണ്ടു പോയി വിട്ടു. തിരിച്ചു റൂമിലെത്തി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ നയനയുടേ ഫോണ്‍.&lt;br /&gt;“ഹലോ” അവളുടെ ശബ്ദ്ദം.&lt;br /&gt;“എന്തേ. വീണ്ടും പ്രശ്നമായോ? ഇനി നാളെ പോയി നോക്കിയാല്‍ മതി. എന്നെ ഇനി കൊണ്ടുപോകാന്‍ കിട്ടില്ല.” അവന്‍ പറഞ്ഞു.&lt;br /&gt;“ഇയാള് റൂമിലങ്ങ് എത്തിയോന്ന് അറിയാനാ വിളിച്ചത്?” അവള്‍ പറഞ്ഞു.&lt;br /&gt;“എന്റെ പൊന്നു ചങ്ങാതി. റൂമിലെത്തി ഉറങ്ങാനും കിടന്നു” അവന്‍ പറഞ്ഞു.&lt;br /&gt;“ ഗുഡ് നൈറ്റ് “ അവള്‍ പറഞ്ഞു.&lt;br /&gt;“ഹൊ ശരി.. “ അവന്‍ പറഞ്ഞു ഫോണ്‍ വെച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് ജിനോ ഓഫീസില്‍ എത്തിയപ്പോള്‍ നയന അവളുടെ സി‌സ്റ്റത്തിന്റെ മുന്നില്‍ ഇരിപ്പുണ്ട്. സാധാരണ പറയും പോലെ ഒരു ഗുഡ് മോര്‍ണിംങ്ങ് പറഞ്ഞ് അവന്‍ അവന്റെ സീറ്റില്‍ പോയിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. പ്രൊജക്റ്റ് ഡെലിവറി കഴിഞ്ഞ് ഒരാഴ്ചത്തേക്ക് ബഗ് ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ആ പ്രൊജക്റ്റ് ടീമിലെ നാല് പേരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ മറ്റ് പ്രൊ‌ജക്റ്റിലേക്ക് മാറ്റി. ജിനോ പുതിയ പ്രോജക്‍റ്റ് ടീമിലേക്ക് മാറി. അവന്റെ ഇരിപ്പ് മറ്റുള്ള പ്രൊജക്ട് അംഗങ്ങളോടൊപ്പം ആയി. &lt;br /&gt;&lt;br /&gt;നയന ഇടയ്ക്കിടയ്ക്ക് ജിനോ ഇരുന്ന സീറ്റിലേക്ക് നോക്കും.അവന്‍ ഇരുന്ന സ്ഥാനത്തെ ശുന്യത തന്നില്‍ ഒരു നഷ്ടബോധം ഉണ്ടാക്കിതുടങ്ങിയോ എന്ന് അവള്‍ക്ക് തന്നെ സംശയം ആയി തുടങ്ങി. അവനെ കാണാതിരിക്കുമ്പോള്‍ എന്തോ ഒരു വേവലാതി. മനസിന്റെ ഉള്ളില്‍ എന്തോ ഒരു വിങ്ങല്‍. അവനോട് എന്തക്കയോ പറയണമെന്നുള്ള തോന്നല്‍. എന്താണ് തനിക്കവനോട് പറയാനുള്ളത്. ചില സമയത്ത നിശബ്‌ദ്ദതയ്ക്ക് ഒരായിരം അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. തപ്പി തടയേണ്ടി വരുന്ന വാക്കുകള്‍ക്കുള്ളില്‍ ഒരായിരം വാക്കുകളുടെ അര്‍ത്ഥം അടങ്ങിയിരിക്കാം.&lt;br /&gt;&lt;br /&gt;ചൊവ്വാഴ്ച വൈകിട്ട് കലൂര്‍ പള്ളിയിലെ നൊവേനയ്ക്ക് ചെന്ന് നില്‍ക്കുമ്പോള്‍ നയന പള്ളിയിലേക്ക് കയറുന്നത് ജിനോ കണ്ടു. നൊവേന കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ തിരക്കില്‍ അവന്‍ നയനയെ തിരക്കിയെങ്കിലും കാണാന്‍ പറ്റിയില്ല. പിറ്റേന്ന് ഉച്ചയ്ക്ക് കഴിക്കാനായി ഇറങ്ങുമ്പോള്‍ നയനയുടെ ഫോണ്‍.&lt;br /&gt;“ജിനോ കഴിക്കാന്‍ ഇറങ്ങിയോ?”&lt;br /&gt;“ഇറങ്ങി”&lt;br /&gt;“എവിടെ നിന്നാ കഴിക്കുന്നത്?”&lt;br /&gt;“അങ്ങനെയൊന്നും ഇല്ല. എല്ലാവരും കൂടി എങ്ങോട്ട് പോകുന്നോ അവിടെ നിന്ന് കഴിക്കും” അവന്‍ പറഞ്ഞു.&lt;br /&gt;“എങ്കില്‍ ഞാനും വരുന്നുണ്ട്. ഞാനിന്ന് ലഞ്ച് കൊണ്ടു വന്നിട്ടില്ല” അവള്‍ പറഞ്ഞു.&lt;br /&gt;“അതിപ്പോള്‍. ഞങ്ങളെല്ലാം ഉണ്ട് “ അവന്‍ പറഞ്ഞു.&lt;br /&gt;“അതിനെന്താ ഞാനും വരുന്നുണ്ട്. ഒരഞ്ച് മിനിട്ട് വെയ്റ്റ് ചെയ്യ്”&lt;br /&gt;“ഹൊ,ശരി. ഞാനിവിടെ എന്‍‌ട്രന്‍സില്‍ നില്‍പ്പുണ്ട്..”&lt;br /&gt;&lt;br /&gt;അഞ്ചു മിനിട്ടിനുള്ളില്‍ അവള്‍ എത്തി. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ ഒരു വിഷയവും അവര്‍ക്ക് ഇല്ലായിരുന്നു.&lt;br /&gt;“അവാര്‍ഡ് സിനിമയിലെ പോലെ ഭക്ഷണം കഴിക്കാതെ എന്തെങ്കിലും സംസാരിച്ചു കൂടേ..” നയന ജിനോയോട് ചോദിച്ചു.&lt;br /&gt;“ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നാ അമ്മ പറയുന്നത്” അവന്‍ പറഞ്ഞു.&lt;br /&gt;“അമ്മ പറയുന്നതുപോലയേ ജിനോ എല്ലാം ചെയ്യത്തുള്ളോ?” അവള്‍ ചോദിച്ചു.&lt;br /&gt;“അതെ...” അവന്‍ പറഞ്ഞു. വീണ്ടും സംസാരിക്കാന്‍ വിഷയം ഒന്നും ഇല്ലാതെ അവര്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചിറങ്ങി അവര്‍ ഓഫീസിലേക്ക് നടന്നു.&lt;br /&gt;&lt;br /&gt;“നയനയുടെ കല്യാണാലോചനകള്‍ എന്തായി” നടക്കുമ്പോഴായിരുന്നു അവന്റെ ചോദ്യം.&lt;br /&gt;“ആരു പറഞ്ഞു എനിക്ക് കല്യാണാലോചനകള്‍ നടക്കുന്നുണ്ടന്ന്?” അവള്‍ ചോദിച്ചു.&lt;br /&gt;“ഞാന്‍ ഇന്നലെ നയനയെ കലൂര്‍ പള്ളിയില്‍ വെച്ച് ഒരു മിന്നായം പോലെ കണ്ടായിരുന്നു. കെട്ടിക്കാന്‍ പ്രായമായ പെണ്‍‌പിള്ളാര്‍ പള്ളിയില്‍ വരുന്നത് നല്ല കല്യാണം നടക്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ അല്ലേ?” അവന്‍ പറഞ്ഞു.&lt;br /&gt;“അങ്ങനെ തന്നെ കൂട്ടിക്കോ... നല്ല പയ്യന്മാരങ്ങാണം ഉണ്ടങ്കില്‍ പറഞ്ഞോ. നമുക്ക് ആലോചിക്കാം” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.&lt;br /&gt;“ഒരുത്തനെക്കൂടി കുരിശില്‍ കയറ്റാന്‍ ഞാനില്ലേ..” അവന്‍ പറഞ്ഞു.&lt;br /&gt;അവര്‍ ഓഫീസില്‍ തിരിച്ച് എത്തി.&lt;br /&gt;&lt;br /&gt;ഹോ‌സറ്റല്‍ റൂമില്‍ ചെന്ന് കയറിയപ്പോഴും നയന മറ്റേതോ ലോകത്ത് ആണന്ന് കൂട്ടുകാരികള്‍ക്ക് തോന്നി. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വെറുതെ&amp;nbsp; ചിരിക്കുന്നത് നോക്കി കൂട്ടുകാരികള്‍ നിന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കൂട്ടുകാരികളുടെ ചോദ്യം. &lt;br /&gt;“നീ ഇന്നലെ രാത്രിയില്‍ ആരോടാ ഈ കുരിശങ്ങ് സ്വയം ഏറ്റെടുത്തു കൂടെ എന്ന് ചോദിച്ചത്”&lt;br /&gt;“ഞാനോ.. “&lt;br /&gt;“നീ തന്നെ.. ഇന്നലെ വന്നതു മുതല്‍ നിന്നെ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നിനക്കെന്തോ മാറ്റം ഉണ്ട്”&lt;br /&gt;“ഒരുമാറ്റവും ഇല്ലെന്റെ പൊന്നു മക്കളെ...” അവള്‍ പറഞ്ഞു. താന്‍ ഇന്നലെ രാത്രിയില്‍ ജിനോയുമായി ഭക്ഷണം കഴിച്ചിട്ട് വരുന്നത് സ്വപ്നം കണ്ടത് ഓര്‍ക്കുന്നുണ്ട്. “ഒരുത്തനെക്കൂടി കുരിശില്‍ കയറ്റാന്‍ ഞാനില്ലേ..” എന്ന് അവന്‍ പറയുന്നത് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. താനതിന് മറുപടി ആയിട്ടായിരിക്കും ഇവളുമാര് പറയുന്നതുപോലെ പറഞ്ഞത്. തനിക്കിപ്പോള്‍ എന്തക്കയോ മാറ്റം ഉണ്ട്. ഉള്ളിലെവിടയോ ജിനോയോട് ഒരു ഇഷ്ടം തനിക്കുണ്ട്. അത് പ്രണയമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല.&lt;br /&gt;&lt;br /&gt;ഞായറാഴ്ച ഹോസ്റ്റലില്‍ വെറുതെ ഇരിക്കുമ്പോള്‍ ജിനോയെ ഒന്നു ഫോണ്‍ ചെയ്താലോ എന്നൊരു തോന്നല്‍. അതൊന്നും ശരിയാവില്ല എന്നൊരു തോന്നല്‍ ഉണ്ടായെങ്കിലും അവള്‍ അവസാനം അവനെ വിളിച്ചു.&lt;br /&gt;“ഞാനിപ്പോള്‍ നാട്ടിലാ നയനാ” അവന്‍ പറഞ്ഞു.&lt;br /&gt;“അമ്മയെ കാണാന്‍ പോയതാണോ?”&lt;br /&gt;“ആഴ്ചയില്‍ ഒരിക്കലെങ്കിലും അമ്മയെ കണ്ടില്ലങ്കില്‍ ശരിയാവില്ലന്നേ.. എന്തിനാ വിളിച്ചത്?”&lt;br /&gt;“ചുമ്മാ ഇരുന്ന് ബോറടിച്ചു... ആരെങ്കിലും കൂട്ടിന് ഉണ്ടായിരുന്നെങ്കില്‍ മറൈന്‍ ഡ്രൈവില്‍ പോയിരിക്കാമായിരുന്നൂ...”&lt;br /&gt;“ഞാനൊരു അഞ്ചു‌മണിയാകുമ്പോള്‍ എന്തും. ആ സമയത്തും ബോറടി മാറിയിട്ടല്ലങ്കില്‍ വിളിച്ചാല്‍ മതി..” അവന്‍ പറഞ്ഞു. തനെന്തിനാ അങ്ങനെ പറഞ്ഞതെന്ന് അവന്‍ പിന്നീടാലോചിച്ചു.&lt;br /&gt;&lt;br /&gt;കൃത്യം അഞ്ചുമണിയായപ്പോള്‍ നയനയുടെ ഫോണ്‍. അവള്‍ മറൈന്‍ ഡ്രൈവിലേക്ക് വരികയാണന്ന്. ജിസി‌ഡി‌എ യുടെ വഴിയില്‍ അവള്‍ ഉണ്ടാവുമെന്ന്. നയന എത്തിയതിനു ശേഷമാണ് ജിനോ എത്തിയത്. ഒഴിവു ദിവസത്തിലെ മറൈന്‍ ഡ്രൈവിലെ തിരക്കിലൂടെ അവര്‍ വെറുതെ നടന്നു. മഴവില്‍ പാലത്തില്‍ കയറി പടഞ്ഞാറോട്ട് നോക്കി അവര്‍ നിന്നു. കപ്പിലിന്റെ അരികിലൂടെ ബോട്ടുകളും വള്ളങ്ങളും പോകുന്നുണ്ടായിരുന്നു.&lt;br /&gt;“ജിനോ അമ്മയ്ക്ക് ഇന്ന് എന്താ കൊണ്ടു കൊടുത്തത്” അവള്‍ ചോദിച്ചു.&lt;br /&gt;“പ്രത്യേകിച്ചൊന്നും കൊണ്ടു പോയി കൊടുക്കില്ല. ഒരു റോസപ്പൂ മാത്രം കൊടുക്കും. അല്ലാതെ അമ്മ ഒന്നും ചോദിക്കില്ല”&lt;br /&gt;“അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടമാണൊ റോസാപ്പൂ”&lt;br /&gt;“അതെ...” അവന്‍ പറഞ്ഞു.&lt;br /&gt;“നാട്ടില്‍ ചെന്നിട്ട് അമ്മ എന്ത് പറഞ്ഞു”&lt;br /&gt;“അമ്മയ്ക്ക് ഞാന്‍ പറയുന്ന വിശേഷങ്ങള്‍ കേട്ടാല്‍ മതി”&lt;br /&gt;“എന്നെ അന്ന് രാത്രിയില്‍ ഓഫീസില്‍ കൊണ്ടു പോയ കാര്യം പറഞ്ഞോ?”&lt;br /&gt;“പറഞ്ഞു”&lt;br /&gt;“എന്നിട്ടമ്മ എന്ത് പറഞ്ഞു”&lt;br /&gt;“എന്ത് പറയാന്‍. ഞാന്‍ പറയുന്നത് അമ്മ കേട്ടിരുന്നു..”&lt;br /&gt;“നിനക്കൊന്നു കെട്ടിക്കൂടെ എന്ന് അമ്മ അപ്പോള്‍ ചോദിച്ചില്ലേ?”&lt;br /&gt;“അമ്മ ചോദിച്ചില്ലങ്കിലും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. അമ്മയ്ക്കറിയാം എല്ലാം സമയം ആകുമ്പോള്‍ നടക്കുമെന്ന്”&lt;br /&gt;“അമ്മ പാവം ആണല്ലേ?” അവള്‍ ചോദിച്ചു&lt;br /&gt;“ഹും..” അവന്‍ ഒന്ന് മൂളുകമാത്രം ചെയ്തു.&lt;br /&gt;“അമ്മയ്ക്ക് മരുമകളെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ ഒന്നും ഇല്ലേ?” അവള്‍ ചോദിച്ചു&lt;br /&gt;“ഏയ് അങ്ങനെയൊന്നും കാണില്ല.“ &lt;br /&gt;“എന്നാ പിന്നെ പ്രണയിച്ച് ആരെയെങ്കിലും വിവാഹം കഴിച്ചു കൂടെ...”&lt;br /&gt;“ഏയ് .. എനിക്കങ്ങനെയൊന്നും ഇല്ല... എല്ലാം സമയത്ത് നടക്കും..” &lt;br /&gt;അസ്‌തമയ സൂര്യന്റെ പ്രകാശം ഇരിട്ടിലേക്ക് വഴി മാറി തുടങ്ങിയപ്പോള്‍ അവര്‍ പടിയിറങ്ങി. ബസ്‌ സ്റ്റോപ്പ് വരെ അവളോടൊപ്പം അവനും നടന്നു. അവള്‍ക്കുള്ള ബസ് എത്തി അവള്‍ പോയതിനു ശേഷമാണ് അവന്‍ റൂമിലേക്ക് മടങ്ങിയത്.&lt;br /&gt;&lt;br /&gt;നയന. അവളിപ്പോള്‍ തന്നില്‍ ഒരു ചലനം സൃഷ്ടിക്കുന്നുണ്ട്. ആദ്യം അവളെ താന്‍ നിര്‍ത്തിയിരുന്ന അതിര്‍വരമ്പുകള്‍ ചുരുങ്ങി ചുരുങ്ങി വരുന്നതുപോലെയാണ് ഇപ്പോള്‍. കൂടെ ജോലിചെയ്യുന്ന ഒരു പെണ്‍കുട്ടി എന്ന അതിരവരമ്പില്‍ നിന്ന് ഒരു സുഹൃത്തിന്റെ സര്‍ക്കിളിലേക്ക് താന്‍ പോലും അറിയാതെയാണ് അവള്‍ കടന്നുവന്നത്. പക്ഷേ ഇപ്പോള്‍, ആ തിര്‍വരമ്പുകളും തന്റെ മനസില്‍ ചുരുങ്ങുകയാണ്. തനിക്ക് അവളോടുള്ള ഇഷ്ടം വേര്‍തിരിച്ചറിയാന്‍ പറ്റുന്നില്ല. തനിക്കവളോട് ഉള്ളത് പ്രണയമാണോ അതോ സൌഹൃദമാണോ? സൌഹൃദത്തിന്റേയും പ്രണയത്തിന്റേയും ഇടയിലുള്ള അതിര്‍‌വരമ്പുകള്‍ ചുരുങ്ങിവരികയാണോ? മനുഷ്യബന്ധങ്ങളുടെ അവസ്ഥാന്തരങ്ങളിലേക്ക് തങ്ങളുടെ ബന്ധവും നീങ്ങുകയാണോ? ചിന്തകളില്‍ നിന്ന് ചിന്തകളിലേക്ക് നടന്ന് സുഖകരമായ ഉറക്കത്തിന്റെ താ‌ഴ്‌വരയിലേക്ക് അവന്‍ കടന്നു.&lt;br /&gt;&lt;br /&gt;ചൊവ്വാഴ്ച വൈകിട്ട് കലൂര്‍ പള്ളിയില്‍ മലയാള നൊവേനയ്ക്ക് പോയി നില്‍ക്കുമ്പോള്‍ നയന പള്ളിയിലേക്ക് കയറുന്നത് അവന്‍ കണ്ടു. നൊവേന കഴിഞ്ഞ് അവള്‍ പൂമാല ചാര്‍ത്താന്‍ നില്‍ക്കുന്നത് അവന്‍ കണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍.&lt;br /&gt;“ജിനോ പള്ളിയിലുണ്ടോ?”&lt;br /&gt;“ഉണ്ട്”&lt;br /&gt;“എവിടാ നില്‍ക്കുന്നത്?”&lt;br /&gt;“ഞാനീ കൌണ്ടറിന്റെ മുന്നിലെ അരഭിത്തിയില്‍ ഇരിപ്പുണ്ട്” അവന്‍ പറഞ്ഞു.&lt;br /&gt;അവള്‍ അവിടേക്ക് വന്നു. അവളുടെ പുഞ്ചിരിക്ക് അവനും ഒന്നു പുഞ്ചിരിച്ചു.&lt;br /&gt;“കരഞ്ഞൊക്കെയാണല്ലോ താന്‍ പ്രാര്‍ത്ഥിച്ചത്?” അവന്‍ അവളുടെ മുഖത്ത് നോക്കിയാണ് പറഞ്ഞത്.&lt;br /&gt;“ഹേയ് അങ്ങനെയൊന്നും ഇല്ലന്നേ..” അവള്‍ ഷാളിന്റെ അറ്റം കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.&lt;br /&gt;“ജിനോ ഇനിയും റൂമിലേക്കാണോ? അവള്‍ ചോദിച്ചു.&lt;br /&gt;“ഇനി ഇംഗ്ലീഷ് നൊവേനയ്ക്ക് വരുന്നവരുടെ എണ്ണം കൂടി എടുത്തവരുടെ എണ്ണം കൂടി എടുത്തിട്ടെ ഉള്ളൂ റൂമിലേക്ക്”&lt;br /&gt;“എല്ലാവരുടെയും എണ്ണം എടുക്കുമോ?”&lt;br /&gt;“പെണ്‍‌കുട്ടികളുടെ എണ്ണം മാത്രം” അവന്‍ പറഞ്ഞു. അവളുടെ മുഖം അല്പം വാടിയോ എന്നവന്‍ സംശയിച്ചു.&lt;br /&gt;“എന്തായി തന്റെ കല്യാണക്കാര്യം. മാലയൊക്കെ ഇട്ട് പ്രാര്‍ത്ഥിച്ചിട്ട് എന്തെങ്കിലും നടക്കുമോ?” അവന്‍ ചോദിച്ചു.&lt;br /&gt;“എനിക്ക് ഇഷ്ടമുള്ള ഒരാളെ തന്നെ കിട്ടണേന്നാ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്?” അവള്‍ പറഞ്ഞു.&lt;br /&gt;“എന്നലതങ്ങ് വീട്ടില്‍ പറഞ്ഞു കൂടെ?”&lt;br /&gt;“വീട്ടില്‍ പറയാന്‍ സമയം ആകുന്നേ ഉള്ളൂ. അതിനാദ്യം അവന്‍ സമ്മതിക്കുമോന്ന് അറിയട്ട്”&lt;br /&gt;“ആരെ കിട്ടാന്‍ വേണ്ടിയാ ഈ പ്രാര്‍ത്ഥന?“ അവന്‍ ചോദിച്ചു.&lt;br /&gt;“തന്നെ കിട്ടാന്‍ വേണ്ടി” അവളുടെ മറുപിടി പെട്ടന്നായിരുന്നു.&lt;br /&gt;അവന്‍ ഒരു നിമിഷം നിശബദ്ദനായി നിന്നു.&lt;br /&gt;“തമാശയല്ല ജിനോ.. ഞാന്‍ സീരിയസായിട്ട് തന്നെ പറഞ്ഞതാണ്” അവള്‍ പറഞ്ഞു.&lt;br /&gt;അവന്‍ വീണ്ടും മൌനം.&lt;br /&gt;“എന്തേ, ഒന്നും പറയാനില്ലേ. ഞാന്‍ സീരിയസായിട്ട് തന്നെയാണ് പറഞ്ഞത്. എനിക്ക് ഭര്‍ത്താവായി ജിനോയെ തന്നെ കിട്ടണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. ജിനോ എന്താ ഒന്നും പറയാത്തത്“ അവള്‍ ചോദിച്ചു.&lt;br /&gt;“നയനാ, നീ കരുതുന്നതുപോലെയൊന്നും അല്ല കാര്യങ്ങള്‍. എന്നെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയാത്തതുകൊണ്ടാ താനിങ്ങനെ ഒക്കെ ആഗ്രഹിക്കുന്നത്. ഈ കളിയും ചിരിയും ഒക്കെ ഞാന്‍ എടുത്ത് അണിഞ്ഞിരിക്കുന്ന ഓരോരോ മൂടുപടങ്ങളാണ്. ഒത്തിരി പ്രശ്‌നങ്ങള്‍ എനിക്കുണ്ട്. അതൊക്കെ ഒന്നു മാറാതെ ഒരു വിവാഹത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല” അവന്‍ പറഞ്ഞു.&lt;br /&gt;“ജിനോയുടെ പ്രശ്നങ്ങള്‍ തീരുന്നതുവരെ ഞാന്‍ കാത്തിരുന്നാലോ?”&lt;br /&gt;“എന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമോന്ന് എനിക്ക് തന്നെ ഒരുറപ്പില്ല.“&lt;br /&gt;“എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കിയിട്ട് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ? എന്ത് പ്രശ്നമാണങ്കിലും അത് പരിഹരിക്കാന്‍ ഞാന്‍ കൂടെ ഉണ്ടാവും. എന്നോട് എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടങ്കില്‍ പറഞ്ഞോളൂ. എന്റെ ആഗ്രഹങ്ങള്‍ വെറും സ്വപ്നങ്ങള്‍ ആണന്ന് ഞാന്‍ കരുതിക്കോളാം”&lt;br /&gt;“ഇതില്‍ ഇഷ്ടക്കുറവിന്റെ കാര്യമൊന്നും ഇല്ല നയനാ. എനിക്കും ഇഷ്ടമാണ് തന്നെ. പലപ്പോഴും അത് പറയണമെന്ന് കരുതിയതും ആണ്. പക്ഷേ അപ്പോഴൊക്കെ ഞാനെന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കും” അവന്‍ പറഞ്ഞു.&lt;br /&gt;“ഹോ, അപ്പോള്‍ ഇഷ്ടം മനസില്‍ ഒളിപ്പിച്ചു വെച്ചിട്ടായിരുന്നല്ലേ ഈ കണ്ടകാലം ഒക്കെ എന്റെ കൂടെ നടന്നത്?”&lt;br /&gt;“നമുക്ക് നമ്മുടെ എല്ലാ ഇഷ്ടങ്ങളും പ്രകടിപ്പിക്കാന്‍ പറ്റില്ലല്ലോ?ചില ഇഷ്ടങ്ങള്‍ കുറെക്കാലത്തേക്കെങ്കിലും മനസിന്റെ കോണില്‍&amp;nbsp; എവിടെയെങ്കിലും&amp;nbsp; ഒളിപ്പിച്ചു വെച്ചല്ലേ പറ്റൂ” അവന്‍ പറഞ്ഞു.&lt;br /&gt;“അപ്പോ ഞാന്‍ വീട്ടില്‍ പറഞ്ഞോട്ടേ... അവരിനി ചെറുക്കനെ അന്വേഷിച്ച് ബുദ്ധിമുട്ടണ്ടാന്ന്” അവള്‍ ചോദിച്ചു.&lt;br /&gt;“അതൊക്കെ നമുക്ക് കുറച്ചൂടെ ആലോചിച്ചിട്ട് മതി” അവന്‍ പറഞ്ഞു.&lt;br /&gt;“അമ്മയുടെ സമ്മതം കിട്ടാനാണൊ പാട്” അവള്‍ ചോദിച്ചു.&lt;br /&gt;“അതും ഒരു പ്രശ്നമാണ്.”&lt;br /&gt;“ഇനി നാട്ടില്‍ പോകുമ്പോള്‍ ഞാനും ജിനോയുടെ കൂടെ വരുന്നുണ്ട്..” അവള്‍ പറഞ്ഞു.&lt;br /&gt;ജിനോയാണ് അന്നവളെ ഹോസ്റ്റലില്‍ കൊണ്ടു വിട്ടത്.&lt;br /&gt;&lt;br /&gt;വെള്ളിയാഴ്ച വൈകിട്ട് നയനയുടെ ഫോണ്‍. &lt;br /&gt;“നാളെ നമുക്ക് ഫോര്‍ട്ട്കൊച്ചിയില്‍ പോയാലോ?” നയനയുടെ ചോദ്യം.&lt;br /&gt;“പോകാം.. പക്ഷേ എനിക്ക് വൈകിട്ട് നാട്ടില്‍ പോകണം.“ അവന്‍ പറഞ്ഞു.&lt;br /&gt;“രാവിലെ നമുക്ക് പോകാം” അവള്‍ പറഞ്ഞു.&lt;br /&gt;“ഞാനൊരു എട്ടുമണി ആകുമ്പോഴേക്കും നിങ്ങടെ ബസ് സ്റ്റോപ്പില്‍ വരാം”&lt;br /&gt;“ഹും”&lt;br /&gt;&lt;br /&gt;രാവിലെ പറഞ്ഞ സമയത്ത് ജിനോ ബസ് സ്റ്റോപ്പില്‍ എത്തി. അവന്‍ എത്തുന്നതിനു മുമ്പ് തന്നെ നയന ബസ്‌സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. മറൈന്‍ ഡ്രൈവിനു മുന്നിലെ പാര്‍ക്കിങ്ങില്‍ അവന്‍ ബൈക്കു വെച്ചു.&lt;br /&gt;“നമുക്ക് ജട്ടീന്ന് ബോട്ടിനു പോകാം” അവന്‍ പറഞ്ഞു. തണല്‍ മരങ്ങളുടെ തണലിലൂടെ അവര്‍ ബോട്ടു ജെട്ടിയിലേക്ക് നടന്നു. അവര്‍ ചെന്നപ്പോള്‍ ഫോര്‍ട്ട് കൊച്ചിക്കുള്ള ബോട്ട് പോകാനായി കിടപ്പുണ്ടായിരുന്നു. അവര്‍ ടിക്കറ്റെടുത്ത് അതില്‍ കയറി. സീറ്റ് നിറയാനുള്ള ആളുകളേ ഉണ്ടായിരുന്നുള്ളൂ.&lt;br /&gt;അവന്‍ ആദ്യം ബോട്ടിലേക്ക് കയറി.അവള്‍ ബോട്ടില്‍ കയറാനായി തുടങ്ങിയപ്പോള്‍ ബോട്ടൊന്ന് ചെറുതായി ഉലഞ്ഞു. അവന്‍ കൈ നീട്റ്റി കൊടുത്തു. അവള്‍ അവന്റെ കൈയ്യില്‍ പിടിച്ച് അകത്തേക്ക് കയറി .&lt;br /&gt;“ഞാന്‍ ആദ്യമായിട്ടാ ഇത്രയും വലിയ ബോട്ടില്‍ കയറുന്നത്” അവള്‍ പറഞ്ഞു.&lt;br /&gt;“ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചുമ്മാ ബോട്ടു കയറി ഫോര്‍ട്ട് കൊച്ചിക്കോ മട്ടാഞ്ചേരിക്കൊ പോകും. കുറച്ചു കഴിയുമ്പോള്‍ ഇതേപോലെ തിരിച്ചും വരും” അവന്‍ പറഞ്ഞു. വലിയ കപ്പലിന്റെ വശത്തൂടെ ബോട്ട് പോകുമ്പോള്‍ അവള്‍ അത്ഭുതത്തോടെ കപ്പല്‍ നോക്കുന്നത് അവന്‍ കണ്ടു. &lt;br /&gt;&lt;br /&gt;ഫോര്‍ട്ടുകൊച്ചിയിലെ തിരക്കിലേക്ക് അവര്‍ അലിഞ്ഞു. കടല്‍ തീരത്തെ നടപ്പാതയിലൂടെ അവര്‍ നടന്നു&lt;br /&gt;“എന്തിനാ ഇങ്ങോട്ടേക്ക് വരണമെന്ന് പറഞ്ഞത് ?” അവന്‍ ചോദിച്ചു.&lt;br /&gt;“ചുമ്മാ.. കുറച്ച് സംസാരിക്കാന്‍. ഈ ചീനവലകളുടെ കാഴ്ചയും കടലിന്റെ സംഗീതവും ഈ മരത്തണലും ഒക്കെ എനിക്ക് ഇഷ്ടമാണ്.” അവള്‍ പറഞ്ഞു.&lt;br /&gt;“എന്താ ഇത്രയേറെ സംസാരിക്കാന്‍” അവന്‍ ചോദിച്ചു.&lt;br /&gt;“നമ്മളെക്കുറിച്ച്.. നമ്മുടെ ജീവിതത്തെക്കുറിച്ച്” അവള്‍ പറഞ്ഞു.&lt;br /&gt;അവര്‍ ഒരു തണല്‍ മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. അവര്‍ സംസാരിച്ചു.&lt;br /&gt;&lt;br /&gt;“നയനാ, നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ നീയും ഞാനും തമ്മിലുള്ള അന്തരം എന്താണന്ന് നീ മനസിലാക്കണം. നമ്മള്‍ വളര്‍ന്ന ചുറ്റുപാടുകളും വേറയാ. നിനക്ക് എന്നെക്കാള്‍ നല്ല ഒരാളെ ഭര്‍ത്താവായി കിട്ടും. നിന്റെ പൊസിഷനില്‍ തന്നെ ഉള്ള ഒരാളെ വിവാഹം കഴിക്കുന്നതായിരിക്കും നിന്റെ കരിയറിനും നല്ലത്” അവന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നോക്ക് ജിനോ, ഭയങ്കര കഴിവുണ്ടായിട്ടൊന്നും ഈ പൊസിഷനില്‍ എത്തിയതല്ല ഞാന്‍. കരിയറിനെക്കാള്‍ ഇമ്പോര്‍ട്ടന്‍സ് ഞാന്‍ എന്റെ ജീവിതത്തിനു തന്നെയാണ് നല്‍കുന്നത്. ജീവിതം കഴിഞ്ഞിട്ടെ ഉള്ളൂ എനിക്കെന്റെ കരിയര്‍. കുറേ ഓണ്‍സൈറ്റില്‍ പോയന്ന് കരുതിയോ കൂടുതല്‍ സാലറി കിട്ടിയന്നോ കരുതി ഞാന്‍ ഇപ്പോഴും ഒരു സാധാരണ പെണ്ണ് തന്നെയാണ്. എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് പല സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങളില്‍ വളരെക്കുറച്ചേ കരിയറിനെക്കുറിച്ചുള്ളൂ. ഞാനിപ്പോള്‍ കുറേക്കാലമായി ജീവിതത്തെക്കുറിച്ച് നെയ്തുകൂട്ടിയ സ്വപ്നങ്ങളില്‍ നീയും ഉണ്ടായിരുന്നു എന്റെ കൂടെ. നിനക്കറിയാമോ, നീ എന്റെ ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് എന്തോ ഒരു സന്തോഷം ആയിരുന്നു. പലപ്പോഴും എന്റെ ഇഷ്ടം തുറന്ന് പറയാന്‍ ഞാന്‍ തുടങ്ങിയതാ. അപ്പോഴൊക്കെ എന്നെ തടഞ്ഞത് നീ പറഞ്ഞ പൊസിഷന്‍ ആണ്. ഒരേ ടീമില്‍ തന്നെ ഞാന്‍ പ്രോജക്ട് ലീഡറും നീ ഒരു മെമ്പറും ആണന്ന് എനിക്ക് തോന്നിയിട്ടില്ല.”&lt;br /&gt;&lt;br /&gt;“നയന, നീ കണ്ടതുപോലെയല്ല ലോകം. എന്‍‌ഞ്ചിനീയറിംഗ് കഴിഞ്ഞ് കാമ്പസ് സെലക്ഷനുമായി കമ്പനിയില്‍ കയറിയ നിനക്ക് ഞാന്‍ പറയുന്നത് മനസിലാകണം എന്നില്ല. നീ കണ്ടിട്ടുള്ള ജീവിതം അവിടെയുള്ളവരുടെ മാത്രം ജീവിതം ആണ്. നിനക്കറിയാമോ എം‌സി‌എ ഡിഗ്രിയുമായി പലയിടത്തും കയറികയറിയാണ് ഞാന്‍ നമ്മുടെ കമ്പനിയില്‍ എത്തിയത്. പലരുടേയും ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്. അതിലൊന്നും...” അവന്‍ പൂര്‍ത്തിയാക്കാന്‍ അവള്‍ സമ്മതിച്ചില്ല.&lt;br /&gt;&lt;br /&gt;“എന്റെ ജോലിയാണ് നിനക്ക് പ്രശ്നമെങ്കില്‍ ഞാനത് റിസൈന്‍ ചെയ്യാനും തയ്യാറാണ്.” അവള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നയന നീ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. നിന്റെ ജോലിയുമായി ഞാന്‍ പറഞ്ഞതിന് ഒരു ബന്ധവും ഇല്ല. പിന്നീട് ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിനക്ക് ഒരു നഷ്ടബോധം തോന്നാന്‍ പാടില്ല..” അവന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“നീ എന്റെ കൂടെ ഉണ്ടങ്കില്‍ എനിക്കൊരു നഷ്ടബോധവും തോന്നത്തില്ല” അവള്‍ പറഞ്ഞു.&lt;br /&gt;അവള്‍ അവന്റെ തോളിലേക്ക് ചാഞ്ഞു.&lt;br /&gt;“ഇന്നിനി നാട്ടില്‍ പോകുന്നുണ്ടോ?” അവള്‍ ചോദിച്ചു.&lt;br /&gt;“ഇനി നാളയേ ഉള്ളൂ” അവന്‍ പറഞ്ഞു.&lt;br /&gt;“ഞാനും കൂടെ അമ്മയെ കാണാന്‍ നാളെ നാട്ടിലേക്ക് വന്നോട്ടെ.“ അവള്‍ ചോദിച്ചു&lt;br /&gt;“നിര്‍ബന്ധമാണങ്കില്‍ പോന്നോ.. പക്ഷേ അമ്മ എങ്ങനെ പെരുമാറും എന്ന് പറയാന്‍ പറ്റില്ല”&lt;br /&gt;“അത് ഞാന്‍ ഡീല്‍ ചെയ്തോളാം. ഇത്രയും പ്രായം ആയിട്ടും ജിനോയ്ക്ക് അമ്മയോടുള്ള പേടിമാറിയിട്ടില്ലല്ലേ... “ അവളുടെ ചോദ്യത്തിന് അവന്‍ ചിരിച്ചതേ ഉള്ളൂ. അവര്‍ പോകാനായി എഴുന്നേറ്റു.&lt;br /&gt;“അമ്മയ്ക്ക് സാരിയാണോ ചുരിദാറാണോ ഇഷ്ടം? ഞാന്‍ നാളെ സാരി ഉടുത്ത് വന്നാലോ?” അവള്‍ ചോദിച്ചു.&lt;br /&gt;“അമ്മയെ ഞാന്‍ സാരി ഉടുത്തേ കണ്ടിട്ടുള്ളൂ... അമ്മയ്ക്ക് സാരി തന്നെ ആയിരിക്കും ഇഷ്ടം” അവന്‍ പറഞ്ഞു.&lt;br /&gt;അവളെ ഹോസ്റ്റലിലാക്കിയിട്ട് അവന്‍ റൂമിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഞായറാഴ്ച.&lt;br /&gt;രാവിലെ ജിനോ എഴുന്നേറ്റ് ഒരുങ്ങി വന്ന് ഫോണ്‍ എടുത്തു നോക്കുമ്പോള്‍ നയനയുടെ പത്ത് മിസഡ് കോള്‍. അവനുടനെ തിരിച്ച് വിളിച്ചു.&lt;br /&gt;“നീ വരുന്നില്ലന്ന് പറയാനോ വിളിച്ചത്?” അവന്‍ ചോദിച്ചു.&lt;br /&gt;“ഹോ! എന്നെ കൂടുകണ്ടാല്‍ അമ്മ എന്ത് പറയുമ്മെനുള്ള പേടി കൊണ്ടല്ലേ അങ്ങനെ ചോദിച്ചത് “ അവള്‍ ചോദിച്ചു.&lt;br /&gt;“അല്ലന്നേ, എന്തിനാ വിളിച്ചത്?”&lt;br /&gt;“ഞാന്‍ ഒരുമണിക്കൂറായി ഒരുങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട്. ഒരു റെസ്പോണ്ടും ഇല്ലാത്തതുകൊണ്ട് വിളിച്ചതാ” അവള്‍ പറഞ്ഞു.&lt;br /&gt;“താന്‍ ആ ബസ്‌സ്റ്റോപ്പിലേക്ക് ഇറങ്ങി നിന്നോ . ഞാന്‍ ഒരഞ്ച് മിനിട്ടിനുള്ളില്‍ എത്താം” അവന്‍ ഫോണ്‍ കട്ട് ചെയ്ത് ഇറങ്ങി.&lt;br /&gt;&lt;br /&gt;അവന്‍ ബസ് സ്റ്റോപ്പിനു മുന്നില്‍ ബൈക്ക് നിര്‍ത്തി. നയനയെ സാരിയുടുത്ത് അവന്‍ ആദ്യമായി കാണുകായായിരുന്നു.&lt;br /&gt;“എന്താ ആദ്യം കാണുന്നതുപോലെ ഒരു നോട്ടം” അവള്‍ ചോദിച്ചു.&lt;br /&gt;“തന്നെ ആദ്യമായിട്ടാ സാരി ഉടുത്ത് കാണുന്നത്” അവന്‍ പറഞ്ഞു.&lt;br /&gt;“എന്നെയിങ്ങനെ കണ്ടാല്‍ അമ്മ വീഴുമോ?” ചോദിച്ചു കൊണ്ട് അവള്‍ ബൈക്കില്‍ കയറി.&lt;br /&gt;“താനേതായാലും വീഴാറ്റിരിക്കാന്‍ ശരിക്ക് പിടിച്ചിരിക്ക്” അവന്‍ പറഞ്ഞു കൊണ്ട് ബൈക്ക് എടുത്തു.&lt;br /&gt;&lt;br /&gt;അവന്റെ നാട്ടിലേക്ക് ഒന്നര മണിക്കൂറിന്റെ യാത്ര ഉണ്ടായിരുന്നു. അവരെ രണ്ടു പേരയും ഒരുമിച്ച് കണ്ട് ആള്‍ക്കാര്‍ നോക്കുന്നുണ്ടായിരുന്നു.&lt;br /&gt;പള്ളിയുടെ മുന്നില്‍ ബൈക്ക് അവന്‍ നിര്‍ത്തി. &lt;br /&gt;“എന്താ ഇവിടെ നിര്‍ത്തിയത്. അമ്മയെ കാണുന്നതിനു മുമ്പ് ദൈവത്തോട് പ്രാര്‍ത്ഥിക്കാനണല്ലേ?” അവള്‍ ചോദിച്ചു.&lt;br /&gt;“അങ്ങനെ കൂട്ടിക്കോളൂ..” അവന്‍ പറഞ്ഞു. മെഴുകുതിരിയും പൂവും വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്ന് അവന്‍&amp;nbsp; രണ്ട് റോസാപ്പൂവും മെഴുകുതിരിയും വാങ്ങി. അവര്‍ പള്ളിയിലേക്ക് കയറുമ്പോള്‍ പലരും അവനെ നോക്കി പരിചയം പുതുക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളും അവന്റെ കൂടെ പള്ളിയിലേക്ക് കയറി. അവന്റെ കൂടെ അവളും മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിച്ചു. പത്ത് മിനിട്ട് കഴിഞ്ഞിട്ടും അവന്‍ പ്രാര്‍ത്ഥിച്ച് കഴിയാത്തതുകൊണ്ട് അവള്‍ എഴുന്നേറ്റു. അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നത് അവളപ്പോഴാണ് ശ്രദ്ധിച്ചത്. അവള്‍ എഴുന്നേറ്റ് പള്‍ലിക്ക് പുറത്തിറങ്ങി നിന്നു. ഒരഞ്ചു മിനിട്ടു കൂടി കഴിഞ്ഞിട്ടാണ് അവന്‍ വന്നത്.&lt;br /&gt;“എന്നെ അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് ഇത്രയ്ക്ക് കരയണമായിരുന്നോ? ഇപ്പോള്‍ ജിനോയ്ക്ക് പേടി തോന്നുന്നുണ്ടോ? ഞാന്‍ വേണമെങ്കില്‍ ഇവിടെ നില്‍ക്കാം. ജിനോ തനിച്ച് അമ്മയെ കണ്ടിട്ട് വന്നോളൂ” അവള്‍ പറഞ്ഞു.&lt;br /&gt;“പേടി കൊണ്ടന്നും അല്ലന്നേ കരഞ്ഞത്. ഞാനെന്റെ സങ്കടങ്ങളെല്ലാം കരഞ്ഞ് തീര്‍ക്കുന്നത് ഈ പള്ളിയിലാ” അവന്‍ പറഞ്ഞു.&lt;br /&gt;“ഇനി എങ്ങോട്ടാ” അവള്‍ ചോദിച്ചു.&lt;br /&gt;“ഇനി നയനയെ അമ്മയെകാണിക്കാനായി അമ്മയുടെ അടുത്തേക്ക് അവന്‍ പറഞ്ഞു” അവന്‍ പറഞ്ഞു.&lt;br /&gt;“ജിനോ” അവള്‍ വിളിച്ചു,&lt;br /&gt;“എന്താ?” അവന്‍ ചോദിച്ചു.&lt;br /&gt;“എനിക്കിപ്പോള്‍ ചെറിയ പേടി തോന്നുന്നുണ്ട്. അമ്മ എന്ത് പറയുമെന്ന് ആലോചിച്ച്..” അവള്‍ പറഞ്ഞു.&lt;br /&gt;“അമ്മ ഒന്നും പറയില്ലന്ന് എനിക്കറിയാം നയനാ.. നിന്നെക്കുറിച്ചെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്”&lt;br /&gt;“സത്യം”&lt;br /&gt;“ഹും”&lt;br /&gt;&lt;br /&gt;അവന്‍ സെമിത്തേരിയിലേക്കാണ് നടക്കുന്നതന്ന് അവള്‍ക്ക് തോന്നി.&lt;br /&gt;“നമ്മളെന്തിനാ ഇങ്ങോട്ട് പോകുന്നത്..” അവള്‍ ചോദിച്ചു.&lt;br /&gt;“വാ..” അവന്‍ വിളിച്ചിട്ട് നടന്നു. അവള്‍ അവന്റെ പിന്നാലെ ചെന്നു.&lt;br /&gt;മാര്‍ബിള്‍ പതിച്ച ഒരു കല്ലറയുടെ മുന്നില്‍ അവന്‍ നിന്നു. അവന്‍ തന്റെ കൈയ്യിലെ റോസാപ്പൂ കല്ലറയുടെ മേലേക്ക് വെച്ചു.&lt;br /&gt;“ഇതാരുടെ കല്ലറയാ..” അവള്‍ ചോദിച്ചു.&lt;br /&gt;“ഇവിടെയാണ് എന്റെ അമ്മ” അവന്റെ വാക്കുകള്‍ വിശ്വസിക്കാനാവാതെ അവള്‍ നിന്നു. തന്റെ ചുറ്റിനും ഉള്ള ലോകം കറങ്ങുന്നതായി അവള്‍ക്കു തോന്നി.&lt;br /&gt;“അമ്മ...” അവളുടെ ശബ്ദ്ദം നേര്‍ത്തതായിരുന്നു.&lt;br /&gt;“ഇവിടെയാണ് ഞാന്‍ എല്ലാ ആഴ്ചയും അമ്മയെ കാണാന്‍ വരുന്നത്. ഈ കല്ലറയിലാണ് ഞാന്‍ റോസാപ്പൂക്കള്‍ കൊണ്ടു വയ്ക്കുന്നത്. ഇവിടെ ഇരുന്നാണ് ഞാന്‍ അമ്മയോട് എന്റെ വിശേഷങ്ങള്‍ പറയുന്നത്. അമ്മ അതെല്ലാം കേള്‍ക്കും” അവന്റെ ശബ്ദം ഇടറിയിരുന്നു. അവള്‍ കല്ലറയിലേക്ക് നോക്കി. അതിലെ മരണ വര്‍ഷം എത്രയാണന്ന്. മരണവര്‍ഷം 2000 !!!&lt;br /&gt;“അമ്മ എങ്ങനാ മരിച്ചത് ?” അവള്‍ ചോദിച്ചു.&lt;br /&gt;“കൊന്നതാ” അവന്റെ വാക്കുകള്‍ അവളില്‍ മറ്റൊരു വേദനതീര്‍ത്തു. &lt;br /&gt;“ആരാ കൊന്നത് ?” അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.&lt;br /&gt;“അപ്പ.. വെട്ടിക്കൊല്ലുകയായിരുന്നു” അവന്റെ മറുപിടി അവളില്‍ മറ്റൊരു ഭൂകമ്പം തീര്‍ത്തു. വീണ് പോകാതിരിക്കാന്‍ അവള്‍ അവനെ പിടിച്ചു.&lt;br /&gt;“ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നുണ്ടോ നയനാ...ദുര്‍‌മരണം കവര്‍ന്ന ഒരമ്മയുടെ.. കൊലപാതകിയായ ഒരപ്പന്റെ മകനെ നീ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടോ നയനാ..” അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ മാര്‍ബിളിലേക്ക് വീണു ചിതറി.&lt;br /&gt;“ഹും..” അവള്‍ മൂളി.&lt;br /&gt;“സത്യമായിട്ടും” അവന്‍ ചോദിച്ചു.&lt;br /&gt;“സത്യം” അവള്‍ പറഞ്ഞു.&lt;br /&gt;“എന്തിനാ അപ്പ അമ്മയെ കൊന്നത്? അപ്പ ഇപ്പോ എവിടെ” അവള്‍ ചോദിച്ചു&lt;br /&gt;“അപ്പയുടെ ശിക്ഷ കഴിയാന്‍ ഇനിയുമുണ്ട് ഒരു വര്‍ഷം കൂടി. കോടതയിലെ വിസ്താരക്കൂട്ടില്‍ ഒരക്ഷരം പോലും പറയാതെയാണ് അപ്പ നിന്നത്.ഞാന്‍ പലപ്പോഴും അപ്പയെ കാണാന്‍ പോയിട്ടുണ്ട്. എന്നെ കാണുമ്പോഴൊക്കെ കരയുമെന്നല്ലാതെ അപ്പ ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല. അന്ന് എന്താണ് സംഭവിച്ചതെന്ന് പപ്പയ്ക്ക് മാത്രമേ അറിയൂ..”&lt;br /&gt;“നമുക്കൊരു ദിവസം പപ്പായെ പോയികാണണം” അവള്‍ പറഞ്ഞു. അവന്‍ അതിനു തലായാട്ടുക മാത്രം ചെയ്തു.&lt;br /&gt;അവന്‍ മെഴുകുതിരികള്‍ ഓരോന്നായി എടുത്ത് കല്ലറയില്‍ കത്തിച്ചു. അവള്‍ മെഴുകുതിരി കവര്‍ അവള്‍ക്ക് നേരെ നീട്ടി. ബാക്കി മെഴുകുതിരികള്‍ അവള്‍ കത്തിച്ചു.&lt;br /&gt;“അമ്മേ, ഞാന്‍ പറഞ്ഞിട്ടില്ലേ ഒരു നയനയെക്കുറിച്ച്, അവളാണ് എന്റെ കൂടെ ഈ നില്‍ക്കുന്നത്. ഞാന്‍ ഇവളെ കെട്ടുന്നതില്‍ അമ്മയ്ക്ക് വിരോധം ഒന്നും ഇല്ലല്ലോ?” അവന്റെ ശബ്ദ്ദം നേര്‍ത്തതായിരുന്നു.&lt;br /&gt;“ഞാന്‍ പറഞ്ഞില്ലേ നയന, അമ്മ എന്റെ ഇഷ്ടത്തിനൊന്നും എതിര്‍ നില്‍ക്കുകയില്ലന്ന്..” അവന്‍ അവളോടായി പറഞ്ഞു.&lt;br /&gt;അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.&lt;br /&gt;അവള്‍ അവന്റെ കൈ പിടിച്ചു.അവര്‍ രണ്ടു പേരും സെമിത്തേരിയുടെ ഗെയ്‌റ്റ് കടക്കുമ്പോള്‍ തിരിഞ്ഞു നോക്കി.&lt;br /&gt;വീശിയടിക്കുന്ന കാറ്റത്തും കെടാതെ അവര്‍ കത്തിച്ച മെഴുകുതിരികള്‍ പ്രകാശത്തോടെ കത്തുന്നുണ്ടായിരുന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-310547453607676762?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/310547453607676762/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=310547453607676762' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/310547453607676762'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/310547453607676762'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2011/08/blog-post.html' title='പേരില്ലാത്ത പ്രണയ കഥ'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-208180643945075269</id><published>2011-06-18T21:47:00.002+05:30</published><updated>2011-06-18T21:55:08.705+05:30</updated><title type='text'>തവളക്കുഴി പഞ്ചായത്തിലെ നിരാഹാര സമരം</title><content type='html'>&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;ഉച്ച മയക്കത്തിലായിരുന്നു തവളക്കുഴി പഞ്ചായത്തിലെ പ്രതിപക്ഷ നേതാവായ അന്തപ്പന്‍. ഉച്ചയുറക്കം എന്ന് പറഞ്ഞാല്‍ ഉച്ചയ്ക്കത്തെ ഊണ് കഴിഞ്ഞിട്ടുള്ള നാലുമണിവരെയുള്ള ഉറക്കം. പ്രതിപക്ഷ നേതാവായതുകൊണ്ട് പ്രത്യേകിച്ചൊരു പണിയും ഇല്ല. ദിവസം പത്തമ്പത് ഷീറ്റു കിട്ടും, പിന്നെ അല്ലറ ചില്ലറ പരിപാടിയും ഒക്കെയുള്ളതുകൊണ്ട് മാത്രം വര്‍ഷങ്ങളായി ജനസേവനത്തിന് ഇറങ്ങിയതാണ്. കര്‍കടകത്തിലെ സുഖ ചികിത്സ ഒക്കെ കഴിഞ്ഞിട്ട് പഞ്ചായത്തില്‍ ഭരണ സമിതിക്കെതിരെ സമരം തുടങ്ങിക്കളയാം എന്നൊക്കെ കരുതി കിടന്നുറങ്ങിയതാണ് അന്തപ്പന്‍. ഉറക്കത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സന്തത സഹചാരിയായ കുരിശും മൂട്ടില്‍ തോമാ കയറി വന്നത്. അന്തപ്പന്‍ ഉറങ്ങുന്നടത്തേക്ക് വരെ കയറിവരാന്‍ തോമായ്ക്ക് ആരുടേയും അനുവാദം ആവിശ്യമില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അന്തപ്പണ്ണാ അന്തപ്പണ്ണാ.. എഴുന്നേല്‍ക്ക് “ തോമാ അന്തപ്പനെ വിളിച്ചുണര്‍ത്തി&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്തോന്നാടാ കാര്യം.. മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കില്ലേ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണാ നമുക്ക് പെട്ടന്നൊരു സമരം തുടങ്ങണം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്ത് സമരം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഒരു നിരാഹാര സമരം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നിരാഹാര സമരമോ? എന്തിന് ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതൊക്കെ ഉണ്ടണ്ണാ.. നിരഹാര സമരമാ ഇപ്പോഴത്തെ ട്രന്‍ഡ്”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ആര് നിരാഹാരം കിടക്കും”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അന്തപ്പണ്ണന്‍ തന്നെ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഞാനോ, വയറു നിറച്ച് കഴിച്ചിട്ടാ ഞാന്‍ പള്ളിയില്‍ പോയി കുര്‍ബ്ബാന പോലും കൊള്ളുന്നത്. ആ ഞാനാണോ നിരാഹാരം കിടക്കൂന്നത്?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണന്‍ കിടന്നാലേ സമരത്തിന് ഒരിത് വരൂ..”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അല്ല എന്തിനാ സമരം എന്ന് നീ പറഞ്ഞില്ലല്ലോ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതാ അണ്ണാ ഒരു പ്രശ്നം. നമുക്കാദ്യം സമരത്തിനു പറ്റിയ കുറേ കാരണങ്ങള്‍ കണ്ടു പിടിക്കണം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ കര്‍ക്കടകം കഴിഞ്ഞിട്ട് പോരേ സമരം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതു പോരാ അണ്ണാ, ആ സമയം ആകുമ്പോഴേക്കും നിരാഹാര സമരത്തിന്റെ ട്രെന്‍ഡ് അങ്ങ് മാറും.. നമുക്കിപ്പോള്‍ തന്നെ സമരം നടത്തണം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതിപ്പോള്‍ ഷുഗറും പ്രഷറും ഒക്കെയുള്ള ഞാനെങ്ങനയാടാ നിരാഹാരം കിടകൂന്നത്?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതു കുഴപ്പമില്ലണ്ണാ, ഇടയ്ക്കിടയ്ക്ക് മരുന്ന് കഴിക്കാനുണ്ടന്ന് പറഞ്ഞ് റൂമിലേക്ക് കയറി ഫുഡ് അടിക്കാമല്ലോ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അപ്പോ ഫുഡിന്റെ കാര്യത്തില്‍ തീരുമാനം ആയി.. പക്ഷേ ഇപ്പോഴത്തെ മഴയും ചൂടും എനിക്ക് പിടിക്കില്ല”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നമുക്ക് നിരാഹാരം എസി ഹാളിലാക്കിയാല്‍ പോരോ.. ഇപ്പോള്‍ സുവിശേഷ പ്രസംഗങ്ങള്‍ വരെ ആളെക്കൂട്ടാന്‍ എ‌സി ഹാളിലല്ലേ നടത്തുന്നത്”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ആളിനെക്കുറിച്ച് പറഞ്ഞപ്പോഴാ ചിന്തിച്ചത്.. നമ്മളു നിരാഹാരം നടത്തിയാല്‍ ആളു വരുമോടാ തോമാ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ആളിനെക്കുറിച്ച് ഓര്‍ത്ത് അന്തപ്പനണ്ണന്‍ വിഷമിക്കേണ്ട. വരുന്നവര്‍ക്കേല്ലാം ചിക്കന്‍ ബിരിയാണി കൊടുക്കാം. വേണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഓരോരുത്തര്‍ക്കും നൂറു രൂപയും കൊടുക്കും”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ബിരിയാണി കൊടുത്താല്‍ ആളു വരുമോടാ...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണന്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഞാന്‍ ചുറ്റിപ്പോകും. ആളെ കൂട്ടാന്‍ വേറെ ഒരു ഐഡിയ എനിക്കുണ്ട്”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്തോന്നാടാ ആ ഐഡിയാ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നമുക്ക് മറ്റേ ടീംസിനെ ഇറക്കാം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഏത് ടീമിനെ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ചിയര്‍ ഗേള്‍സിനെ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതെന്തിനാടാ തോമാ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നമുക്ക് ദേശഭക്തിഗാനം ഒക്കെ പാടി അവരെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാം. ആള്‍ക്കാര്‍ക്ക് ഒരു ഇന്റ്‌റെസ്റ്റ് ആവുകയും ചെയ്യും ചിക്കന്‍ ബിരിയാണി അടിച്ചതിന്റെ ക്ഷീണവും മാറും”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അത് നല്ല ഐഡിയായാ തോമാ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നല്ല നല്ല ഐഡിയാകളേ ഈ തോമാ, അന്തപ്പനണ്ണന് പറഞ്ഞു തരൂ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ തോമാ, നമ്മുടെ സമരം ചാനലുകാരൊക്കെ ടിവിയില്‍ കൊടുക്കുമോ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“കൊടുക്കമണ്ണാ..അവരാ ഈ സമരത്തിന്റെ പ്രൊമോട്ടര്‍മാര്‍. അവര്‍ തീരുമാനിക്കുന്ന സമയത്തേ സമരം തുടങ്ങാവൂ എന്ന് മാത്രം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഹൊ! അങ്ങനെയാണോ... ഇനി നീ നമ്മളു ചെയ്യുന്ന സമരത്തിന്റെ ആവിശ്യങ്ങള്‍ പറയൂ..”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതാ അന്തപ്പണ്ണാ വിഷമം. ഒരിക്കലും പഞ്ചായത്തിന് സമ്മതിക്കാന്‍ പറ്റാത്ത അഞ്ച് കാര്യങ്ങള്‍ നമുക്ക് കണ്ടത്തണം. ആ കാര്യങ്ങള്‍ കേട്ടാല്‍ ജനങ്ങള്‍ ഞെട്ടണം. ഇതെന്താ ആ പഞ്ചായത്തുകാര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ എന്ന് ജനങ്ങള്‍ക്ക് തോന്നണം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്താടാ ഇപ്പം പറയാന്‍ പറ്റുന്ന ആവിശ്യങ്ങള്‍..”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഉണ്ടണ്ണാ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്നാ നീ പറ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എനിക്കൊന്ന് ആലോചിക്കണം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ശരി നീ ഒന്നിരുന്ന് ആലോചിക്ക്... ഇലക്ഷനില്‍ തകര്‍ന്നിരിക്കുന്ന നമ്മുടെ പാര്‍ട്ടിക്ക് ഒരു ഉത്തേജനം ആയിരിക്ക്ണം ഈ നിരാഹാരം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതൊക്കെ ഞാനേറ്റു അണ്ണാ...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ തോമാ, ഞാന്‍ നിരാഹാരം കിടന്ന് ചാവുമോടേ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണനെന്ത് മാതിരി ചോദ്യങ്ങളാ ചോദിക്കുന്നത്”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ പത്രത്തില്‍ നീ വായിച്ചില്ലേ? ഒരാള്‍ നിരാഹാരം കിടന്ന് മരിച്ചന്ന്”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണാ ലവനൊങ്ങും നിരാഹാരം കിടക്കാന്‍ അറിയത്തില്ലന്നേ.... അണ്ണാ നിരാഹാരം നടത്തുന്നതിനു മുമ്പ് മൂന്നാലു പത്ര സമ്മേളനം നടത്തണം. പിന്നെ ചാനലുകാരെ അവിടെ കൊണ്ടു വന്നിരുത്തണം. അവര്‍ക്ക് ക്യാമറ വയ്ക്കാന്‍ സ്റ്റാന്‍ഡ് ഉണ്ടാക്കി കൊടുക്കണം.. ഫുഡ് കൊടുക്കണം... ന്യൂസ് അവറുകളില്‍ ചര്‍ച്ച ചെയ്യാനായി നമ്മുടെ ആള്‍ക്കാരെ ഇറക്കണം.. ഇതൊന്നും ചെയ്യാതെ നിരാഹാരം കിടന്നാല്‍ തട്ടിപ്പോയന്നൊക്കെ ഇരിക്കും”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അപ്പോ ഞാന്‍ ത്ട്ടിപ്പോകുമോടാ..”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഇല്ലണ്ണാ.. ഇപ്പോള്‍ തന്നെ ഞാന്‍ അടുത്ത തിങ്കളാഴ്ചത്തെ ന്യൂസ് ടൈം ഒക്കെ ബുക്ക് ചെയ്തിട്ടൂണ്ട്. നമുക്ക് തിങ്കളാഴ്ച രാവിലെ സമരം തുടങ്ങണം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതെന്താടെ തിങ്കളാഴ്ച...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണാ തിങ്കളാഴ്ചയാ നല്ല ദിവസം... നമ്മുടെ ഈ നിരാഹാരം വിജയിക്കണമെങ്കില്‍ ഫെസ് ബുക്കന്നോ റ്റിറ്ററന്നോ ബസന്നൊക്കെ പറയുന്ന കുന്ത്രാണ്ടങ്ങളില്‍ ചര്‍ച്ച വരണം. പിള്ളാര് കുട്ടപ്പന്മാരായി ജോലിക്ക് വരുന്നത് തിങ്കളാഴ്ച ദിവസങ്ങളിലാ.... “&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ ഫേസ് ബുക്ക് റ്റിറ്റര്‍ ബസ് എന്നോകെ പറയുന്നത് എന്താണന്ന് എനിക്കറിയത്തില്ല...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്താണന്ന് എനിക്കും അറിയില്ല അണ്ണാ. അതിലൊക്കെ അണ്ണനെക്കുറിച്ച് പൊക്കി എഴുതാന്‍ ഞാന്‍ ടീംസിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അപ്പോ കാശൊക്കെ...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“കാശില്ലാതെ പരിപാടിയൊന്നും വിജയിക്കത്തില്ല.. കാശിറക്കണം.. കാശിറക്കിയാലേ കാശു വാരാന്‍ പറ്റൂ..”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“കൈവിട്ട കളി ആകുമോടാ തോമാ”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതില്ലണ്ണാ... സമരം പൊളിഞ്ഞാലും അണ്ണനെക്കുറിച്ച് ലോകത്തെല്ലാം വാര്‍ത്ത എത്തും“&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നീ നിരാഹാര സമരത്തിനു പറയേണ്ട ആവിശ്യങ്ങള്‍ പറ...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഒന്ന്. നമ്മുടെ പഞ്ചായത്തിലെ എല്ലാ കുട്ടികള്‍ക്കും ദിവസം ഒരു ലിറ്റര്‍ പാല്‍ വീതം നല്‍കണം.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;രണ്ട്. പഞ്ചായത്തില്‍ ജോലി ചെയ്യുന്നവര്‍ക്കേല്ലാം തുല്യ വേതനം.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;മൂന്ന്. പഞ്ചായത്ത് പ്ലസ്‌ ടു സ്കൂളിലെ പ്രവേശനത്തെക്കുറിച്ച് അന്വേഷണം.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;നാല് : പഞ്ചായത്തിനു വെളിയിലുള്ള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന നമ്മുടെ പഞ്ചായത്ത് ആള്‍ക്കാരുടെ പണം നമ്മുടെ സര്‍വ്വീസ് സഹകരണബാങ്കില്‍ കൊണ്ടു വന്ന് ഇടണം.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;അഞ്ച് : എല്ലാവര്‍ക്കും മാസം അമ്പതുകിലോ അരിയും അഞ്ഞൂറ് രൂപയും “&amp;nbsp; തോമാ പറഞ്ഞ് നിര്‍ത്തി.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ തോമാ ഇതൊക്കെ ആരെങ്കിലും സമ്മതിച്ചു തരുന്ന കാര്യമാണോ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അല്ലന്ന് അണ്ണനും അറിയാം എനിക്കും അറിയാം.. ബ്ലഡി കണ്ട്രി ഫെലോസ് നമ്മുടെ സമരത്തിന് പിന്നില്‍ അണിനിരക്കണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യണം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ .. നീ ഈ പറഞ്ഞ അഞ്ച് കാര്യങ്ങളും കൈയ്യടി വാങ്ങിക്കാന്‍ കൊള്ളാം. ഇത് നമുക്കിട്ട് തന്നെ തിരിഞ്ഞു കൊത്തുമോ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതൊന്നും പറയാന്‍ പറ്റില്ല അണ്ണാ...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ഈ രണ്ടും നാലും നമുക്കങ്ങ് ഒഴിവാക്കിയാലോ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണനെന്തിനാ ഇങ്ങനെ പേടിക്കുന്നത്?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എടാ നമ്മുടെ റബര്‍ തൊട്ടത്തില്‍ ടാപ്പ് ചെയ്യുന്നവന്മാര്‍ കൂലി കൂട്ടണമെന്ന് പറഞ്ഞ് വെട്ടാന്‍ വരാതിരുന്നപ്പോള്‍ നമ്മള്‍ തമിഴ് നാട്ടില്‍ നിന്നല്ലിയോ ആളെ ഇറക്കി റബര്‍ വെട്ടിയത്. ഞാനാണങ്കില്‍ എന്റെ എല്ലാ കാശും ഇട്ടിരിക്കുന്നത് ബ്ലേഡുകാരുടെ ബാങ്കിലാ..”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അതൊന്നും കാര്യമാക്കേണ്ടാ അണ്ണാ....”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നിരാഹാരം കിടന്നിട്ട് ഞാനവസാനം നാണം കെട്ട് വീട്ടില്‍ തന്നെ തലയില്‍ തുണിയിട്ട് ഇരിക്കേണ്ടി വരുമോ?”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“അണ്ണനൊന്നും പേടിക്കേണ്ട.. നമ്മുടെ പുറകില്‍ അണികളില്ലേ.... അണ്ണനെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞ് പത്രസമ്മെളനം നടത്തിയാല്‍ മതി”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്നാ പിന്നെ നമുക്കങ്ങ് നിരാഹാരം തുടങ്ങാമല്ലേ...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“ജയ് ജയ് അന്തപ്പന്‍.... നിരാഹാര സമരം സിന്ദാബാദ്...ജയ്..ജയ്....”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“നീ ഇപ്പോഴേ ജയ് വിളിച്ച് തൊണ്ടയിലെ വെള്ളം പറ്റിക്കാതെ.. നമുക്ക് തിങ്കളാഴ്ച മുതല്‍ ജയ് വിളിക്കാം”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;“എന്നാ ശരി അണ്ണാ.. ഞാന്‍ പോയി ടിവിക്കാരേയും ഫ്ലകസുകാരയും പന്തലുകാരേയും ഒക്കെ കണ്ടിട്ട് രാത്രിയില്‍ വരാം.... നമുക്കൊന്ന് കൂടാം...”&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;തോമാ ഇറങ്ങിയതും അന്തപ്പന്‍ ഗ്യാപ്പു വീണ ഉറക്കം തുടരാനായി കിടന്നു....&amp;nbsp; സ്വപ്നങ്ങളില്‍ താനൊരു ഗാന്ധിയാകുന്നത് അയാള്‍ അറിഞ്ഞു. &lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;നാളെ എഴുതപ്പെടുന്ന ചരിത്രത്തില്‍ അന്തപ്പനെ രണ്ടാം ഗാന്ധിയായി വാഴ്‌ത്തത്തില്ലന്ന് ആരറിഞ്ഞു&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-208180643945075269?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/208180643945075269/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=208180643945075269' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/208180643945075269'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/208180643945075269'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2011/06/blog-post.html' title='തവളക്കുഴി പഞ്ചായത്തിലെ നിരാഹാര സമരം'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-5951362115889728618</id><published>2011-05-29T21:32:00.001+05:30</published><updated>2011-05-29T21:34:35.507+05:30</updated><category scheme='http://www.blogger.com/atom/ns#' term='നാടകം'/><title type='text'>ബക്കറ്റിന്റെ ചിരിയും കടലിന്റെ തേങ്ങലും : ഏക ‘അങ്ക‘ നാടകം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-Oz02jyVcPuA/TeJrogPiuvI/AAAAAAAAEFU/-h1P6-zg478/s1600/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="284" src="http://2.bp.blogspot.com/-Oz02jyVcPuA/TeJrogPiuvI/AAAAAAAAEFU/-h1P6-zg478/s320/1.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: justify;"&gt;(കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ ഇരുട്ടാണ് . നാടകം നടക്കുന്നത് ഒരു കടല്‍ക്കരയിലാണ്. കടലിന്റെ രംഗപടമാണ് വേദിയുടെ പിന്നില്‍. അരണ്ടവെളിച്ചം വേദിയില്‍ നിറയുമ്പോള്‍ സൂത്രധാരന്‍ പ്രവേശിക്കുന്നു. അയാളുടെ കൈയ്യില്‍ ഒരു ബക്കറ്റ് ഉണ്ട്. അയാള്‍ അത് വേദിയുടെ മൂലയ്ക്ക് കൊണ്ടുവയ്ക്കുന്നു. എന്നിട്ട് സദസിനോടായി പറയുന്നു. തിരമാലകളുടെ നേര്‍ത്ത ശബ്ദ്ദം കേള്‍ക്കാം...)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;സൂത്രധാരന്‍ : &lt;/b&gt;(സദസിനോടായി) : സുനാമികഴിഞ്ഞിട്ട് രണ്ടാഴ്ചകഴിഞ്ഞിരിക്കുന്നു .... രണ്ടാഴ്ച മുമ്പുവരേയും ആരും ഈ സുനാമി പ്രതീക്ഷിച്ചതല്ല. അതു ഒരു ബക്കറ്റില്‍ നിന്ന് ഉണ്ടായ തിരയിളക്കമാണ് ഈ സുനാമിക്ക് ആധാരം എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വികാരം എന്താണന്ന് എന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. ഒരു ബക്കറ്റില്‍ കോരി വെച്ചിരിക്കുന്ന വെള്ളത്തിലെ ഓളങ്ങള്‍ക്ക് സമുദ്രത്തില്‍ നിന്ന് സുനാമി സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ക്ക് സംശയം ഇല്ലായിരിക്കാം. പക്ഷേ സമുദ്രം ഇപ്പോഴും ചിന്തിക്കുകയാണ് എന്താണ് സംഭവിച്ചതെന്ന്. നോക്കൂ ഈ ബക്കറ്റും സമുദ്രവും എല്ലാം കാലത്തിന്റെ യവനികക്കുള്ളിലേക്ക് കടന്നു പോകുമെന്ന് ആരക്കയോ ചേര്‍ന്ന് പറയുന്നുണ്ടായിരുന്നു. അവരെ ഇപ്പോള്‍ കാണാനേ ഇല്ല. പക്ഷേ വീശിയടിച്ച സുനാമിയില്‍ ദാ ഈ ബക്കറ്റില്‍ കോരി വെച്ചിരുന്ന വെള്ളത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഈ &lt;br /&gt;ബക്കറ്റിനെ വാഴത്തി പാടിയവര്‍ തന്നെ ബക്കറ്റിനെ മലിനമാക്കാന്‍ ശ്രമിച്ചിട്ടും ഒന്നും സംഭവിച്ചില്ല. നോക്കൂ സമുദ്രത്തിലെ തിരമാലകളിലെ തിളക്കം നിങ്ങള്‍ കാണുന്നില്ലേ? അത് സമുദ്രത്തിന്റെ തിളക്കമല്ല ഈ ബക്കറ്റിലെ വെള്ളത്തിന്റെ പ്രതിഫലനമാണ്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പെട്ടന്ന് വേദിയിലെ വിളക്ക് അണയുന്നു. പിന്നണിയില്‍ നിന്ന് ഒരു ശബ്ദ്ദം കേള്‍ക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;b&gt;ശബ്ദ്ദം ::&lt;/b&gt; ഹേ, സൂത്രധാരാ, നിങ്ങള്‍ ബക്കറ്റിനെ വാഴ്ത്തിപ്പാടാനാണൊ ഞങ്ങളെ കഥാപാത്രങ്ങളാക്കി നാടകം കളിക്കാന്‍ വന്നത്. ഞാന്‍ വീണ്ടും പറയുന്നു സമുദ്രം ഉള്ളതുകൊണ്ടാണ് ബക്കറ്റിന് വലിയ ശക്തിയാകാന്‍ കഴിഞ്ഞത്. ഞങ്ങളുടെ തിരമാലകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ബക്കറ്റിന് എന്ത് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഹേ, സൂത്രധാരാ നിന്റെ നാടകക്കാരന്‍ എഴുതി ഉണ്ടാക്കിയ നാടകത്തിലെ പഴകിയ ഡയലോഗുകള്‍ കാണാതെ പറയാന്‍ ഞങ്ങള്‍ക്ക് മനസില്ല. ഞങ്ങളാണ് ഇനി ഈ നാടകത്തിലെ ഡയലോഗുകള്‍ തയ്യാറാക്കുന്നത്. നീ ഞങ്ങള്‍ക്ക് ആവിശ്യമുള്ളതെല്ലാം വേദിയിലും പിന്നണിയിലും എത്തിച്ചാല്‍ മതി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;സൂത്രധാരന്‍ : &lt;/b&gt;പ്രിയ കാണികളേ, നിങ്ങള്‍ ഈ ശബ്ദ്ദം കേട്ട് ഭയപ്പെടേണ്ട. ഇത് സമുദ്രത്തിന്റെ ശബ്ദ്ദമാണ്. ഈ നാടകത്തിന് ലിഖിതമായ ഒരു ചട്ടക്കൂട് ഇല്ലന്ന് നിങ്ങള്‍ക്കേല്ലാവര്‍ക്കും അറിയാവുന്നതല്ലേ? ഹേ സമുദ്രമേ, നീ എന്തിനാണ് എന്നോട് ഇങ്ങനെ കോപിക്കുന്നത്. ഈ നാടകത്തിന്റെ ചട്ടങ്ങള്‍ എന്തെല്ലാമാണന്ന് നിനക്കും അറിയാവുന്നതല്ലേ? ഒരു പരാജിതന്റെ ശബ്‌ദ്ദത്തിന്റെ പതര്‍ച്ചയാണ് ഞാന്‍ നിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കുന്നത്. ഇനി ഞാന്‍ നിന്നോട് ഒന്നും പറയില്ല.(വേദിയില്‍ മങ്ങിയ വെളിച്ചം പടരുന്നു...) ദാ നാടകം ആരംഭിക്കേണ്ട സമയം ആയിരിക്കുന്നു. കാണികള്‍ക്ക് രസച്ചരട് മുറിയാതെ അവരെ മുഷിപ്പിക്കാതെ ഇരുത്തി ഇനി നാടകം കളിക്കേണ്ടത് ബക്കറ്റവും സമുദ്രവും ആണ്. അല്ല ഇവര്‍ രണ്ടു പേരും കാണികളേ മുഷിപ്പിക്കില്ലന്ന് സൂത്രധാരനായ എനിക്കറിയാം. ഇനി നമുക്ക് നാടകം തുടങ്ങാം. എല്ലാ പ്രാവിശ്യത്തേയും പോലെ നമ്മുടെ നാടകത്തില്‍ ഇനിയും കടന്ന് വരേണ്ടത് അമ്മയും കുട്ടിയും ആണ്. അവരും തയ്യാറായി കഴിഞ്ഞു. നാടകം ആരംഭിക്കുന്നു. ബക്കറ്റിന്റെ ചിരിയും കടലിന്റെ തേങ്ങലും !!!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;(വേദിയില്‍ ഇപ്പോള്‍ പൂര്‍ണ്ണ പ്രകാശം. കടലിനോട് ചേര്‍ന്ന് ഇരിക്കുന്ന രീതിയിലാണ് ബക്കറ്റ് ഇരിക്കുന്നത് . വേദിയിലേക്ക് അമ്മയുടെ കൈ പിടിച്ച് കുട്ടി വരുന്നു.)&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;കുട്ടി:: &lt;/b&gt;അമ്മേ ആ ബക്കറ്റ് നോക്കൂ.. നമ്മള്‍ ഇത്രയും നാളും വരുമ്പോള്‍ ഈ ബക്കറ്റ് കടലില്‍ നിന്ന് ദൂരെ ആയിരുന്നല്ലോ. ദേ ഇപ്പോള്‍ ഈ ബക്കറ്റ് സ്ഥാനം മാറി കടലിനോട് കൂടുതല്‍ അടുത്തിരിക്കുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;അമ്മ :: &lt;/b&gt;കുട്ടീ, ബക്കറ്റ് കടലിനോട് അടുത്തതല്ല.. കടല്‍ ബക്കറ്റിനടുത്തേക്ക് നീങ്ങി വന്നതാ... നീ ആ ബക്കറ്റിലേക്ക് നോക്കൂ.. ആ വെള്ളത്തിന് എന്തെങ്കിലും വെത്യാസം വന്നിട്ടുണ്ടോ എന്നോ?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;കുട്ടി : &lt;/b&gt;ശരിയാണമ്മേ, ബക്കറ്റിന് ഒരു മാറ്റവും വന്നിട്ടില്ല. കടലിന് എന്തക്കയോ മാറ്റം വന്നതുപ്പോലെ. കടലിന്റെ പഴയ് രൌദ്ര ഭാവം ഇപ്പോള്‍ കാണാനേ ഇല്ല. യുദ്ധത്തില്‍ പരാജയപെട്ട് നാടുവിടേണ്ടി വന്ന രാജാവിനെപോലെയാണ് ഇന്ന് ഈ കടല്‍. തന്റെ ആയുധങ്ങളെ മാത്രം വിശ്വസിച്ച് തന്റെ പിന്നില്‍ അണിനിരന്ന ജനങ്ങളോടൊപ്പം ചേര്‍ന്ന് രാജ്യത്തിലെ ആഭ്യന്തര ശത്രുക്കളേയും ശത്രുരാജാവിനേയും തോല്‍പ്പിച്ച രാജാവിനെ പോലെയാണ് ഇന്ന് ഈ ബക്കറ്റ് ഈ കടല്‍ക്കരയില്‍ ഇരിക്കുന്നത്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;അമ്മ :&lt;/b&gt; യുദ്ധം അങ്ങനെയാണ് കുട്ടീ. ഇന്ന് പരാജയപ്പെടുന്നവന്‍ നാളെ വിജയിക്കും. ഇന്ന് വിജയിച്ചവന്‍ നാളേ പരാജയപ്പെടും. ഒരിക്കല്‍ ഈ ബക്കറ്റും പരാജയപ്പെട്ടിരുന്നു. തന്റെ തിരമാലകളെ കാ‍ണാനാണ് ആള്‍ക്കാര്‍ വരുന്നതെന്ന് ഈ പാവം സമുദ്രം കരുതി . പക്ഷേ ആളുകള്‍ വന്നത് ഈ ബക്കറ്റിലെ വെള്ളത്തിന്റെ ഇളക്കം കാണാനായിരുന്നു. അപ്പോള്‍ സമുദ്രം പറഞ്ഞു ഈ സമുദ്രത്തിലെ വെള്ളം ആ ബക്കറ്റില്‍ ഇരിക്കുന്നതുകൊണ്ടാണ് ബക്കറ്റിലെ തിരയിളക്കം കാണാന്‍ ആളു കൂടുന്നതന്ന്. സ്വന്തം പാളയത്തില്‍ പരാജയപ്പെട്ട ഒരു യോദ്ധാവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഈ ബക്കറ്റിലെ തിരയിളക്കത്തിന്റെ വിജയം.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;കുട്ടി : &lt;/b&gt;അതാ അമ്മേ ഒരാള്‍ ഒരു മഞ്ഞക്കൊടി പിടിച്ച് എന്തക്കയോ പുലമ്പുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;അമ്മ :: &lt;/b&gt;അയാള്‍ ആ ബക്കറ്റിനെ എന്തോ പറയുകയാണ്. ബക്കറ്റിലെ വെള്ളം ഒഴുക്കി കളയാന്‍ പറ്റാത്തതിലുള്ള സങ്കടത്തിന് എന്തയോ വിളിച്ച് പറയുകയായിരിക്കും. സ്വന്തം ഇഷ്ടത്തിന് വഴങ്ങാത്തവരെ കൊള്ളരുതാത്തവരാക്കുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് അയാള്‍.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;കുട്ടി: &lt;/b&gt;അപ്പോള്‍ അയാള്‍ ഈ സമുദ്രത്തിന്റെ സുഹൃത്താണോ??&lt;br /&gt;&lt;br /&gt;&lt;b&gt;അമ്മ ::&lt;/b&gt; അല്ല കുട്ടീ. ഞാന്‍ പറഞ്ഞില്ലേ അയാള്‍ ആരാണന്ന്. അയാളുടെ മുന്നില്‍ വണങ്ങി പ്രസാദിപ്പിക്കുന്നവരുടെ എണ്ണം ഈ രാജ്യത്ത് കൂടുമ്പോള്‍ അയാളുടെ ധാര്‍ഷ്ട്യവും കൂടും... അയാളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അയാളുടെ മുന്നില്‍ തല കുമ്പിട്ട് നിന്നവര്‍ നാക്കു കൊണ്ട് ആക്രമിക്കും.&lt;br /&gt;&lt;br /&gt;&lt;b&gt;കുട്ടി :&lt;/b&gt; സമുദ്രവും ഈ ബക്കറ്റും എന്തിനാണമ്മേ ഇങ്ങനെ നില്‍ക്കുന്നത്? അവര്‍ക്ക് ഒരുമിച്ച് വലിയ ഒരു ശക്തി ആയിക്കൂടെ?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;അമ്മ :&lt;/b&gt; ഇല്ല കുട്ടീ, അവര്‍ക്കിനി ഒന്നാകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.. അവര്‍ ഒന്നാകാതിരുന്നതുകൊണ്ടാണ് അവര്‍ക്ക് രണ്ടാഴ്ച മുമ്പ് ഉണ്ടായ സുനാമിയില്‍ വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാതെ പിടിച്ച് നില്‍ക്കാന്‍ പറ്റിയത്. ബക്കറ്റില്‍ നിന്ന് തുടങ്ങിയ ചെറിയ ചെറിയ ചെറിയ ഇളക്കങ്ങളാണ്. കടലിലേക്ക് വന്ന് പതിച്ച നദികളിലെ വെള്ളം വറ്റാറായപ്പോള്‍ ആ നദികള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് ഈ ബക്കറ്റിലെ വെള്ളം ആണ്. ആ നദികള്‍ക്ക് വീണ്ടു ഒഴുകാനുള്ള പ്രേരണ നല്‍കിയത് ഈ ബക്കറ്റിലെ വെള്ളത്തിന്റെ ഇളക്കമാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;കുട്ടി :: &lt;/b&gt;നദികള്‍ക്ക് വേണ്ടി സമുദ്രം ഒന്നും ചെയ്തില്ലേ?&lt;br /&gt;&lt;br /&gt;&lt;b&gt;അമ്മ :: &lt;/b&gt;തന്നിലേക്ക് നദികള്‍ സ്വാഭാവികമായി ഒഴുകി എത്തുമെന്ന് ആ സമുദ്രം കരുതി. വിഷം കലക്കി നദികളേയും ജനങ്ങളേയും കൊന്നൊടിക്കയപ്പോള്‍ ആ വിഷത്തിനെതിരേ പോരാടാന്‍ തയ്യാറായത് ആ ബക്കറ്റിലെ വെള്ളമാണ്. ആ വെള്ളത്തിന്റെ ഉറവാണ് ആ നദികളിലേക്ക് കൂടുതല്‍ വെള്ളത്തുള്ളികളെ വരുത്തിയത്. ചെറിയ ചെറിയ വെള്ളത്തുള്ളികള്‍ ഒരു വലിയ പ്രവാഹമായി മാറി.&lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് :: &lt;/b&gt;ഹഹഹഹഹഹഹഹ&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;കുട്ടി :: &lt;/b&gt;അമ്മേ ബക്കറ്റ് ചിരിക്കുന്നു. ഈ ചിരിയെ അല്ലേ പണ്ട് പലരും വഞ്ചനയുടെ ചിരി എന്ന് കളിയാക്കിയത്. ഇപ്പോഴെന്തും ആരും ഈ ചിരിയെ കളിയാക്കാത്തത്.&lt;br /&gt;&lt;br /&gt;&lt;b&gt;അമ്മ: &lt;/b&gt;കുട്ടീ, ഈ ചിരി വഞ്ചനയുടെ ചിരിയല്ല.. ഒഴിവാക്കിയ യുദ്ധമുന്നണിയില്‍ നിന്ന് പിന്നിലേക്ക് മാറ്റപ്പെട്ട ഒരു യോദ്ധാവ് മുന്നേറി യുദ്ധ മുന്നണിയുടെ മുന്നിലെത്തി യുദ്ധം ചെയ്ത് വിജയത്തോട് അടുത്ത് എത്തിയതിന്റെ ആഹ്ലാദ ചിരിയാണ് അത്. അതിനി വഞ്ചനയുടെ ചിരിയാണോ എന്ന് തെളിയിക്കേണ്ടത് കാലമാണ്. കാലമാണ് ആ ചിരിയുടെ വ്യാഖ്യാനം ചമയ്ക്കേണ്ടത്. എന്നാലും ഈ ചിരി ചരിത്രത്തില്‍ ഉണ്ടാവും.&lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് :&lt;/b&gt; ഇത് വിജയത്തിന്റെ ചിരിയാണ് കുട്ടീ... ഒരിക്കലും വഞ്ചനയുടെ ചിരിയല്ല.... ഒഴിവാക്കപെട്ടതിന്റെ വേദനയില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് നേടിയെടുത്ത വിജയത്തിന്റെ ചിരിയാണ് ഇത്. പലരേയും വിട്ട് എന്നെ നശിപ്പിക്കാന്‍ പലരും ശ്രമിച്ചു. വെറുക്കപെട്ടവനെ കൊണ്ട് എന്നിലെ വെള്ളം മറച്ചിടാന്‍ ഒരുത്തന്‍ നോക്കി. അവനിപ്പോള്‍ ഓടിപ്പോയി. അവനെ വളരെ മുന്നേ ഓടിപ്പോകേണ്ടതായിരുന്നു. &lt;br /&gt;&lt;br /&gt;&lt;b&gt;കുട്ടി : &lt;/b&gt;ബക്കറ്റ് പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;സമുദ്രം :&lt;/b&gt; ഹും..ഹും.. കുട്ടീ നിനക്കെന്നല്ല ആര്‍ക്കും ഈ ബക്കറ്റ് പറയുന്നത് മനസിലാവുന്നില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് : &lt;/b&gt;കൊള്ളാം. നിന്റെ അഭിപ്രായം. ഞാന്‍ പറയുന്നത് ആര്‍ക്കാണ് മനസിലാകാത്തത്. പണ്ട് നീ എന്നോട് പറഞ്ഞതും അതിന് ഞാന്‍ പറഞ്ഞതും നീ മറന്ന് പോയോ? അന്ന് ഞാന്‍ നിന്നോട് പറഞ്ഞതായിരുന്നു നീ ഇനി കേള്‍ക്കുന്നത് എന്റെ ചിരിയായിരിക്കും.. എന്റെ വിജയത്തിന്റെ ചിരി.. എന്റെ ശരികളുടെ ചിരിയായിരിക്കും എന്ന് .. അത് നീ മറന്ന് പോയോ?? ഞാന്‍ ഇപ്പോള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും എന്റെ ശരികളുടെ വിജയത്തിന്റെ ചിരിയാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;സമുദ്രം: &lt;/b&gt;നീ ഇപ്പോഴും ഏതോ സ്വപ്നലോകത്താണ്. &lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് :&lt;/b&gt; നീ മറന്നാലും ഞാന്‍ മറന്നിട്ടില്ല ഒന്നും.. ഇപ്പോഴും നീ പറഞ്ഞത് എന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്.&lt;br /&gt;&lt;br /&gt;(വേദിയിലെ പ്രകാശം മങ്ങുന്നു. ബക്കറ്റിന്റെ സ്ഥാനം വേദിയുടെ നടക്കലേക്ക് മാറ്റി വെയ്ക്കുന്നു. &lt;a href="http://smeaso.blogspot.com/2009/05/blog-post.html"&gt;കഴിഞ്ഞ കാലം&lt;/a&gt; ബക്കറ്റ് ഓര്‍ക്കുന്നു)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;സമുദ്രം :&lt;/b&gt; (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...&lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് : &lt;/b&gt;എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓറ്റിയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും.... സമുദ്രം : (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓടീയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും.... &lt;br /&gt;&lt;br /&gt;&lt;b&gt;സമുദ്രം : &lt;/b&gt;തിരതല്ലുന്ന വെള്ളത്തിന്റെ ശക്തി ഇല്ലങ്കിലും നീ എന്തക്കയോ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. എന്നെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് നീ ഇപ്പോഴും കരുതുന്നുണ്ട്. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ എന്നെ തോല്‍പ്പിക്കാന്‍ നിന്റെ വാക്കുകള്‍ക്ക് കഴിയുകയില്ല. പാഴായ പോരാട്ടങ്ങള്‍ നിര്‍ത്തി എന്റെ കൂടെ വരുന്നതാണ് നിനക്ക് നല്ലത്.&lt;br /&gt;&lt;br /&gt;(വേദിയില്‍ വീണ്ടും പ്രകാശം പടരുന്നു. ബക്കറ്റിന്റെ സ്ഥാനം വീണ്ടൂം സമുദ്രത്തോട് അടത്ത് )&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;ബക്കറ്റ് :&lt;/b&gt; നീ ഇപ്പോഴും നിന്റെ പഴയ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ? ആരുടെ ശബ്‌ദ്ദത്തിനാണ് ആളുകള്‍ ചെവിതന്നത് എന്ന് നീ കണ്ടതല്ലേ? നിന്റെ തിരമാലകളെക്കാള്‍ എന്റെ ഉള്ളിലെ ഓളങ്ങള്‍ കാണാനല്ലേ ആളുകള്‍ വന്നത്. അവര്‍ക്ക് വേണ്ടത് എന്റെ ഉള്ളിലെ ദാഹജലം ആയിരുന്നു. എന്തിനാണ് ഞാന്‍ ഒത്തിരി പറയുന്നത്. നീ ഇന്ന് ഇരിക്കുന്ന ആ സ്ഥാനം തന്നെ സംരക്ഷിച്ചത് ഞാനാണ്. സുനാമിയില്‍ നശിക്കേണ്ടിയിരുന്ന നിന്നെ നിലനിര്‍ത്തിയത് ഞാനാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;സമുദ്രം :&lt;/b&gt; നിന്റെ വാക്കുകള്‍ക്ക് ആളുകള്‍ ചെവി തന്നു എന്നത് സത്യമാണ്. അത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ നീ ഏറ്റെടുത്ത പോരാട്ടങ്ങള്‍ വിജയിച്ചത് ഈ തിരമാലകളുടെ ശക്തി കൊണ്ടാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് :&lt;/b&gt; അവസാനം നീ സമ്മതിച്ചല്ലോ... എന്റെ വാക്കുകള്‍ക്ക് ആളുകള്‍ ചെവി തന്നന്ന്. ഞാനിനിയും അവര്‍ക്കു വേണ്ടി പോരാടും. എനിക്ക് എന്റെ ശരികളാണ് ശരികള്‍. സമുദ്രമേ നിന്റെ തേങ്ങലുകള്‍ ഞാന്‍ കേള്‍ക്കുന്നു. &lt;br /&gt;&lt;br /&gt;(അണിയറയില്‍ നിന്ന് ആരവം കേള്‍ക്കുന്നു...)&lt;br /&gt;&lt;br /&gt;&lt;b&gt;കുട്ടി :&lt;/b&gt; അമ്മേ എന്തക്കയോ ബഹളം കേള്‍ക്കുന്നു. നമുക്ക് പോകാം...&lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് : &lt;/b&gt;കുട്ടീ പേടിക്കേണ്ടാ... ഇത് കഴിഞ്ഞ യുദ്ധത്തില്‍ വിജയിച്ചവരുടെ അട്ടഹാസം ആണ്. കിട്ടിയ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിന്റെ ബഹളം ആണത്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടിയുടെ ശബ്ദ്ദമാണത്.&lt;br /&gt;&lt;br /&gt;&lt;b&gt;കുട്ടി: &lt;/b&gt;ആരാണ് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടി കൂട്ടാത്തത് ?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;ബക്കറ്റ് : &lt;/b&gt;എന്നോട് ചോദ്യങ്ങള്‍ ഒന്നും വേണ്ട കുട്ടീ.. എന്നോടാരും ചോദ്യങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമല്ല.. ഞാനാണ് ശരി.. ഞാന്‍ മാത്രമാണ് ശരി... ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം നിങ്ങള്‍ ഉത്തരം തന്നാല്‍ മതി.&lt;br /&gt;&lt;br /&gt;&lt;b&gt;കുട്ടി:&lt;/b&gt; ബക്കറ്റ് ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടങ്കില്‍ ബക്കറ്റിനോട് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കാന്‍ ബക്കറ്റും ബാധ്യസ്ഥനാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;ബക്കറ്റ് : &lt;/b&gt;കുട്ടീ, ഞാനാണ് ഉത്തരം... ഞാന്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ ചോദ്യങ്ങളാണ് ഉണ്ടാക്കേണ്ടത്. &lt;br /&gt;&lt;br /&gt;(പെട്ടന്ന് വേദിയില്‍ ഇരുട്ട് പരക്കുന്നു.... വെളിച്ചം വരുമ്പോള്‍ കുട്ടിയും അമ്മയും മാത്രം.)&lt;br /&gt;&lt;br /&gt;&lt;b&gt;അമ്മ : &lt;/b&gt;നമുക്ക് പോകാം കുട്ടീ.. ആ ബക്കറ്റ് നമ്മുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ചന്ന് തോന്നുന്നു. ആ ബക്കറ്റും സമുദ്രവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നമ്മള്‍ മനസില്‍ കൊണ്ടു നടക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കണ്ടത്താന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;കുട്ടി : &lt;/b&gt;നമുക്ക് പോകാം അമ്മേ....&lt;br /&gt;(കുട്ടിയും അമ്മയും പോകുന്നു... സൂത്രധാരന്‍ വേദിയിലേക്ക് കടന്നു വരുന്നു)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;സൂത്രധാരന്‍ ::&lt;/b&gt; ആ കുട്ടിയുടെ ചോദ്യങ്ങളില്‍ നിന്ന് ബക്കറ്റ് ഓടിയൊളിച്ചത് കണ്ടില്ലേ? ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുമെന്ന് എത്രയോ മഹാന്മാര്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ ചോദ്യചെയ്യല്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങള്‍ ചോദ്യംചെയ്യാന്‍ ഉള്ളവര്‍ ആണന്ന് അവര്‍ കരുതുന്നു. കഥാപാത്രങ്ങളില്‍ ആരും ഉത്തരം പറയാന്‍ നില്‍ക്കാതെ വേദിയില്‍ നിന്ന് പോയിരിക്കുകയാണ് ഇപ്പോള്‍. ഒരു സൂത്രധാരന്‍ എന്ന നിലയില്‍ ഇനി നാടകം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്താന്‍ കഥാപാത്രങ്ങളുമായി എനിക്ക് തിരിച്ചു വന്നല്ലേ പറ്റൂ.... കാലതാമസം എത്രയുണ്ടാവുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല.. ഒരു പക്ഷേ ഞാനിനി പുതിയ നാടകവുമായിട്ടായിരിക്കും ഈ വേദിയില്‍ വരുന്നത് .അതു വരേക്കും നന്ദി... വണക്കം...&lt;/div&gt;&lt;div style="text-align: center;"&gt;-കര്‍ട്ടന്‍-&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-5951362115889728618?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/5951362115889728618/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=5951362115889728618' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/5951362115889728618'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/5951362115889728618'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2011/05/blog-post.html' title='ബക്കറ്റിന്റെ ചിരിയും കടലിന്റെ തേങ്ങലും : ഏക ‘അങ്ക‘ നാടകം'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-Oz02jyVcPuA/TeJrogPiuvI/AAAAAAAAEFU/-h1P6-zg478/s72-c/1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-3112097731632214063</id><published>2011-03-09T16:20:00.002+05:30</published><updated>2011-03-09T17:02:22.358+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യം'/><title type='text'>നമസ്‌തെ : അങ്ങനെ യു‌പി എത്തി</title><content type='html'>&lt;div style="text-align: justify;"&gt;അങ്ങനെ യുപി എത്തി.&lt;/div&gt;&lt;div style="text-align: justify;"&gt;അങ്ങനെ കൊച്ചി എത്തി എന്നു പറയുന്നതുപോലെ &lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഗലികളില്‍ ഓടി നടക്കുന്ന പിള്ളാര്‍ ..&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഓടയിലൂടെ ഒഴുകുന്ന കറുത്ത വെള്ളം.....&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഇടുങ്ങിയ വഴികളിലൂടെ കാളവണ്ടിയും മനുഷ്യര്‍  വലിക്കുന്ന റിക്ഷകളും...&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;റോഡരികില്‍ തന്നെ കാലികളെ കെട്ടി യിട്ട് പുല്ലു  കൊടുത്ത് പാലു കറന്നു കൊടുക്കുന്നത് ...... പലഹാരക്കടകള്‍ ....&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;നമ്മളു ഹിന്ദി സിനിമകളില്‍ കാണുന്ന അതേ സെറ്റപ്പ്.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഹിന്ദിയും നമ്മളുമായിട്ടുള്ള ബന്ധം അഞ്ചേ അഞ്ചേ വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ. പത്താം ക്ലാസോടെ ഹിന്ദിയുമായിട്ടുള്ള ബന്ധം മുഴുവനായിട്ടങ്ങോട്ട് ഉപേക്ഷിച്ചതായിരുന്നു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ദേ ഇതിപ്പോള്‍ ഹിന്ദിക്കാരുടെ നാട്ടില്‍.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;നമുക്കാണങ്കില്‍ മലയാളമല്ലാതെ ഒരു ഭാഷ അറിയത്തില്ല.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഇവന്മാര്‍ക്കാണങ്കില്‍ ഹിന്ദിയല്ലാതെ മലയാളം പറഞ്ഞാല്‍ മനസിലാകത്തുമില്ല. കണ്ടും കേട്ടുമൊക്കെ നിന്നാല്‍ തിരിച്ചു കൊച്ചിയിലെത്തും. അല്ലങ്കില്‍ ????&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഇതാ പറയുന്നത് ദൈവത്തിന്റെ ഓരോരോകളികള്‍ എന്ന്. മലയാളം മാത്രം അറിയാവുന്ന നമുക്കല്ലങ്കില്‍ ഹിന്ദി നാട്ടീന്ന് ഒരു കൊച്ചിനെ കെട്ടാന്‍ തോന്നുമോ? ഏതായാലും കെട്ടി. ഇനി ആ കൊച്ചിന്റെ നാടൊക്കെ കണ്ടിട്ട് വരാമെന്ന് കരുതി ഇറങ്ങിയതിന്റെ ഫലമാണ് യുപിയില്‍ എത്തപ്പെട്ടത്.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;അങ്ങനെ കൊച്ചിയില്‍ നിന്ന് ഓടാന്‍ തുടങ്ങിയ മംഗളയില്‍ കയറി ആഗ്രയിലോട്ട് ഇറങ്ങി കാലെടുത്തു വെച്ചു. എവിടെ നിന്നെങ്കിലും ഒരു കൊടി കൂടി കൊണ്ടു പോയിരുന്നെങ്കില്‍ ഫ്ലാറ്റ് ഫോമില്‍ തന്നെ കുത്തി വയ്ക്കാമായിരുന്നു. നമ്മളും ആഗ്ര കീഴടിക്കിയന്ന് നാലാള് അറിയട്ടേന്നെ.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഫ്ലാറ്റ് ഫോമിലോട്ട് ഇറങ്ങിയതും കുറെ ആള്‍ക്കാര്‍ ഓടിയെത്തി...&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;മലയാളത്തില്‍ ചുമ്മ കണകുണാ എന്ന് എഴുതി വിടുന്ന നമുക്ക് ഈ നാട്ടിലും ആരാധകരോ? കണ്ടോടി കൊച്ചേ നമ്മളു വന്നിറങ്ങിയപ്പോഴേ നാട്ടുകാര്‍ വന്നു നില്‍ക്കുന്നതെന്ന് ഭാര്യയോട് പറയണം എന്നുണ്ടായിരുന്നെങ്കിലും നമ്മളിനി എന്തെങ്കിലും മലയാളം പറഞ്ഞിട്ട് ലവന്മാര്‍ക്കത് തെറിയായിട്ട് തോന്നിക്കഴിഞ്ഞാല്‍ ഇടിയുടെ പെരുന്നാളായിരിക്കും. അതുകൊണ്ട് ഞാന്‍ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ചുറ്റും വളഞ്ഞവന്മാരോട് അവള്‍ എന്തക്കയോ പറഞ്ഞു. അവരുടെ സംസാരത്തില്‍ നിന്ന് ചില വാക്കുകള്‍ മാത്രം മനസിലായി.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;താജ്‌മഹല്‍ , ഓഫിഷ്യല്‍ ഗൈഡ്, ഗവണ്മെന്റ് ചാര്‍ജ് എന്നൊക്കെ പറഞ്ഞതില്‍ നിന്ന് കാര്യം മനസിലായി. വളഞ്ഞവന്മാര്‍ നമ്മളെ മൂടോടെ താജ്‌മഹല്‍ കാണിക്കാനായി വന്നതാണ്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“ചേട്ടന്മാരേ ഞാനാദ്യം ഈ കൊച്ചിന്റെ നാടും വീടും ഒന്നു കാണട്ടെ,പിന്നീട് വന്ന് താജ്‌മഹല്‍ കാണാം“ എന്നു പറയാന്‍ തോന്നിയെങ്കിലും ആപ്പും തൂവും തുമ്മും ഹോയും ഹൈയും തമ്മില്‍ മനസില്‍ വടം വലി നടത്തിയതുകൊണ്ട് ഒന്നും പറയാതെ അവാര്‍ഡ് സിനിമയിലെ നായകനെപ്പോലെ നിന്നു. ഏതായാലും നമ്മുടെ കൊച്ച് അവന്മാരെ പറഞ്ഞു വിട്ടു. അങ്ങനെ ഞങ്ങള്‍ റയില്‍‌വേ സ്റ്റേഷനു വെളിയില്‍ കടന്നു വണ്ടിയില്‍ കയറി അവളുടെ നാട്ടിലേക്ക് തിരിച്ചതോടെ ആശ്വാസം ആയങ്കിലും ഇനി കൂടുതല്‍ പരീക്ഷണങ്ങള്‍ വരാനാരിക്കുന്നതേയുള്ളന്ന് ആരറിഞ്ഞു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;അങ്ങനെ വീട്ടിലെത്തി....&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;വീടിലെത്ത് പെട്ടി തുറന്ന് നമ്മുടെ ട്രേഡ് മാര്‍ക്കായ കൈലി ഒക്കെ എടുത്ത് ഉടുത്ത് മടക്കി കുത്തി കാറ്റൊക്കെ കൊണ്ടപ്പോള്‍ എന്താ ആശ്വാസം....&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;കൈലി ഒക്കെ ഉടുത്ത് വീടിന്റെ മുന്‍ വാതിലില്‍ ചെന്ന് നിന്നു. നാട്റ്റിലോട്ട് കെട്ടിയെടുത്ത ചെറുക്കനെ കാണാന്‍ ആള്‍ക്കാരുടെ തെള്ള്.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;കൈലി ഉടുത്ത എന്നെ കണ്ടതും നാട്ടുകാര്‍ അന്യഗ്രഹ ജീവിയെ നോക്കുന്നതു പോലെ നോക്കിത്തുടങ്ങി. ഈ തണുപ്പത്തു കൈലി ഉടുത്ത് നില്‍ക്കുന്ന ഇവന് വട്ടാണോ എന്ന് നാട്ടുകാര്‍ ചിന്തിക്കുന്നത് എന്ന് തോന്നി.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഇവന്മാരുടെ നോട്ടം കണ്ടാല്‍ ഈ നാട്ടിലാരും മുണ്ടുടുത്ത് നടക്കത്തില്ലന്ന് തോന്നുന്നു. ഏതായാലും ആ തോന്നല്‍ സത്യം ആണന്ന് മനസിലാക്കാന്‍ പത്തു മിനിറ്റേ എടുത്തുള്ളൂ.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“അച്ചായാ...” ഭാര്യയുടെ വിളി. ഇവളിങ്ങനെ വിളിക്കണമെങ്കില്‍ എന്തെങ്കിലും കാര്യം കാണും&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“എന്താ?” ഞാന്‍ ചോദിച്ചു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“അതേ ഈ നാട്ടിലാരും ഇങ്ങനെ കൈലിയൊന്നും ഉടുത്ത് നടക്കാറില്ല... പാന്റിട്ടാ നടക്കുന്നത്...”&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഹൊ!! അങ്ങനെയാണോ കാര്യം. കൈലിയുടേയും മുണ്ടിന്റേയും മഹത്വം അറിയാന്‍ വയ്യാത്തവന്മാര്‍ !!‍.. വീടനകത്ത് കൈലി പുറത്തിറങ്ങുമ്പോള്‍ പാന്റ് എന്ന സമവായത്തില്‍ ആ മുണ്ട് പ്രശ്നം പരിഹരിച്ചു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഒരു പ്രശ്നം പരിഹരിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും പ്രശ്നം..&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ആളുകളെ കാണുമ്പോള്‍ അവളാണങ്കില്‍ നമസ്‌തെ അമ്മ...നമസ്‌തെ ആന്റി... നമസ്‌തെ ബാപ്പു.. നമസ്‌തേ അങ്കിള്‍ എന്നൊക്കെ പറയുന്നു...&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ആദ്യമൊക്കെ അവള്‍ നമസ്‌തെ പറയുമ്പോള്‍ ഞാന്‍ കുന്തം വിഴുങ്ങിയതുപോലെ നിന്നു.ഈ&amp;nbsp; നമ‌സ്‌തെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“എന്തോന്നാ ഇത്ര ചിരിക്കാന്‍ ?” അവളുടെ ചോദ്യത്തിന്റെ കടുപ്പത്തില്‍ നിന്ന് ആ ചോദ്യത്തിന്റെ അപകടം മനസിലാക്കാന്‍ പറ്റി. ഇനി നമസ്‌തെ കേള്‍ക്കുമ്പോള്‍ ചിരിക്കരുതെന്ന് മനസിനെ പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിച്ചു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“എടീ കൊച്ചേ ഈ നമസ്‌തെ കെള്‍ക്കുമ്പോള്‍ ഞാനറിയാതെ ചിരിച്ചു പോകുന്നതാ. ഞാന്‍ പറഞ്ഞു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“അച്ചായനെന്താ ഒരു നമസ്‌തെ പറഞ്ഞാല്‍ കുഴപ്പം?” എന്ന് അവള്‍ ചോദിച്ചപ്പോള്‍&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“ഒരു കുഴപ്പവും ഇല്ല”എന്ന് പറഞ്ഞു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;നാലാം ക്ലാസില്‍ പഠിക്കുമ്പോഴാ അവസാനമായി നമസ്‌തെ എന്ന് പറഞ്ഞത്. അന്ന് ക്ലാസില്‍ സാറു വന്നാലുടനെ കൈ കൂപ്പി നമസ്‌തെ സര്‍ എന്നായിരുന്നു പറയുന്നു. അന്നു പിള്ള മനസില്‍ വേര്‍‌തിരിവൊന്നും ഇല്ലാതിരുന്നതുകൊണ്ട് പഠിപ്പിക്കുന്നത് ആണാണങ്കിലും പെണ്ണാ‍ണങ്കിലും നമുക്കത് സര്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ നമസ്‌തെക്കു പകരം ഗുഡ്മോര്‍ണിംങ്ങ് വന്നു. അന്ന് ഉപേക്ഷിച്ച നമസ്‌തെ വീണ്ടും മനസിലിട്ട് രൂപപ്പെടുത്തി അടുത്താളെ കാണുമ്പോള്‍ പറയാനായി നാവിന്‍ തുമ്പില്‍ തയ്യാറാക്കി വെച്ചു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ ഒരു ചേച്ചി തലയില്‍ തുണിയിട്ടൊക്കെ വരുന്നുണ്ട്. അവളാണങ്കില്‍ അവരെ നോക്കി ചിരിക്കുന്നുമുണ്ട്. അവര്‍ ഞങ്ങളുടെ അടുത്ത് എത്തി നിന്നു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;നമസ്‌തെ... അവള്‍ പറഞ്ഞു തുടങ്ങിയതും അവളെക്കാള്‍ മുന്നില്‍ ഞാന്‍ പറഞ്ഞു. ന&lt;/span&gt;&lt;/span&gt;&lt;span class="Yd"&gt;&lt;span class="ze"&gt;മ്മളു മോശമാകാന്‍ പാടില്ലല്ല്ലോ&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;b&gt;&lt;span class="Yd"&gt;&lt;span class="ze"&gt;നമസ്‌തെ ആന്റി.&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;എന്റെ നമസ്‌തെ കേട്ട് അവളും തലയില്‍ തുണിയിട്ട ആന്റിയും ഞെട്ടിയെന്ന് തോന്നുന്നു. ഒരു നമസ്‌തെ പറയുന്നത് ഇത്രയുമേ ഉള്ളൂ എന്ന മട്ടില്‍ ഞാന്‍ നിന്നു. എന്തക്കയോ ഹിന്ദിയില്‍ കണാകുണാ എന്നൊക്കെ അവരു രണ്ടു പേരൂടെ പറഞ്ഞു. സ്മാര്‍ട്ടി സിറ്റിക്കയി സ്മാര്‍ട്ടി സിറ്റിക്കാരനും യൂസഫലിയും നടത്തുന്ന ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ നിന്നതുപോലെ ഞാന്‍ നിന്നു. നമുക്കീ സംസാരത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ .ഞങ്ങളു ഞങ്ങളുടെ വഴിക്കും ആന്റി ആന്റിയുടെ വഴിക്കും പോയി. ആന്റി പോയി കഴിഞ്ഞപ്പോള്‍ അവളുടെ ചോദ്യം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“അച്ചായനെന്താ പണിയാ കാണിച്ചത്?”&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“ നീ അല്ലിയോ പറഞ്ഞത് നമ‌സ്‌തെ പറയണമെന്ന്....”&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“അച്ചായനെന്തിനാ ആ അമ്മയെ നോക്കി നമ‌സ്‌തെ ആന്റി എന്ന് പറഞ്ഞത്?”&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“ഹൊ.. അവരാന്റി അല്ലായിരുന്നോ....ഞാനെങ്ങനാ ഇവര്‍ അന്റിയാണോ അമ്മയാണോ എന്നൊക്കെ അറിയുന്നത്....“&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“പ്രായം നോക്കി ആന്റിയാണോ അമ്മയാണോ എന്ന് പറയരുതോ?”&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“&lt;/span&gt;&lt;/span&gt;&lt;span class="Yd"&gt;&lt;span class="ze"&gt; മുഖത്തിങ്ങനെ സാരി ഇട്ട് നടന്നാല്‍ ഞാനെങ്ങനാ അറിയുന്നത് ആന്റിയാണോ അമ്മയാണോ എന്നൊക്കെ....”&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;ശ്ശെ‌ടാ ഇതൊരു പുലിവാലായല്ലോ.. നമസ്‌തെ പറയാമെന്ന് വെച്ചാലും ഇവരാന്റിയാണോ അമ്മയാണോ ബാപ്പു ആണോ അങ്കിള്‍ ആണോ എന്നൊക്കെ എങ്ങനെ തിരിച്ചറിയും?? എന്റെ ശക്തമായ ചോദ്യത്തിന് ഉത്തരം പറയാനാവാതെ അവള്‍ നിന്നു. അവസാനം അവള്‍ തന്നെ ഒരു പരിഹാരം പറഞ്ഞു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“ഞാനിനി നമസ്‌തെ പറഞ്ഞിട്ട് അച്ചായന്‍ നമസ്‌തെ പറഞ്ഞാല്‍ മതി”&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“ഹൊ.. മതിയെങ്കില്‍ മതി..” അങ്ങനെ നമസ്‌തെ പ്രശ്‌നവും പരിഹരിച്ചു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;നമസ്‌തെ അങനെ പരിഹരിച്ചു എങ്കിലും അതിലും വലിയ പ്രശ്നം വരാനിരിക്കുന്നതേ ഉള്ളായിരുന്നു. ഈ പ്രായമായവരെ ബഹുമാനിക്കുക ബഹുമാനിക്കുക എന്നു പറഞ്ഞാല്‍ ഇങ്ങനെയാണോ ബഹുമാനിക്കുക. നമുക്കാണങ്കില്‍ ശീലമുള്ള ആകെ ബഹുമാനം എന്ന് പറയുന്നത് അപ്പച്ചനോ പഠിപ്പിച്ച സാറുന്മാരേ വരുമ്പോള്‍ മടക്കി കുത്തിയിരിക്കുന്ന മുണ്ടിന്റെ മടക്കി കുത്തി അഴിച്ച് ശരീരം ഒന്ന് വളച്ച് കാണിച്ച് ചുണ്ടത്തൊരു ചിരിയും ഫിറ്റ് ചെയ്യുക. അതോടെ നമ്മുടെ ബഹുമാനം കാണിക്കല്‍ തീര്‍ന്നു. കൂടി വന്നാല്‍ മേല്‍‌പ്പടി വിഭാഗത്തില്‍ പെട്ട ആരെങ്കിലും വന്നാല്‍ ചുണ്ടത്ത് എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റ് നിലത്തോട്ടൊന്ന് ഇടുകയും ചെയ്യും. ഇതിനപ്പുറത്തേക്കുള്ള നമുക്ക് ഇല്ലേയില്ല.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt; &lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഈ നാട്ടിലാരും മുണ്ടുടുക്കാത്തതുകൊണ്ട് മേല്‍‌പ്പടി രീതിയിലുള്ള ബഹുമാനമൊന്നും ഇവിടെ നടക്കില്ല. മുട്ടുമടക്കി കുനിഞ്ഞ് പ്രായമുള്ളവരുടെ കാല്‍‌പ്പാദത്തില്‍ തൊട്ട് നമസ്ക്കരിച്ചാ ബഹുമാനം പ്രകടമാക്കുന്നത്. നമ്മുടെ നല്ല പാതിയാണങ്കില്‍ ഇവരെയൊക്കെ കണ്ടാല്‍ നമ‌സ്‌തേ എന്ന് പറഞ്ഞ് ഇവരുടെ കാലില്‍ തൊട്ട് നമസ്ക്കരിക്കും.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;മലയാളിയായ ഞാന്‍ ഒരു വടക്കെ ഇന്ത്യക്കാരന്റെ മുന്നില്‍ നടു കുനിച്ച് നില്‍ക്കുകയോ??? അവരുടെ മുന്നില്‍ മുട്ടുമടക്കുകയോ...&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഉള്ളിക്കും ഉരുളക്കിഴങ്ങിനും വില കൂടിയിട്ടും ഇതുവരെ ഒരു കേരളക്കാരനും വടക്കെ ഇന്ത്യക്കാരന്റെ മുന്നില്‍ മുട്ട് മടക്കിയിട്ടില്ല.. പിന്നാ ഇപ്പോള്‍ ...&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;നമ്മളു ഏതായാലും മുട്ട് മടക്കിയില്ലങ്കിലും ഇതിന്റെ രീതികളൊക്കെ നോക്കി പഠിച്ചു. അബദ്ധവശാല്‍ ആരെങ്കിലും വന്ന് കാലില്‍ തൊട്ട് നമസ്ക്കരിക്കാന്‍ വന്നാല്‍ എന്താ ഈ കാണിക്കുന്നതെന്ന് ചോദിച്ച് പിന്മാറാന്‍ പാടില്ലല്ലോ.ഈ പാഠങ്ങള്‍ ഒക്കെ എപ്പോഴാ ആവിശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;രാവിലത്തെ തണ്ണുപ്പത്ത് കമ്പിളി ഒക്കെ പുതച്ചു മൂടി ഉറങ്ങിയും ടിവി കണ്ടും ഫുഡ് അടിച്ചും കഴിഞ്ഞു പോകുന്ന ദിവസങ്ങളില്‍ ഒന്നില്‍ അമ്മ വന്ന് അവളോട് പറഞ്ഞു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“മോളേ, മോനയും കൊണ്ട് ആ രാമുവിന്റെ വീട്ടില്‍ വരെ പോയിട്ട് വാ.. അവരാണങ്കില്‍ നിങ്ങള്‍ വന്ന ദിവ്സം മുതല്‍ നിങ്ങളെന്നാ അങ്ങോട്ട് ചെല്ലുന്നതെന്ന് ചോദിച്ച് വിളിക്കുവാ”&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;അന്ന് വൈകിട്ട് ഞാനും അവളും കൂടി രാമുവിന്റെ വീട്ടിലേക്ക് യാത്രയായി .ആ  വീട്ടിലെ ഒരു ചെറുക്കന്റെ കല്യാണം മൂന്നാന്നാലു ദിവസം മുമ്പായിരുന്നു.  കല്യാണം ഒക്കെ കഴിഞ്ഞ് പെണ്ണിന്റെ മുഖം കാണിക്കല്‍ ചടങ്ങും,പാട്ടു  പാടലും(ഇതു രണ്ടു അവിടിത്തെ ആചാരങ്ങളാണ്.) കഴിഞ്ഞ ദിവസമാണ് ഞങ്ങള്‍ ആ വീട്ടില്‍  ചെന്നുകയറിയത്.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;വലിയ ഒരു വീട്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;വീടിനു മുന്നില്‍ വലിയ ഒരു മതിലും ഗെയ്റ്റും..&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഗെയ്റ്റിലെ ബെല്ലില്‍ വിരലമര്‍ത്തിയിട്ട് ഞങ്ങള്‍ കയറി.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;വീട്ടിലേക്ക് കയറുന്നതിനു മുമ്പ് അവളേന്നെ നോക്കി...&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;അച്ചായാ അബദ്ധം ഒന്നും കാണിക്കരുത് എന്ന് മട്ടില്‍.ഞാന്‍ ചെയ്യുന്നതുപോലെ നോക്കി കണ്ട് ആള്‍ക്കാരോട് ഇടപെട്ടോളണം എന്ന് അവള്‍ പറയാതെ പറഞ്ഞു. ആവേശം ഒന്നും കാണിച്ച് അലമ്പാക്കില്ലന്ന് ഞാനും മനസില്‍ ഉറപ്പിച്ചു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;കയറി ചെല്ലുന്ന മുറിയില്‍ കട്ടിലില്‍  ഒരുത്തന്‍ കിടപ്പുണ്ട്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;കട്ടിലിന്റെ ചുവട്ടില്‍ വലിയ രണ്ട് പട്ടികള്‍ . അതു  കണ്ടതും എന്റെ പകുതി ജീവന്‍ പോയി.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“നമസ്‌തേ അങ്കിള്‍” അവള്‍ പറഞ്ഞു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;അവള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാനും പറഞ്ഞു&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“നമസ്‌തേ”.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;പട്ടികളെ കണ്ട വിറയലില്‍ എന്റെ വായിക്കകത്തു നിന്ന് നമസ്‌തേ പുറത്ത് വന്നോ എന്ന് എനിക്ക് സംശയമായി. ഒരിക്കലൂടെ നമസ്‌തേ പറഞ്ഞാലോ എന്ന് കരുതി തൊണ്ടയോക്കെ ശരിയാക്കി വന്നപ്പോഴെക്കും അവള്‍ ആ മുറിയില്‍ നിന്ന് അകത്തെ മുറിയിലേക്ക് കടന്നതുകൊണ്ട് ഞാനും അകത്തേക്ക് കയറി.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഞങ്ങള്‍ അകത്തെ മുറിയിലേക്ക് ചെന്നു.  അവിടെ പിള്ളാരും അമ്മമാരും ഒക്കെയായി പത്തിരുപതുപേര്‍ ഉണ്ട്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;മൂന്നാലു  പേര്‍ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;അവിടെ കിടന്ന് രണ്ട് കസേരയില്‍  ഞങ്ങളെ ഇരുത്തി.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഞങ്ങളിരുന്ന കസേരയുടെ ഒരു വശത്ത് വലിയ ഒരു കട്ടില്‍ ഉണ്ടായിരുന്നു. ആ കട്ടിലില്‍ അഞ്ചാറു പിള്ളാര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഗ്ലാസില്‍ പച്ച വെള്ളം കൊണ്ടു തന്നു. മൂത്രശങ്ക ഉണ്ടായിരുന്നെങ്കിലും ആ ശങ്കയെ കണ്ട്രോണ്‍ ചെയ്ത് വെള്ളം വേണ്ടാതിരുന്നിട്ടും കൂടി ഞാന്‍ വെള്ളം വാങ്ങി.&lt;/span&gt;&lt;/span&gt;&lt;br /&gt;വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോള്‍ അഞ്ചര ആറടി പോക്കവും അതിനനുസരിച്ച് വണ്ണവുമൊക്കെയുള്ള ഒരാള്‍ മുന്നില്‍ വന്നു നിന്നു. ആള് കുളിക്കാനുള്ള തയ്യാറെടുപ്പിലാണന്ന് തൊന്നുന്നു. ഒരു ടവ്വലാണ് വേഷം. എണ്ണയൊക്കെ തേച്ചുള്ള വരവാണ് കക്ഷി.കാണുമ്പോഴേ ഒരു വില്ലന്‍ ലുക്കുണ്ട്.&lt;br /&gt;“നമസ്‌തേ ബയ്യാ” അവള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് നമസ്‌തെ പറഞ്ഞു. അവളെഴുന്നേറ്റതിനു പുറകെ ഞാനും എഴുന്നേറ്റ് “നമസ്‌തേ ബയ്യാ” പറഞ്ഞു.&lt;br /&gt;“നമ‌സ്‌തെ“ ബയ്യായും നമസ്തെ പറഞ്ഞു.&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;വെള്ളം കുടിച്ചു  കഴിഞ്ഞപ്പോഴേക്കും ചായ എത്തി.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ചായയുടെ കൂടെ പത്തിരുപതു തരം പലഹാരങ്ങള് ‍.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;പാല്‍പ്പേടയിലും നെയ്യിലും ഉണ്ടാക്കിയ അവയുടെ രുചി എനിക്കത്രയ്ക്കങ്ങോട്&lt;wbr&gt;&lt;/wbr&gt;ട്  ഇഷ്ടപ്പെടാത്തതുകൊണ്ട് അതില്‍ വലിയ അക്രമം ഒന്നും കാണിക്കാതെ ഞാന്‍ ഇരുന്നു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഭാര്യയും&amp;nbsp; ഭയ്യായും&amp;nbsp;&lt;/span&gt;&lt;/span&gt;&lt;span class="Yd"&gt;&lt;span class="ze"&gt; വീട്ടുകാരും&lt;/span&gt;&lt;/span&gt;&lt;span class="Yd"&gt;&lt;span class="ze"&gt; ഒക്കെ ഹിന്ദിയില്‍ എന്തക്കയോ ഇരുന്ന് പറയുന്നു. ഇടയ്ക്ക് ചിരിക്കും. അവര്‍ ചിരിക്കുന്നടനെ ഞാനും ചിരിക്കും. ഒന്നും മനസിലാവാത്ത ഇംഗ്ലീഷു സിനിമയ്ക്കുപോലും റിലീസിന്റെ അന്നു തന്നെ ടിക്കറ്റെടുത്ത് കണ്ടിട്ടുള്ള നമ്മളോടാ ഹിന്ദി തമാശ. ഏതായാലും അവര്‍&amp;nbsp; പറയുന്നത് മനസിലാക്കാന്‍  പറ്റാത്തതുകൊണ്ട് ഞാന്‍ കോണ്‍സണ്ട്രേഷന്‍ ഫുഡിലാക്കി.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;കുറച്ചു  കഴിഞ്ഞപ്പോള്‍ അകത്തെ മുറിയില്‍ നിന്ന് കല്യാണം കഴിച്ച് കൊണ്ടുവന്ന  പെണ്ണെത്തി. ആ പെണ്ണ് മുഖം ഒക്കെ സാരി കൊണ്ട് മറച്ചാണ് വരുന്നത്. ആ പെണ്ണ്  ആദ്യം എന്റെ ഭാര്യയുടെ കാലില്‍ തൊട്ടു തൊഴുതു. ഉടനെ അവള്‍ എഴുന്നേറ്റു ആ  പെണ്ണിന്റെ മുഖത്ത് മറഞ്ഞു കിടന്നിരുന്ന സാരി പൊക്കി മുഖം നോക്കി. എന്നിട്ട് എന്തക്കയോ പറഞ്ഞു.അവര്‍  രണ്ടൂടെ പറഞ്ഞതിലെ അച്ചാ മാത്രം എനിക്ക് മനസിലായി.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;പിന്നെ ആ പെണ്ണ് എന്റെ  കാലില്‍ തൊട്ട് തൊഴുതു. ഭാര്യ ചെയ്തതുപോലെ അതിന്റെ മുഖത്തെ സാരി പൊക്കി  നോക്കാനായി ഞാന്‍ എഴുന്നേല്‍ക്കാനായി ശ്രമിച്ചു എങ്കിലും എന്റെ  കൈയ്യിലിരുന്ന പാത്രത്തിലെ രസഗുള പാത്രത്തില്‍ നിന്ന് പുറത്ത് ചാടാന്‍  ശ്രമിച്ചു.കൈയ്യിലിരിക്കുന്ന&amp;nbsp; രസഗുള പാത്രം ടീപ്പോയില്‍ വെച്ചിട്ട് ആ പെണ്ണിനെ പിടിച്ചെഴുന്നെല്‍പ്പിച്ച് മുഖത്ത് കിടക്കുന്ന സാരി പൊക്കി അച്ചാ പറയാന്‍ ഞാന്‍ മനസുകൊണ്ട് തയ്യാറെടുത്തു. .ഏതായാലും ഞാന്‍ പത്രം ബാലന്‍സ് ചെയ്യുന്ന സമയം കൊണ്ട് ആ പെണ്ണ്  വന്ന വ്ഴിയേ മുറിയിലേക്ക് തിരിച്ചു പോയി.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരുന്ന വ്ഴിക്ക് ഞാന്‍ ഭാര്യയോട് പറഞ്ഞു&lt;br /&gt;“എടീ കൊച്ചേ , ഞാനാ പെണ്‍കൊച്ചിന്റെ മുഖത്തെ സാരി പൊക്കി നോക്കാതിരുന്നതുകൊണ്ട് അവര്‍ക്കേന്തിങ്കിലും തോന്നിക്കാണുമോ?”&lt;br /&gt;ഉടനെ അവള്‍ ചിരിച്ചു. അവളുടെ മറുപിടി വന്നു&lt;br /&gt;“മനുഷ്യാ പെണ്ണുങ്ങളു മാത്രമേ സാരി മാറ്റി മുഖം നോക്കൂ.  നിങ്ങളങ്ങങ്ങാണം അങ്ങനെ ചെയ്തായിരുന്നെങ്കില്‍ ആ ഭിത്തിയില്‍ കിടക്കുന്ന തോക്കു  കൊണ്ട് ആ കട്ടിലില്‍ വന്നിരുന്ന മനുഷ്യന്‍ നിങ്ങളെ വെടിവെച്ചേനെ”&lt;br /&gt;&lt;br /&gt;ഭാഗ്യം !!! കര്‍ത്താവു കാത്തു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;കൈയ്യിലിരുന്ന പാത്രത്തിലെ രാസഗുള പാത്രത്തില്‍ നിന്ന് ചാടാന്‍ തുടങ്ങിയില്ലായിരുന്നെ&lt;wbr&gt;&lt;/wbr&gt;ങ്കില്‍ ഞാന്‍ എഴുന്നേറ്റ് ആ പെണ്‍കൊച്ചിന്റെ മുഖത്തെ സാരി പൊക്കിയേനെ....&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;“ഠോ!!!” ഭിത്തിയില്‍ കിടക്കുന്ന തോക്കില്‍ നിന്ന് ഒരുണ്ട എന്റെ നേരെ വരുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;ഇനി എന്തെല്ലാം അപകടങ്ങള്‍ ആണോ കാത്തിരിക്കുന്നത്....&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;എല്ലാം വരുന്നിടത്ത് വെച്ച് കാണുക തന്നെ&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Yd"&gt;&lt;span class="ze"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-3112097731632214063?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/3112097731632214063/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=3112097731632214063' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/3112097731632214063'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/3112097731632214063'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2011/03/blog-post.html' title='നമസ്‌തെ : അങ്ങനെ യു‌പി എത്തി'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-1999776320419761667</id><published>2010-12-07T08:48:00.260+05:30</published><updated>2010-12-08T09:20:31.072+05:30</updated><title type='text'>കഥയ്ക്ക് പിന്നിലെ കഥകള്‍</title><content type='html'>&lt;div style="text-align: justify;"&gt;&lt;a href="http://1.bp.blogspot.com/_7H7pPeuW24o/TP78664XgAI/AAAAAAAAC7o/MdrydkeGUPA/s1600/writ2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_7H7pPeuW24o/TP78664XgAI/AAAAAAAAC7o/MdrydkeGUPA/s1600/writ2.jpg" /&gt;&lt;/a&gt;&lt;span style="font-size: small;"&gt;അനുഭവങ്ങളും വായനകളും ആണ് എന്തെങ്കിലും ഒക്കെ എഴുതണമെന്നോ പ്രതികരിക്കണമോന്നോ ഒക്കെ മനുഷ്യന് തോന്നലുണ്ടാക്കുന്നത്. എഴുത്തിന്റെ ശൈലിയില്‍ വായനയ്ക്ക് ഒരു സ്ഥാനം ഉണ്ടായിരിക്കണം. എങ്ങനെ എഴുതിയാല്‍ നന്നായിരിക്കുമെന്ന് കൂടുതല്‍ വായിക്കുന്നവര്‍ക്ക് തീരുമാനിക്കാന്‍ പറ്റും. ഇന്നുവരെ പഠിക്കാനുള്ള പുസ്തകങ്ങളല്ലാതെ മലയാളത്തിലോ മറ്റ് ഭാഷകളിലോ ഉള്ള ഒരൊറ്റ നോവലുകളോ &lt;br /&gt;കഥാസമാഹാരങ്ങളോ വായിക്കാത്തതുകൊണ്ട് എങ്ങനെ എഴുതിയാല്‍ നന്നായിരിക്കുമെന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല. മനസില്‍ തോന്നുന്നത് അതേ പടി അങ്ങ് എഴുതുക എന്നല്ലാതെ രണ്ടാമതൊരിക്കല്‍ കൂടി തിരുത്തി എഴുതാന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല .ചുമ്മാ ഒരു രസത്തിനു എഴുതുക എന്നല്ലാതെ മറ്റൊന്നും ബ്ലോഗില്‍ എഴുതുമ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല. ഗൂഗിള്‍ തരുന്ന സ്ഥലത്ത് എന്തെങ്കിലും ഒക്കെ എഴുതികൂട്ടുക എന്നല്ലാതെ മറ്റൊന്നും മനസില്‍ ഇല്ലായിരുന്നു.&lt;/span&gt; &lt;/div&gt;&lt;div style="text-align: justify;"&gt;&lt;a href="http://4.bp.blogspot.com/_7H7pPeuW24o/TP79A1EEaAI/AAAAAAAAC7s/y55AenrVb2A/s1600/writ.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_7H7pPeuW24o/TP79A1EEaAI/AAAAAAAAC7s/y55AenrVb2A/s1600/writ.jpg" /&gt;&lt;/a&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;എന്തെങ്കിലും ഒക്കെ കാണുകയോ കേള്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴുള്ള പ്രതികരണം ആയിരിക്കും കഥകളുടെ രൂപത്തില്‍ ഈ ബ്ലോഗില്‍ വരുന്നത്. അത്തരം ചില കഥകളുടെ പിന്നിലെ കഥകളിലേക്ക്&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;a href="http://smeaso.blogspot.com/2007/11/blog-post_09.html" target="new"&gt;&lt;b&gt;വെറോനിക്ക&lt;/b&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;2007 നവംബര്‍ ഒന്‍പതാം തീയതി ബ്ലോഗില്‍ പബ്ലിഷ് ചെയ്ത ഈ കഥ അതിനുമുമ്പേ എഴുതിയതാണ്. &lt;/span&gt;&lt;span style="font-size: small;"&gt;&lt;b&gt;വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്&lt;/b&gt;. എന്നുള്ള ഒരു വാചകം ആയിരുന്നു ആ കഥ എഴുതിത്തുടങ്ങുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നത്. ആ വാചകത്തിന്റെ പിന്നിലെ അര്‍ത്ഥവ്യാപ്‌തികളെക്കുറിച്ച് ചിന്തിച്ചു ത്തുടങ്ങിയപ്പോഴാണ് വെറോനിക്ക എഴുതുന്നത്. മുകളിലെ വാചകത്തിന് ക്രിസ്ത്യന്‍ പശ്ചാത്തലം ലഭിക്കാനും ഒരു കാരണം ഉണ്ട്. മുംബൈയിലെ വസായ്&amp;nbsp; ഓര്‍ത്തഡോക്സ് പള്ളിയിലെ ഒരു സുവിശേഷ പ്രസംഗത്തിനിടയില്‍ വെച്ചാണ് മുകളിലെ വാചകം ഞാന്‍ കേള്‍ക്കുന്നത്. സുവിശേഷ പ്രസംഗം നടത്തിയ അച്ചന്‍ ഏതോ ഒരു വിഷയത്തെ സംബന്ധിച്ച് പ്രസംഗിച്ചപ്പോള്‍ പരാമര്‍ശിച്ച ഒരു വാചകമായിരുന്നു അത്.പിന്നീട് ആ ദേവാലയത്തെ ചുറ്റിപറ്റിയായിരുന്നു ചിന്തകള്‍ . ഓര്‍ത്തഡോകസ്-യാക്കോബായ സംഘടനങ്ങളിലേക്ക് ചിന്തകള്‍ വന്നത് സ്വാഭാവികം. ക്രിസ്തുവിന്റെ പേരില്‍ തമ്മില്‍ തല്ലുന്നടുത്ത് ക്രിസ്തു ഉണ്ടാവികയില്ലന്നുള്ള തോന്നലില്‍ നിന്നാണ് പിന്നീട് കഥ എഴുതാന്‍ തുടങ്ങുന്നത്. യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോള്‍ വെറോനിക്ക എന്നൊരു സ്ത്രി തന്റെ തൂവാലയും കൊണ്ട് യേശുവിന്റെ മുഖം ഒപ്പിയെന്നും യേശുവിന്റെ മുഖം ആ തൂവാലയില്‍ പതിഞ്ഞു എന്നൊരു വിശ്വാസമോ മിത്തോ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ട്. അങ്ങനെയാണ് വെറോനിക്ക എന്നൊരു കഥാപാത്രം കഥയിലേക്ക് വരുന്നത്. &lt;/span&gt;&lt;span style="font-size: small;"&gt;&lt;b&gt;വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്&lt;/b&gt;. എന്ന വാചകവും വെറോനിക്ക എന്നൊരു കഥാപാത്രവും കൂടി വന്നപ്പോള്‍ &lt;b&gt;വെറോനിക്ക&lt;/b&gt; എന്ന കഥ ഉണ്ടായി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;b&gt;&lt;a href="http://smeaso.blogspot.com/2007/11/blog-post_25.html"&gt;പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറുമ്പോള്‍&amp;nbsp;&lt;/a&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;ഒരു ദിവസത്തെ മുംബൈമിററിലെ(?) മൂന്ന് വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ചിന്തകളില്‍ നിന്ന് ആരംഭിച്ച കഥയാണിത്. സ്‌കൂളിലെ യൂണിഫോമിനെതിരെ ഒരമ്മ നല്‍കിയ പരാതിയെക്കുറിച്ചും,&amp;nbsp; കമ്പ്യൂട്ടര്‍ വങ്ങി കൊടുക്കാത്തതിന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഒരു കുട്ടിയെക്കുറിച്ചും ബലാത്സംഗത്തിന് ഇരയായ ഒരമ്മയെക്കുറിച്ചും ഉള്ള വാര്‍ത്തകള്‍ ആയിരുന്നു അത്.(മിററില്‍ തന്നെയായിരുന്നോ ആ വാര്‍ത്തകള്‍ വായിച്ചത് എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല). ഈ മൂന്ന് സംഭവങ്ങളും കൂട്ടീച്ചേര്‍ത്തു കഴിഞ്ഞപ്പോഴാണ് പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറുമ്പോള്‍ എന്ന കഥ എഴുതാന്‍ കഴിഞ്ഞത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;a href="http://smeaso.blogspot.com/2007/12/blog-post.html"&gt;ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ പെണ്‍കുട്ടി :&amp;nbsp;&lt;/a&gt;&lt;/b&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_7H7pPeuW24o/TP78rIYJALI/AAAAAAAAC7k/t6zZVOBm5Iw/s1600/baby.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://3.bp.blogspot.com/_7H7pPeuW24o/TP78rIYJALI/AAAAAAAAC7k/t6zZVOBm5Iw/s200/baby.jpg" width="162" /&gt;&lt;/a&gt;ഈ കഥ എഴുതുന്നതും&lt;b&gt; &lt;/b&gt;എതോ പത്രവാര്‍ത്ത വായിച്ചതിനുശേഷമാണ്. വാടക അമ്മ കുഞ്ഞിന്റെ അവകാശം ആവിശ്യപ്പെട്ടുകൊണ്ട് രംഗപ്രവേശം ചെയ്തന്നോ മറ്റോ ആയിരുന്നു ആ വാര്‍ത്ത. ആ അമ്മ എന്തുകൊണ്ട് മറ്റൊരാളുടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കാന്‍ തയ്യാറാകുന്നു ന്ന് ചിന്തിച്ചിക്കുമ്പോള്‍ പണത്തിന്റെ ആവശ്യത്തിനായിരിക്കും എന്ന സാമാന്യരീതിയില്‍ ആയിരിക്കും നമ്മള്‍ ചിന്തിക്കുന്നത്. ഒരാള്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ അല്ലങ്കില്‍ തുടക്കത്തില്‍ തന്നെ അവസാനം എന്തായിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന ഒരു കഥ ആയിരുന്നു ഇതു.&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;a href="http://www.blogger.com/goog_1736238601"&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;b&gt;&lt;a href="http://smeaso.blogspot.com/2008/01/blog-post_06.html"&gt;വഴിവക്കിലെ ദൈവങ്ങള്‍&lt;/a&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;പത്തനംതിട്ടയില്‍ നിന്ന്&amp;nbsp; ചെങ്ങന്നൂര്‍ക്കുള്ള വഴിയിലാണ് ആറന്മുള. ആറന്മുള അമ്പലത്തിനു മുന്നിലുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തുമ്പോള്‍ ചിലര്‍ ബസിലിരുന്ന് വഞ്ചിയുടെ നേരെ നാണയം വലിച്ചെറിയും. ചെങുന്നൂര്‍ക്ക് പോകുമ്പോള്‍ വലതു വശത്താണ് വഞ്ചി. ഇടതുവശത്ത് നിന്ന് ബസില്‍ നിന്ന് നാണയം എറിയുമ്പോള്‍ ചിലപ്പോള്‍ വഞ്ചിയുടെ മുന്നില്‍ ബസ് കയറാന്‍ നില്‍ക്കുന്നവര്‍ക്ക് നാണയ ഏറ് കിട്ടാറുണ്ട്. അങ്ങനെ ഒരു സംഭവത്തിന് ഒരിക്കല്‍ ഞാന്‍ സാക്ഷിയായി. അവിടെ നിന്നാണ് വഴിവക്കിലെ ദൈവങ്ങള്‍ എഴുതാന്‍ ഒരു സ്പാര്‍ക്ക് കിട്ടുന്നത്. പിന്നീട് ഏതോ യാത്രയില്‍ ഒരു കുരിശും മൂടും ഒരു വഞ്ചിയും ഒരു മുക്കിന്റെ രണ്ട് വശങ്ങളിലായി നില്‍ക്കുന്നത് കണ്ടു. ആ സമയത്താണ് പത്രത്തില്‍ ഒരു വാര്‍ത്ത വായിക്കുന്നത്. ഒരു കുരിശുമൂട്ടിലെ മോഷ്ണവും സംശയകരമായ സാഹചര്യത്തില്‍ കണ്ട നാടോടി സ്ത്രിയെ അറസ്റ്റ് ചെയതന്നുള്ള വാര്‍ത്തയായിരുന്നു അത്. ആ സമയത്ത തന്നെ കുരിശുമൂടും വഞ്ചികളുടേയും ഒക്കെ ഗ്ലാസുകള്‍ തകര്‍ത്ത വാര്‍ത്തകളും പത്രത്തില്‍ വായിച്ചത്. ഇതെല്ലാം കൂട്ടി ഒരുമിപ്പിച്ച് വന്നപ്പോള്‍ &lt;b&gt;വഴിവക്കിലെ ദൈവങ്ങള്‍&lt;/b&gt; കഥയായി ഈ ബ്ലോഗില്‍ വന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;a href="http://smeaso.blogspot.com/2008/02/blog-post.html"&gt;&lt;b&gt;കിഷിലെ നിറമില്ലാത്ത സന്ധ്യകള്‍&lt;/b&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span style="font-size: small;"&gt;വിനയന്‍ എന്നൊരു സാങ്കല്പിക കഥാപാത്രവും ചില വാക്കുകളും മാത്രമേ ഈ കഥയില്‍ എന്റെ കൈയ്യില്‍ നിന്നുള്ളതായിട്ടുള്ളൂ. ബാക്കിയെല്ലാം ഞാന്‍ കിഷില്‍ കണ്ട കാഴ്ചകള്‍ തന്നെയാണ്. ഞാന്‍ അവിടെ കണ്ട ജീവിതങ്ങളുടെ നൂറില്‍ ഒരംശം മാത്രമേ എനിക്ക് എഴുതിപിടിപ്പിക്കാന്‍ കഴിഞ്ഞിട്ടൂള്ളൂ ആ കഥയില്‍. നമ്മുടെ ദുഃഖങ്ങള്‍ ഒന്നും ഒന്നുമല്ലന്ന് മനസിലായത് ആ ദ്വീപില്‍ ദിവസങ്ങളായി ദുബായില്‍ നിന്നുള്ള വിസയുടെ കോപ്പിക്കായി കാത്തിരിക്കുന്നവരുടെ അനുഭവങ്ങള്‍ കേട്ടപ്പോഴാണ്. ജീവിക്കാന്‍ വേണ്ടി ജീവന്‍‌പോലും പണയപെടുത്തി പിമ്പിന്റെ/ഏജന്റിന്റെ വേഷത്തില്‍ കഴിയേണ്ടി വരുന്ന മലയാളികള്‍ പോലും ആ ദ്വീപില്‍ ഉണ്ട്. ആ കഥയില്‍ ഒരു ആത്മഹത്യയെക്കുറിച്ച് പറയുന്നുണ്ട്. ഞാന്‍ ആ ഹോട്ടലില്‍ ചെല്ലുന്നതിന്റെ തലേ ദിവസം അവിടെ സംഭവിച്ചതാണത്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;a href="http://smeaso.blogspot.com/2008/02/blog-post_19.html" target="new"&gt;ഓര്‍മ്മകള്‍ പെയ്‌തിറങ്ങുമ്പോള്‍&amp;nbsp; &lt;/a&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span style="font-size: small;"&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span style="font-size: small;"&gt;ഈ കഥ മറ്റൊരാള്‍ക്ക് വേണ്ടി എഴുതിയതാണ്. ഈ കഥയിലെ അച്ഛനും മകനും ജീവിച്ചിരിപ്പുണ്ട്. (മകനെ എനിക്ക് ഓണ്‍‌ലൈന്‍ വഴി പരിചയമായതാണ്. പിന്നീട് ഞങ്ങള്‍ കാണുകയും ചെയ്തു). അദ്ദേഹം ഡല്‍ഹിയില്‍ പോയ സംഭവം പറഞ്ഞിട്ട് അതൊരു കഥയാക്കി തരാമോ എന്ന് ചോദിച്ചു. ആദ്യം ഞാന്‍ കരുതിയത് തമാശ ആയിരിക്കും എന്നായിരുന്നു. പിന്നീടും അദ്ദേഹം കഥയാക്കി തരൂ എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റേയും ജീവിതം ഒരു ഔട്ട് ലൈന്‍ ആയി എടുത്തുകൊണ്ട് എഴുതിയ കഥയാണിത്. ഞാന്‍ ഈ കഥ എഴുതുന്ന വരേയും ആ മകന്‍ പണിത വീട്ടില്‍ ആ അച്ഛന്‍ ഒരു രാത്രിപോലും കഴിഞ്ഞിട്ടില്ലായിരുന്നു. ആ സങ്കടം ആണ് അദ്ദെഹം എന്നോട് പറഞ്ഞത്.(പിന്നീടൊരിക്കലും ഞാനതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിട്ടില്ല). ഏറ്റവും അധികം ബുദ്ധിമുട്ടി എഴുതിയ കഥയാണിത്. കാരണം ജീവിച്ചിരിക്കുന്ന രണ്ട് പേരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എഴുതുമ്പോള്‍ ഉണ്ടാകുന്ന ഒരു ഭയം എനിക്കുണ്ടായിരുന്നു.അവരോട്&amp;nbsp; നീതി പുലര്‍ത്താന്‍ കഴിയുമോ എന്നൊരു&amp;nbsp; ഭയം .എഴുതിക്കഴിഞ്ഞ് അദ്ദേഹത്തിനു അയച്ചു കൊടുത്തതിനു ശെഷമാണ് ബ്ലോഗില്‍ ഇ കഥ പോസ്റ്റ് ചെയ്‌തത്.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span style="font-size: small;"&gt;&lt;a href="http://smeaso.blogspot.com/2008/05/blog-post.html" target="new"&gt;&lt;b&gt;ചിന്ന വീട്ടിലെ കാവേരി&amp;nbsp;&lt;/b&gt;&lt;/a&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span style="font-size: small;"&gt;ഈറോഡിലെ താജ് നഗറിലെ H-258 എന്ന ഞങ്ങളുടെ വീട്ടില്‍ ഭക്ഷണം വയ്ക്കാനായി ഒരക്കവരുമായിരുന്നു..യശോധക്ക.&amp;nbsp; വെളുപ്പിനെ അഞ്ചുമണിക്ക് കുളിച്ച് വരുന്ന അക്കയ്ക് വാതില്‍ തുറന്നു കൊടുക്കുന്നത് ഞാനായിരുന്നു. ആ &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span style="font-size: small;"&gt;യശോധ&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;span style="font-size: small;"&gt;&amp;nbsp; അക്കയെയാണ് &lt;i style="color: #a64d79;"&gt;ചിന്നവീട്ടിലെ കാവേരി&lt;/i&gt;യിലെ സുധയക്കയാക്കി എടുത്തത്.&amp;nbsp; യശോധ അക്കയുടെ ജീവിതത്തിലെ ചില ദുരിതങ്ങള്‍ മാത്രമേ ആ കഥയില്‍ എഴുതിയിട്ടുള്ളൂ. കഥയിലെ സുധയക്കയെപ്പോലെ യശൊധ അക്കയ്ക്ക് മരണം ഒന്നും സംഭവിച്ചിട്ടില്ല. ആ അക്കയെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങളേ ഞങ്ങള്‍ക്കറിയൂ. കഥയിലെ സുധയക്കയെപോലെ ജീവിതത്തിലെ സുധയക്കയുടെ ഭര്‍ത്താവും മരിച്ചു പോയതായിരുന്നു. കഥയിലെയും ജീവിതത്തിലേയും അക്കമാരുടെ ഒരു പെണ്‍കുട്ടിയുടെ പ്രസവത്തിനുശേഷം ഭര്‍ത്താ‍ക്കന്മാര്‍ തിരികെ വന്നിട്ടില്ല. ഒരിക്കല്‍ പോലും യശോധക്ക ഞങ്ങളോട് അവരുടെ പ്രയാസമൊന്നും പറഞ്ഞിട്ടില്ല. രണ്ട് ദിവസം വരാതിരുന്നപ്പോള്‍ ഞങ്ങള്‍ അക്കയെക്കുറിച്ച് അന്വേഷിച്ചു. അന്നാണ് ഞങ്ങള്‍ അക്കയുടെ ജീവിതത്തെക്കുറിച്ചറിയുന്നത്. മൂന്നാദിവസം ചിരിച്ചുകൊണ്ട് വെളുപ്പിനെ വാതിക്കല്‍ വന്നു നില്‍ക്കുന്ന യശോധക്കയെ സുധയക്കയാക്കിത്തീര്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. യശോധയ്ക്കയെ കണ്ടിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ ഇളയകുട്ടിയുടെ വിവാഹവും കഴിഞ്ഞിരിക്കും. സന്തോഷത്തോടെ താജ് നഗറില്‍ അക്ക കഴിയുന്നുണ്ടാവും.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;u&gt;&lt;span style="color: #20124d;"&gt;നമ്പര്‍ 6065 - ടിഗാര്‍ഡന്‍ എക്സ്പ്രക്സ്&lt;/span&gt;&lt;/u&gt; &lt;a href="http://smeaso.blogspot.com/2008/07/blog-post_07.html%C3%A2%E2%82%AC%C5%93%20target=" new=""&gt;1&lt;/a&gt; , &lt;a href="http://smeaso.blogspot.com/2008/07/6065.html" target="new"&gt;2&lt;/a&gt;&lt;/b&gt;&lt;br /&gt;മൂന്നു വര്‍ഷത്തെ ഈറോഡ്-എറണാകുളം യാത്രയുടെ ബാക്കിപത്രമാണ് ഈ കഥ. ഈ കഥ ഞങ്ങളുടെ കഥ ആണ്. ഈ കഥയ്ക്ക് പിന്നിലെ&lt;b&gt; &lt;/b&gt;കഥകള്‍ പറഞ്ഞാല്‍ ശരിയാവില്ല എന്നുള്ളതുകൊണ്ട് ആ കഥകള്‍ മാത്രം പറയുന്നില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;a href="http://smeaso.blogspot.com/2008/07/blog-post_20.html" target="new"&gt;ആറാമത്തെ വാര്‍ത്ത &lt;/a&gt;&lt;/b&gt;&lt;br /&gt;ഒരു ചാനലിലെ സിറ്റിസണ്‍ ജേര്‍ണലിസിറ്റ് പരിപാടി കണ്ട് കഴിഞ്ഞപ്പോള്‍ എഴുതിപിടിപ്പിച്ച കഥയാണിത്. നമ്മുടെ നാട്ടില്‍ കാണുന്ന ഒരുത്തനെ പിടിച്ചങ്ങ് റിയാലിറ്റി ഷോയിലേക്ക് അയിച്ചന്നേ ഉള്ളൂ&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;a href="http://smeaso.blogspot.com/2008/07/love-letters-from-std-7.html" target="new"&gt;ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍&amp;nbsp;&lt;/a&gt;&lt;/b&gt;&lt;br /&gt;മതമില്ലാത്ത ജീവന്‍&lt;b&gt; &lt;/b&gt;എന്ന ഏഴാം ക്ലാസ് പാഠഭാഗം വിവാദം ആവുകയും സമരങ്ങള്‍ നടക്കുകയും ചെയ്തപ്പോള്‍ ആ പാഠഭാഗം പഠിപ്പിക്കേണ്ടി വരുന്ന കാമുകിയായ അദ്ധ്യാപികയുടേയും അത് പഠിക്കുന്ന കുട്ടിയുടേയും വശത്തു നിന്നുള്ള ഒരു തമാശകലര്‍ന്ന കഥയായിരുന്നു ഇത്. അദ്ധ്യാപികയും ഏഴാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും തങ്ങളുടെ കാമുകന്മാര്‍ക്ക് എഴുതുന്ന രീതിയിലായിരുന്നു ഈ കഥ എഴുതിയത്&lt;b&gt;.&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;a href="http://smeaso.blogspot.com/2008/08/www-wwwvavamalucom.html" target="new"&gt;www.വാവാമാളു.കോം&lt;/a&gt;&lt;/b&gt;&lt;br /&gt;ഈ കഥയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.&amp;nbsp; കാരണം ഈ കഥയിലെ 80% കാര്യങ്ങളും സംഭവച്ചതാണ്. ഒരു 20% കാര്യങ്ങള്‍ എന്റെ കൈയ്യില്‍ നിന്ന് ഇട്ട് എഴുതി തീര്‍ത്ത കഥയാണിത്.&lt;b&gt; &lt;/b&gt;ഇതിനെക്കുറിച്ചും കൂടുതലൊന്നും പറയാന്‍ പറ്റില്ല.&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;ബാക്കി കഥകളുടെ പിന്നിലെ കഥകള്‍ പിന്നീടൊരിക്കല്‍ പറയാം&lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-1999776320419761667?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/1999776320419761667/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=1999776320419761667' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/1999776320419761667'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/1999776320419761667'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2010/12/blog-post.html' title='കഥയ്ക്ക് പിന്നിലെ കഥകള്‍'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_7H7pPeuW24o/TP78664XgAI/AAAAAAAAC7o/MdrydkeGUPA/s72-c/writ2.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-5603467284751128022</id><published>2010-10-14T10:08:00.002+05:30</published><updated>2010-10-14T10:18:55.054+05:30</updated><title type='text'>എലിമിനേഷന്‍ റൌണ്ടിലെ അന്ധഗായിക</title><content type='html'>&lt;div style="text-align: justify;"&gt;ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂമില്‍ അവര്‍ ഒത്തുകൂടി. അവര്‍ എന്നു വെച്ചാല്‍ ഏഷ്യാവിഷന്റെ ചെയര്‍മാന്‍ ഗോവിന്ദന്‍കുട്ടി, പ്രോഗ്രാം മാനേജര്‍ സാദിക് , മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് , മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം , മൂണ്‍ സിംങ്ങര്‍ അവതാരിക പാര്‍വതിദാസ് , വാഡിയ ടെലികമ്യൂണിക്കെഷന്‍ സെയിത്സ് മാനേജര്‍ റോഹിത് എന്നിവരായിരുന്നു അവര്‍. കഴിഞ്ഞ ആഴ്ചത്തെ റേറ്റിംങ്ങില്‍ വാഡിയ മുണ്‍ സിംങ്ങര്‍ ഏഴാം സ്ഥാനത്തേക്കാണ് പോയത്. ദിവസവും രണ്ട് ലക്ഷത്തിലധികം രൂപ ലാഭം കിട്ടിക്കൊണ്ടിരുന്ന&amp;nbsp; വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയില്‍ നിന്ന് കഴിഞ്ഞ ആഴ്ച അകെ കിട്ടിയത് ഒന്നര ലക്ഷം രൂപയാണ്. പരസ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ ഒരു മണിക്കൂറ് റിയാലിറ്റി ഷോ ഒന്നരമണിക്കൂര്‍ ആക്കിയതായിരുന്നു. ഇപ്പോള്‍ മുക്കാല്‍ മണിക്കൂറിനുള്ളില്‍ കാണിക്കാനുള്ള പരസ്യം തന്നെ കിട്ടുന്നില്ല. ചാനലിലെ സീരിയലിന്റെ പരസ്യവും പഴയ മൂണ്‍‌സിംങ്ങര്‍ താരങ്ങളേയും ഒക്കെ കാണിച്ച് ഒന്നരമണിക്കൂര്‍ തികയ്ക്കുകയാണിപ്പോള്‍ ഈ നിലയില്‍ പോയാല്‍ റിയാലിറ്റി ഷോ അവസാനിപ്പിക്കേണ്ടി വരും. ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നാല്‍ ഏഷ്യാവിഷന്റെ ഓഹരികളെ അത് ബാധിക്കുമെന്ന് ചാനല്‍ ചെയര്‍മാന്‍ ഗോവിന്ദന്‍ കുട്ടിക്കറിയാം. മിനിട്ടിന് മിനിട്ടിന് മുഖത്ത് വെച്ചിരിക്കുന്ന കൂളിംങ്ങ്ഗ്ലാസ് മാറ്റുന്നതുപോലെ പരിപാടികള്‍ മാറ്റാന്‍ പറ്റില്ലല്ലോ? സ്പോണ്‍‌സര്‍മാരുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിടുകയും ചെയ്തു. എങ്ങനെ വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ റേറ്റിംങ്ങ് കൂട്ടി ലാഭം കൂട്ടാം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂമില്‍ അവര്‍ ഒത്തുകൂടിയിരിക്കുന്നത്. ഇനി ഒരാളെക്കൂടി അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മയെ. അവരാണ് വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ല നല്‍കുന്നത്.&lt;br /&gt;&lt;br /&gt;വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയ്ക്കും ചാനലിനും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചാണ് ഗോവിന്ദന്‍ കുട്ടി പറഞ്ഞു തുടങ്ങിയത്. എങ്ങനേയും വാഡിയ മുണ്‍ സിംങ്ങറിനെ മുന്നില്‍ എത്തിച്ചേ മതിയാകൂ. ചാനലിനുമാത്രമല്ല പ്രശ്നമുള്ളത് വാഡിയാ‍യ്ക്കും പ്രശ്നങ്ങളുണ്ടന്ന് റോഹിത് പറഞ്ഞു. എസ്.എം.എസുകളുടെ വരവ് കുറഞ്ഞതോടെ ഇനി മൂണ്‍‌സിംങ്ങറെ സ്പോണ്‍‌സെര്‍ ചെയ്യുന്നതില്‍ തങ്ങളുടെ കമ്പിനിക്ക് വലിയ താല്‌പര്യം ഇല്ലന്നാണ് റോഹിത് പറഞ്ഞത്. റോഹിത് പറയുന്നതിലും കാര്യമുണ്ടന്ന് ഗോവിന്ദന്‍‌കുട്ടിക്ക് അറിയാം. ദിവസം മുപ്പതിനായിരം എസ്.എം.എസ്. ഒക്കെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാലായിരം എസ്.എം.എസുകള്‍ക്ക് അപ്പുറത്തേക്ക് പോകാറേയില്ല. വാഡിയായില്‍ നിന്ന് എസ്.എം.എസ് അയിക്കുന്നവന്റെ കയ്യില്‍ നിന്ന് അഞ്ച് രൂപ പോകുമ്പോള്‍ അതില്‍ മൂന്നു രൂപ വാഡിയായിക്കും രണ്ടു രൂപ ചാനലിനും ആണ്. നശിച്ച പത്രക്കാരുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് വായിച്ച് ജനങ്ങള്‍ക്കൊക്കെ ബുദ്ധുവെച്ചെന്ന് തോന്നുന്നു. ഇനി അധികം എസ്.എം.എസ് കിട്ടണമെങ്കില്‍ വേറെ എന്തെങ്കിലും ഒക്കെ വഴി നോക്കണം. രണ്ട് വര്‍ഷത്തിനു മുമ്പ് ഇങ്ങനെ ഒരു പ്രതിസന്ധി വന്നപ്പോഴായിരുന്നു എലി‌മിനേഷന്‍ റൌണ്ടന്ന് പറഞ്ഞ് ജഡ്ജസിനേയും കാണികളേയും പ്രേക്ഷകരേയും കരിയിച്ച് കരയിച്ച് എസ്.എം.എസ് വാങ്ങിയത്. അത് കാണുമ്പോള്‍ ജനങ്ങള്‍ക്കിപ്പോള്‍ ചിരിയാണ് വരുന്നതെന്ന്. എലി‌മിനേഷന്‍ റൌണ്ട് ആണ് ഇപ്പോള്‍ റേറ്റീംങ്ങില്‍ പുറകോട്ട് പോകുന്നത്.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;“നമുക്ക് അവതാരികയെ മാറ്റി നോക്കിയാലോ?” മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് തന്റെ അഭിപ്രായം പറഞ്ഞു.&lt;br /&gt;“അത് നമ്മള്‍ നേരത്തെ ഒന്ന് ചെയ്തതല്ലേ? എന്നിട്ടെന്തായി? റേറ്റിംങ്ങ് താഴേക്ക് പോയി. വീണ്ടും കയറിയത് പാര്‍വതിദാസ് തിരിച്ചെത്തിയിട്ടാണ്” റോഷന്റെ നിര്‍ദ്ദേശത്തെ പ്രേം ആദ്യം തന്നെ തട്ടിമാറ്റി. &lt;br /&gt;“ഞാന്‍ മാരിയാല്‍ ഈ പ്രോഗ്രാമിന്റെ റെറ്റിംങ്ങ് കുരച്ച് ചാടുമെങ്കില്‍ ഞാന്‍ മാരാന്‍ തയ്യാറാണ്”. പാര്‍വതിദാസ് സ്വയം പരിച തീര്‍ത്തു. തന്നെ മാറ്റിയാല്‍ തനിക്കൊരു കുഴപ്പവും ഇല്ലന്ന് അവള്‍ പറയാ‍തെ പറഞ്ഞു.&lt;br /&gt;“പാരവതീ ദാസേ,ഇതിപ്പോള്‍ റിയാലിറ്റി ഷോ ഒന്നും അല്ല. നമ്മുടെ ഒരു മീറ്റിംങ്ങാ. അതില്‍ ഒന്നുകില്‍ മലയാളം പറയുക. അല്ലങ്കില്‍ ഇംഗ്ലീഷ് പറയുക. ഇത് രണ്ടു അല്ലാത്ത ഭാഷ ഉപയോഗിച്ചാല്‍ ... ഷോ കാണാന്‍ ആളുണ്ടാവും, പക്ഷേ ഈ ഷോ നമ്മുടെ ഇടയില്‍ വേണ്ട”പ്രോഗ്രാം മാനേജര്‍ സാദിക് പാര്‍വതിയോടായി പറഞ്ഞു.&lt;br /&gt;നീ നിന്റെ സംസാരമങ്ങ് ഉണ്ടാക്കിയാല്‍ മതി.എന്നെ കേറി ഭരിക്കാന്‍ വരണ്ട എന്ന് പാര്‍വതിക്ക് പറയണം എന്നുണ്ടായിരുന്നെങ്കിലും അവളങ്ങനെ പറഞ്ഞില്ല.&lt;br /&gt;“അവതാരകരെ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു സാദിക്. വാഡിയ മുണ്‍ സിംങ്ങറിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്. നമ്മള്‍ പരസ്പരത്തിന്റെ കാര്യമാ ഞാന്‍ പറയുന്നത്. ആ സുകേഷിനെകൊണ്ട് ഒരു രക്ഷയില്ലാതായി. ആ മണികണ്ഠന്‍ എന്ത് നന്നായിട്ട് നടത്തിയ പരിപാടിയായിരുന്നു ഇത്.&amp;nbsp; നമ്മള്‍ പരസ്പരം കാണുമ്പോള്‍ എനിക്കുതന്നെ സംശയമാ ഇപ്പോള്‍. കോമഡി പ്രോഗ്രാമാണോ ഇതെന്ന്. കസേരയില്‍ നിറച്ച് ആളെ കൊണ്ട് വന്ന് ഇരുത്തി വായിട്ടലച്ചാല്‍ ഒരു പ്രോഗ്രാമാവില്ലന്ന് ആ സുകേഷിനോട് ഞാനിപ്പൊള്‍ തന്നെ മൂന്നാലു പ്രാവിശ്യം പറഞ്ഞതാ... എന്നിട്ടെവിടെ കേള്‍ക്കാന്‍. കോമഡിക്കാണങ്കിലും പാട്ടിനാണങ്കിലും ചര്‍ച്ചയ്ക്കാണങ്കിലും ഒരേ ഡ്രസ്. അയാള്‍ക്ക് ഈ കൊട്ടില്‍ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോന്നാ ഞാന്‍ സംശയിക്കുന്നത്?” ഗോവിന്ദന്‍‌കുട്ടി സാദിക്കിനോടായിട്ടാണ് പറഞ്ഞത്. &lt;br /&gt;“സാര്‍,അത് നമുക്ക് പിന്നീട് സുകേഷിനെക്കൂടി വിളിച്ച് സംസാരിക്കാം. നമുക്കിപ്പോള്‍ ആവിശ്യം വാഡിയ മുണ്‍ സിംങ്ങറിന്റെ റേറ്റിങ്ങ് ഉയര്‍ത്തലാണ്. മറ്റുപല ചാനലുകളും റിയാലിറ്റി ഷോ കൊണ്ടുവന്നെങ്കിലും ഇപ്പോഴും പിടിച്ച് നില്‍ക്കാന്‍ കഴിയുന്നത് നമുക്കാ... പക്ഷേ ഇപ്പോള്‍ ?? ജങ്ങള്‍ക്ക് മടുത്ത് തുടങ്ങി എന്നത് സത്യമാണങ്കിലും നമ്മുടെ ഒരു പ്രസ്റ്റീജ് ഇഷ്യ്യൂവാണിപ്പോള്‍ ഈ ഷോ... ആര്‍ക്കുവേണെമെങ്കിലും നിര്‍ദ്ദേശങ്ങള്‍ സജക്റ്റ് ചെയ്യാം..” &lt;br /&gt;പ്രോഗ്രാം മാനേജര്‍ സാദിക് വീണ്ടും വിഷയത്തിലേക്ക് മടങ്ങി വന്നു.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;“നമ്മുടെ മലയാളികളുടെ കൈയ്യിലെ കാശ് വെളിയിലോട്ട് വരണമെങ്കില്‍, പരസ്യം കിട്ടണമെങ്കില്‍ ഒന്നുകില്‍ ഭക്തി കാണിക്കണം അല്ലങ്കില്‍ സെന്റി കാണിക്കണം.നമുക്ക് വെണമെങ്കില്‍ രണ്ടാമത്തെ വഴി ഒന്ന് നോക്കാവുന്നതാണ്. അല്പം വളഞ്ഞ വഴിയാണ്. ഞാന്‍ നോക്കിയിട്ട് ആ വഴിയല്ലതെ വേറെ ഒരു വഴിയും റേടിംങ്ങ് കൂട്ടാന്‍ കാണുന്നില്ല“ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ്.&lt;/div&gt;&lt;div style="text-align: justify;"&gt;“എന്താ ആ വഴിയെന്ന് പറ” പ്രോഗ്രാം മാനേജര്‍ സാദിക്.&lt;br /&gt;“മുന്നില്‍ നിന്ന് കൈ നീട്ടുന്നവനോട് ഏതെങ്കിലും മലയാളി മുഖം തിരിച്ച് നിന്നിട്ടൂണ്ടോ? രണ്ട് കണ്ണില്‍ നിന്ന് അല്പം കണ്ണുനീരൂടെ ഒഴുക്കിച്ചാല്‍ സംഗതി ക്ലീന്‍.നമ്മള്‍ ഈ എസ്.എം.എസ് വോട്ടിലൂടെ ചെയ്യുന്നതും ഒരുമാതിരി കൈ നീട്ടല്‍ ആണല്ലോ?” റോഷന്‍ തോമസ് പറഞ്ഞു തുടങ്ങിയത് എന്താണന്ന് ആര്‍ക്കും മനസിലായില്ല.&lt;br /&gt;“റോഷന്‍ കാര്യം പറയൂ...” റോഹിത് പറഞ്ഞു.&lt;br /&gt;“നമ്മുടെ&amp;nbsp; മുണ്‍ സിംങ്ങറിലേക്ക് ഒരു ഫാമിലിയെ കൊണ്ടുവരിക.ആ ഫാമിലിയില്‍ കുറഞ്ഞത് അന്ധതയുള്ള ഒന്നോ രണ്ടോ പേരുണ്ടാവണം. അന്ന്ധതയുള്ള ഒരുത്തനെകൊണ്ട് പാട്ട് പാടിക്കുക.പിന്നെ ബാക്കിയെല്ലാം നമ്മുടെ സിനിമയില്‍ കാണുന്നതുപോലെ. ഹൃദയത്തിനു ഓപ്പറേഷന്‍ നടത്തേണ്ടതായുള്ള ഒരാള്‍. സ്ത്രിധനം കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടി, ഓലപ്പുര.... ഇതുകൊണ്ടൊക്കെ നമുക്ക് പിടിച്ചുകയറാന്‍ പറ്റും...” റോഷന്‍.&lt;br /&gt;“പരിപാടി ഇപ്പോള്‍ മൂന്നാം റൌണ്ട് ആയി... ഇനി ഒരാളെക്കൂടിയൊക്കേ അതില്‍ ഉള്‍പ്പെടുത്തുകയെന്ന് വെച്ചാല്‍ പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല”.&amp;nbsp; മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം അഭിപ്രായം പറഞ്ഞു.&lt;br /&gt;“പ്രേമേ, പ്രേക്ഷകര്‍ക്ക് ഒന്നും തോന്നില്ല.. അവന്മാര്‍ എന്ത് കാണാന്‍ ഇരിക്കുന്നതെന്ന് നമുക്കറിയാം. പാര്‍വതിദാസിനെ അവതാരിക സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ എത്ര ലെറ്ററുകളാ നമുക്ക് കിട്ടിയത്.? ആളെകൂട്ടാന്‍ തന്നയാ പാര്‍വതി ദാസിനെ നമ്മള്‍ നിലനിര്‍ത്തുന്നത്. വെറെ ഒരു ചാനലും കൊടുക്കാത്ത കാശും നമ്മളതിനു കൊടുക്കുന്നുണ്ട്. കണ്ണുകാണാത്ത ഒരാള്‍ വന്നു പാടിയെന്ന് വിചാരിച്ച് നമ്മുടെ പ്രേക്ഷകര്‍ ചാനലൊന്നും മാറ്റാന്‍ പോകുന്നില്ല. എലിമിനേഷന്‍ റൌണ്ടില്‍ എത്ര കാശുകൊടുത്തിട്ടാ നമ്മള്‍ കാണികളെ കൊണ്ട് കരിയിക്കുന്നതെന്ന് അറിയാമല്ലൊ? അതുപോലെ ഒരു കരച്ചില്‍ നടത്തി നമുക്ക് ഒരു അന്ധഗായകനയോ ഗായികയോ നേരിട്ട് മൂന്നാം റൌണ്ടില്‍ കൊണ്ടുവരാന്‍ ഒരു പ്രയാസവുമില്ല” റോഷന്റെ വിശദീകരണത്തില്‍ വാഡിയ മുണ്‍ സിംങ്ങറില്‍ നടത്തേണ്ട മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്തി അവര്‍ പിരിഞ്ഞു.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് റിയാലിറ്റി ഷോയുടെ മൂന്നാം റൌണ്ടില്‍ മേരിയമ്മയുടെ മകളായ ആന്‍സി വേദിയില്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും നാടകീയമായിട്ടായിരുന്നു. കാണികളിലൊരാളായി ഇരുന്ന ആന്‍സിയെ അവതാരികയായ പാര്‍വതിദാസ് സ്റ്റേജിലെക്ക് വിളിച്ചു.&lt;br /&gt;“കണ്ണ് കാണാന്‍ കഴിയാത്ത അന്ധയായിട്ടും ആന്‍സി എന്തിനാ ഇത് കാണാനായി വന്നത്?” പാര്‍വതിദാസിന്റെ ചോദ്യം കേട്ട് ആന്‍സി പകച്ചു. അവളുടെ മുഖത്ത് ദു:ഖമോ സന്തോഷമോ ഒരുതരം നിര്‍വികാരതയോ ആണ് ഉണ്ടായത്. ആന്‍സിയുടെ മുഖത്തേക്ക് തന്നെ മൂണ്‍ സിംങ്ങര്‍ ഡയറക്ടര്‍ പ്രേം ക്യാമറ ഫോക്കസ് ചെയ്തിട്ടുണ്ടായിരുന്നു.&lt;br /&gt;“എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമാ.... അതുകൊണ്ടാ കാണാന്‍ പറ്റില്ലങ്കിലും ഞാന്‍ വന്നത്?” ആന്‍സി പറഞ്ഞതും “ഓ ഗ്രേറ്റ്“ എന്ന് പറഞ്ഞ് പാര്‍വതി ദാസ് ആന്‍സിയെ കെട്ടിപ്പിടിച്ചു.&lt;/div&gt;“ആന്‍സി പാട്ടു പാടുമോ?” &lt;br /&gt;“പാടും”&lt;br /&gt;“എങ്കില്‍ ഒരു പാട്ടു പാടൂ...”&lt;br /&gt;&lt;br /&gt;ഒവ്വൊരു പൂക്കളുമേ സൊല്കിറതേ &lt;br /&gt;വാഴ്വെന്താല് പോരാടും പോര്ക്കളമേ&lt;br /&gt;Vaazhkai kavithai vaasippoam &lt;br /&gt;Vaanamalavu yoasippoam &lt;br /&gt;Muyarchi endrai ondrai mattum &lt;br /&gt;Moochu poale swaasippoam &lt;br /&gt;Latcham kanavu kannoadu &lt;br /&gt;Latchiyangal nenjoadu &lt;br /&gt;Unnai velle yaarumillai &lt;br /&gt;Uruthiyoadu poaraadu &lt;br /&gt;Manitha un manathai keeri vithai poadu maramaaghum &lt;br /&gt;Avamaanam thaduthaal neeyum ellaame uravaaghum &lt;br /&gt;Thoalviyindri varalaaraa? &lt;br /&gt;Thukkam enne en thoazha? &lt;br /&gt;Oru mudivirunthaal athil thelivirunthaal &lt;br /&gt;Andhe vaanam vasamaaghum &lt;br /&gt;&lt;br /&gt;Maname oh maname nee maarividu &lt;br /&gt;Malayoa athu paniyoa nee moadhi vidu &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ആന്‍സി പാട്ടുപാടി കഴിഞ്ഞിതും പാര്‍വതിദാസ് കരഞ്ഞുകൊണ്ട് ആന്‍സിയെ കെട്ടിപ്പിടിച്ചു. ഓഡിയന്‍സ് എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്നു. ജഡ്‌ജസ് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നു. ഫ്ലോറിലെ ക്യാമറകള്‍ എല്ലാം ഓരോരുത്തരുടേയും മുഖത്തേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു.&lt;br /&gt;“കൊള്ളാം”&lt;br /&gt;“സംഗതികള്‍ എല്ലാം ഉണ്ട്”&lt;br /&gt;“മോള്‍ നന്നായി പാടി” ജഡ്‌ജസ് തങ്ങളുടെ അഭിപ്രായം പറഞ്ഞു.&lt;br /&gt;“എന്നെയും കൂടി ഈ മത്സരത്തില്‍ പെങ്കെടുപ്പിക്കുമോ?” ആന്‍സിയുടെ ചോദ്യം പെട്ടന്നായിരുന്നു. പെട്ടന്ന് എല്ലാവരുടേയും കൈയ്യടി നിലച്ചു. നിശബ്ദ്ദത.... ദുഃഖ സാന്ദ്രമായ സംഗിതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി ഒഴുകി.&lt;br /&gt;“അതൊക്കില്ലല്ലോ ആന്‍സീ... നമ്മളിപ്പോള്‍ തന്നെ മൂന്ന് റൌണ്ട് കഴിഞ്ഞു.ഇനി അടുത്ത സീസണില്‍ മോള്‍ക്ക് ചാന്‍സ് നോക്കാം” കണ്ണില്‍ നിന്ന് ഒഴുകിയ കണ്ണുനീര്‍ തൂത്ത്&amp;nbsp;&amp;nbsp; പാര്‍വതിദാസ് വീണ്ടും ആന്‍സിയെ കെട്ടിപ്പിടിച്ചു.&lt;br /&gt;&lt;br /&gt;"ആ കൊച്ചൂടങ്ങ് പാടിക്കോട്ട് സാറുന്മാരേ” ഓഡിയന്‍സിന്‍‌സില്‍ നിന്ന് ആരോ പറയുന്നു. ഓഡിയന്‍സ് എല്ലാം അതേറ്റ് പറയുന്നു. പാര്‍വതിദാസ് ജഡ്‌ജസിന്റെ അടുത്തേക്ക് ചെന്നു. അവരെന്തക്കയോ സംസാരിക്കുന്നു. ക്യാമറ ജഡ്‌ജിംങ്ങ് പാനലിനെ ഫോക്കസ് ചെയ്തിരിക്കുകയാണ്. അപ്പോഴും ദുഃഖ സാന്ദ്രമായ സംഗിതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി ഒഴുകുന്നുണ്ട്. സ്ക്രീനില്‍ ഇടയ്ക്കിടയ്ക്ക് കണ്ണുനീര്‍ തുടച്ചുകൊണ്ട് ആന്‍സി മിന്നി മറയുന്നുണ്ട്. പ്രോഗ്രാം മാനേജര്‍ സാദിക് ജഡ്‌ജിംങ്ങ് പാനലിന്റെ അടുത്തേക്ക് വന്നു. പെട്ടന്ന് ഒരു ഇടവേള.&amp;nbsp; വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴ് കണ്ടുകൊണ്ടിരുന്ന ആരും ചാനല്‍ മാറ്റിയില്ല. ഇടവേള കഴിഞ്ഞത്തൊമ്പോഴും ആന്‍സി കരഞ്ഞു കൊണ്ടു തന്നെ നില്‍ക്കുന്നു. ദുഃഖസാന്ദ്രമായ സംഗീതം കഴിഞ്ഞു. പാര്‍‌വതി ദാസ് ആന്‍സിയുടെ അടൂത്തേക്ക് വന്നു.&lt;br /&gt;&lt;br /&gt;“ആന്‍സീ, ഞങ്ങള്‍ക്ക് ഇതുവരെ ഇങ്ങനെയൊരു പ്രോബ്ലം ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. ആന്‍സിയുടെ പാട്ട് എല്ലാവരും എന്‍‌ജോയ് ചെയ്തു. ആന്‍സി ഈ പരിപാടിയാല്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് നമ്മുടെ പ്രേക്ഷകരാണ്. അവരില്‍ നിന്ന് കിട്ടുന്ന എസ്.എം.എസ് ആണ് ആന്‍സി ഈ ഷോയില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്...” പാര്‍വതിദാസനാണിപ്പോള്‍ ടിവി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. പാര്‍വതിദാസന്‍ പ്രേക്ഷകരോടയി പറഞ്ഞു.”ആന്‍സിയെ ഈ ഷോയില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പങ്കെടുപ്പിക്കണമെങ്കില്‍ Yes എന്നും വേണ്ടായെങ്കില്‍ No എന്നും എസ്.എം.എസ് ചെയ്യുക”. പാര്‍വതിദാസന്‍ ആന്‍സിയെ കെട്ടിപ്പിടിച്ച് ആ‍ശ്വസിപ്പിക്കുന്നതോടെ അന്നത്തെ എപ്പിസോഡ് അവസാനിച്ചു.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂം. അവര്‍ വീണ്ടും ഒന്നിച്ചു കൂടി, വാഡിയ മുണ്‍ സിംങ്ങര്‍ വീണ്ടും ചാനല്‍ റേറ്റിംങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ആഘോഷിക്കാന്‍!!! മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസിനെ&amp;nbsp; ഏഷ്യാവിഷന്റെ ചെയര്‍മാന്‍ ഗോവിന്ദന്‍കുട്ടി പ്രത്യേകം അഭിനന്ദിച്ചു. ആന്‍സിയെ മൂണ്‍ സിംങ്ങറിന്റെ മൂന്നാം റൌണ്ടിലേക്ക് ഉള്‍പ്പെടുത്തിയ എപ്പിസോഡ് മനോഹരമാക്കി ചെയ്ത അവതാരിക പാര്‍വതിദാസ്, ഡയറക്ടര്‍ പ്രേം എന്നിവര്‍ക്കും കിട്ടി ചാനല്‍ വക അഭിനന്ദനങ്ങള്‍. ആന്‍സിയെക്കൂടി ഷോയില്‍ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞ് രണ്ടരലക്ഷം എസ്.എം.എസുകളാണ് ഒരു ദിവസം കൊണ്ട്&amp;nbsp; വാഡിയയുടെ സെര്‍‌വറുകളില്‍ വന്നത്.&lt;br /&gt;&lt;br /&gt;മൂന്നും നാലും അഞ്ചും റൌണ്ടുകളില്‍ ആന്‍സി എലിമിനേഷന്‍ റൌണ്ടിലെ ഡെയഞ്ചര്‍ സോണ്‍ കടന്ന് ഫൈനലില്‍ എത്തി. ഓരോ എലിമിനേഷന്‍ റൌണ്ടിലേയും ഡെയ്‌ഞ്ചര്‍ സോണ്‍ കടക്കാന്‍ ആന്‍സിക്കുവേണ്ടി ലക്ഷക്കണക്കിന് എസ്.എംസുകള്‍ എത്തി. സംഗതിയും പല്ലവിക്കു ശേഷം ഷഡ്ജവും അനുപല്ലിവിക്ക് ശേഷം ഹമ്മ്പിങ്ങും ശ്രുതിയും ഒന്നും ശരിയാകാതിരുന്നിട്ടും എസ്.എം.എസ് വാങ്ങിമാത്രം ആന്‍സി ഫൈനലില്‍ എത്തി. ആന്‍സി ഉള്‍പ്പെട്ട ഓരോ ഡെയ്‌ഞ്ചര്‍ സോണിലെ എപ്പിസോഡുകളില്‍ ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലിനുമുന്നില്‍ ആന്‍സിയേയും അമ്മയേയും കല്യാണപ്രായം കഴിഞ്ഞ ചേച്ചിമാരേയും ഒരുമിച്ച് നിര്‍ത്തി എസ്.എം.എസ് ചോദിപ്പിക്കാന്‍ പ്രദീപിന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. ഓലക്കുടിലിനു മുന്നിലെ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന ആന്‍സിയുടെ അപ്പനെ ഒരു ഫ്രെയിം‌മില്‍ നിന്നുപോലും ഒഴുവാക്കാതിരിക്കാന്‍ പ്രദീപ് ശ്രദ്ധിക്കുകയും ചെയ്തു. ആന്‍സി കരഞ്ഞപ്പോള്‍ പാര്‍വതിദാസും,ജഡ്‌ജസും കരഞ്ഞു. ഓരോ കരച്ചിലിനും പതിനായരങ്ങളുടെ ചെക്ക് പാര്‍വതിദാസിന്റെയും ജഡ്‌ജസിന്റേയും അക്കൌണ്ടില്‍ എത്തി. ഇവരുടെ കൂടെ കരഞ്ഞ പ്രേക്ഷകര്‍ക്ക് കരച്ചില്‍ മാത്രം ബാക്കിയായങ്കിലും അവര്‍ പിന്നീടും എസ്.എം.എസ് അയച്ചു കൊണ്ടിരുന്നു. ആന്‍സി ജയിക്കേണ്ടത് പ്രേക്ഷകരുടെ ആവിശ്യം കൂടിയാണല്ലോ&lt;br /&gt;&lt;br /&gt;ഏഷ്യാവിഷന്റെ കോണ്‍ഫ്രന്‍സ് റൂം. അവര്‍ വീണ്ടും ഒന്നിച്ചു കൂടി.ഇന്ന് സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മകൂടി ഉണ്ട്. നാളെ എറണാകുളം മറൈന്‍‌ ഡ്രൈവില്‍ വെച്ച് വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴിന്റെ ഗ്രാന്റ് ഫൈനല്‍ ആണ്. ആന്‍സി ഉള്‍പ്പെടെ നാലു‌പേരാണ് ഫൈനല്‍ റൌണ്ടില്‍ ഉള്ളത്.&amp;nbsp; ജ‌ഡ്‌ജസ് പാട്ടുകേട്ട് മാത്രം മാര്‍ക്കിട്ടാല്‍ ആന്‍സിക്ക് സമ്മാനം കിട്ടില്ലന്ന് എല്ലാവര്‍ക്കും അറിയാം. റിയാലിറ്റിഷോയിലെ വിജയിയെ കണ്ടെത്താന്‍ എസ്.എം.എസ് വോട്ടിനെ ആശ്രയിച്ചാല്‍ ആന്‍സിക്ക് ഒന്നാം സമ്മാനം കിട്ടുമെന്ന് ഉറപ്പാണ്. ആന്‍സിക്ക് മാത്രം ഇതുവരെ മുപ്പതുലക്ഷം രൂപായുടെ എസ്.എം.എസ് കിട്ടിയിട്ടൂണ്ട്. നാളെ കുറഞ്ഞത് ഒരു ഒന്നര-രണ്ട് ലക്ഷം എസ്.എം.എസ് എങ്കിലും ആന്‍സിക്കുവേണ്ടി കിട്ടും എന്ന് ഉറപ്പാണ്. ആ എസ്.എം.എസുകളാണല്ലോ വിജയിയെ തീരുമാനിക്കുന്നത്.&lt;br /&gt;&lt;br /&gt;“ആ ആന്‍സിക്ക് ഒന്നാം സമ്മാനം കിട്ടിയാല്‍ ഇരുപതുലക്ഷമൊക്കെ അടയ്ക്കാന്‍ അവര്‍ക്കൊന്നും ആകില്ലന്ന് ഉറപ്പാണ്. നമുക്കവര്‍ക്ക് ആ വില്ലയുടെ കാശ് കൊടുത്താലോ ശാരദാമാഡം?”മാര്‍ക്കറ്റിംങ്ങ് മാനേജര്‍ റോഷന്‍ തോമസ് സമാധാനം ബില്‍ഡേഴ്സിന്റെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ശാരദാമ്മയോട് ചോദിച്ചു.&lt;br /&gt;“അതൊന്നും നടക്കില്ല. ഞങ്ങള്‍ വില്ല കൊടുക്കാം എന്നാണ് ചാനലുമായിട്ടുള്ള എഗ്രിമെന്റ്. അത് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇനി കാശായിട്ടാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളുടെ മാനേജ്‌മെന്റ് തീരുമാനം എടുക്കണം” ശാരദാമ്മ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഞാന്‍ കഴിഞ്ഞ ആഴ്ച നിങ്ങളുടെ സൈറ്റില്‍ കൂടി ഒന്നു പോയതാ ശാരദാമാഡം. ഒരു ഇരുപതുലക്ഷത്തിനപ്പുറത്തേക്ക് മതിപ്പു തോന്നുന്ന ഒന്നും ഞാനവിടെ കണ്ടില്ല... പറയുമ്പോള്‍ എഴുപതുലക്ഷത്തിന്റെ വില്ലയാണന്നൊക്കെ പറയാമെന്ന് മാത്രം” റോഷന്‍ തോമസ് ശാരദാമ്മയോടായി പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഏതായാലും നമ്മളാരും പുണ്യം കിട്ടുന്നതിനുവേണ്ടിയല്ല ഈ പരിപാടിയൊക്കെ നടത്തുന്നതും സ്പോണ്‍‌സര്‍ ചെയ്യുന്നതും സമ്മാനം കൊടുക്കുന്നതും. ആ ആന്‍സിയെ മൂന്നാം റൌണ്ടില്‍ കയറ്റിയത് ആ കൊച്ചിനോടുള്ള സഹതാപം കൊണ്ടല്ലന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ കുട്ടി ഷോയില്‍ വന്നതുകൊണ്ട് ലാഭം ഉണ്ടായത് ഏഷ്യാവിഷനും വാഡിയായ്ക്കും അല്ലേ?” ശാരദാമ്മയുടെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. സംസാരം ഇങ്ങനെ തുടര്‍ന്നാല്‍ എങ്ങും എത്തില്ലന്ന് തോന്നിയതുകൊണ്ട് ഗോവിന്ദന്‍കുട്ടി ഇടപെട്ടു.&lt;br /&gt;&lt;br /&gt;“നമ്മളിപ്പോള്‍ ഒന്നിച്ചു കൂടിയത് പരസ്പരം കുറ്റം പറയാനല്ല. പരസ്പരം നന്ദി പറയാന്‍ വേണ്ടിയാ. വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ സെവന്‍ വിജയകരമാക്കി നമ്മള്‍ പൂര്‍ത്തിയാക്കുകയാണ്.നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി .ഇതോടെ ഏഷ്യാവിഷന്‍&amp;nbsp; മൂണ്‍ സിംങ്ങര്‍ റിയാലിറ്റി ഷോയും അവസാനിപ്പിക്കുകയാണ്. ഇനി ഈ റിയാലിറ്റി ഷോ തുടരുന്നതില്‍ അര്‍ത്ഥമില്ലന്നാണ് ചാനല്‍ മാനേജ്‌മെന്റിന്റെ അഭിപ്രായം.”&lt;/div&gt;&lt;br /&gt;വാഡിയ മുണ്‍ സിംങ്ങര്‍ സീസണ്‍ ഏഴിന്റെ ഗ്രാന്റ് ഫൈനല്‍&lt;br /&gt;ജീവിതത്തില്‍ രക്ഷപെടാന്‍ കിട്ടിയ അവസരം മുതലാക്കി ആന്‍സി എല്ലാം മറന്ന് പാടി&lt;br /&gt;&lt;br /&gt;കണ്ണിലും കരളിലും കൂരിരുള്‍ നല്‍കിയ കാരുണ്യവാനോടൊരു ചോദ്യം&lt;br /&gt;ഇനിയൊരു ജന്മം തന്നിടുമോ.. ഓ...&lt;br /&gt;ഇനിയൊരു ജന്മം തന്നിടുമോ ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍ &lt;br /&gt;കനിവാര്‍ന്ന തങ്ങളില്‍ കാണാന്‍&lt;br /&gt;സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;എസ്.എം.എസുകള്‍ പ്രവഹിച്ചു. ആന്‍സിക്ക് വേണ്ടി മാത്രം രണ്ടു ലക്ഷം എസ്.എം.എസുകള്‍ !!&lt;br /&gt;നിലയ്ക്കാത്ത കൈയ്യടികളോടെ വാഡിയ മൂണ്‍ സിംങ്ങര്‍ സീസണ്‍ സെവനിലെ വിജയിയായി ആന്‍സി തിരഞ്ഞെടുക്കപ്പെട്ടു. നിലയ്ക്കാത്ത കൈയ്യടികളുടെ അകമ്പടികളോടെ ആകാശദീപക്കാഴ്ചകളുടെ പ്രഭയില്‍ ഒന്നാം സമ്മാനമായ എഴുപതു ലക്ഷത്തിന്റെ വില്ലയുടെ തെര്‍മോക്കോളില്‍ തീര്‍ത്ത താക്കോല്‍ വാങ്ങുമ്പോള്‍ സമ്മാനത്തിനു നികുതിയായി അടയ്ക്കേണ്ട ഇരുപതുലക്ഷത്തെക്കുറിച്ച് അവള്‍ക്കറിയില്ലായിരുന്നു.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;b style="color: red;"&gt;***************************** &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="color: #666666;"&gt;&lt;span style="font-size: x-small;"&gt;കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം എന്ന് പറയുന്നില്ലങ്കിലും മരിച്ചവരോ ജീവനോടോ ഇരിക്കുന്നവരായി സാമ്യം തോന്നിയെങ്കില്‍ ആരാണ് ഉത്തരാവാദി??&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div style="color: #666666;"&gt;&lt;span style="font-size: x-small;"&gt;ഒവ്വൊരു പൂക്കളുമേ സൊല്കിറതേ എന്ന പാട്ടിന്റെ ഇംഗ്ലീഷ് വരികള്‍ കടം എടുത്തത് &lt;a href="http://www.nanjilonline.com/music/lyrix.asp?lyrix=autograph"&gt;http://www.nanjilonline.com/music/lyrix.asp?lyrix=autograph&lt;/a&gt; ല്‍ നിന്ന്&lt;/span&gt; &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-5603467284751128022?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/5603467284751128022/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=5603467284751128022' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/5603467284751128022'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/5603467284751128022'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2010/10/blog-post.html' title='എലിമിനേഷന്‍ റൌണ്ടിലെ അന്ധഗായിക'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-2822782109875057102</id><published>2010-09-16T18:10:00.003+05:30</published><updated>2010-09-16T18:33:35.180+05:30</updated><title type='text'>ചാറ്റ് ഹിസ്റ്ററിയിലെ കൊലപാതകം</title><content type='html'>&lt;b&gt;6 മാസങ്ങള്‍ക്ക് മുമ്പ്&lt;/b&gt;&lt;br /&gt;അവള്‍ : ആരാ&lt;br /&gt;അവന്‍ : എനിക്ക് തന്നെ അറിയാം&lt;br /&gt;അവള്‍: എങ്ങനെ? എന്റെ മെയില്‍ ഐഡി അങ്ങനെ കിട്ടി?&lt;br /&gt;അവന്‍: അതെല്ലാം കിട്ടി.&lt;br /&gt;അവള്‍: താങ്കളെ എനിക്കറിയില്ല.&lt;br /&gt;അവന്‍: ഒരു പക്ഷേ എന്റെ അനോണി പേര് പറഞ്ഞാല്‍ അറിയും.&lt;br /&gt;&lt;a href="http://3.bp.blogspot.com/_7H7pPeuW24o/TJIVWG8SjhI/AAAAAAAAChc/L-9i1oMH5XU/s1600/12009.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="195" src="http://3.bp.blogspot.com/_7H7pPeuW24o/TJIVWG8SjhI/AAAAAAAAChc/L-9i1oMH5XU/s200/12009.jpg" width="200" /&gt;&lt;/a&gt;അവള്‍: എന്നാ പറ.&lt;br /&gt;അവന്‍ : മെയിലൊന്ന് നോക്ക്.&lt;br /&gt;അവള്‍: മനസിലായി....ഇപ്പം എവിടെ?&lt;br /&gt;അവന്‍: ഓഫീസില്‍. താനെവിടെ?&lt;br /&gt;അവള്‍ : ഞാനും ഓഫീസില്‍&lt;br /&gt;അവന്‍: എപ്പോഴാ പോകുന്നത്?&lt;br /&gt;അവള്‍: കുറേക്കൂടി കഴിയും. മുതലാളി വരുന്നുണ്ട്. പിന്നെ കാണാം. ബൈ&lt;br /&gt;അവന്‍: ബൈ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്&lt;/b&gt;&lt;br /&gt;അവള്‍:കണ്ടില്ലല്ലോ ഇന്ന്.&lt;br /&gt;അവന്‍:തിരക്കായിരുന്നു.&lt;br /&gt;അവള്‍:ഉം&lt;br /&gt;അവന്‍:കഴിച്ചോ?&lt;br /&gt;&lt;a href="http://1.bp.blogspot.com/_7H7pPeuW24o/TJIVkJ_gTxI/AAAAAAAAChk/SBiU7mxICg4/s1600/chat_rooms_250x251.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/_7H7pPeuW24o/TJIVkJ_gTxI/AAAAAAAAChk/SBiU7mxICg4/s200/chat_rooms_250x251.jpg" width="198" /&gt;&lt;/a&gt;അവള്‍:ഇല്ല.ഉച്ച കഴിഞ്ഞിട്ട് ലീവാ&lt;br /&gt;അവന്‍:എന്തേ?&lt;br /&gt;അവള്‍:തലവേദന&lt;br /&gt;അവന്‍:എന്തുപറ്റി.ടെന്‍ഷന്‍?&lt;br /&gt;അവള്‍:ഇടയ്ക്കിടയ്ക്ക് ഉള്ളതാണ്.&lt;br /&gt;അവന്‍: ഡോകടറെ കാണുന്നുണ്ടോ?&lt;br /&gt;അവള്‍:ഇല്ല.ഉറങ്ങി എഴുന്നേറ്റാല്‍ മാറും.ഞാനിറങ്ങുന്നു&lt;br /&gt;അവന്‍: ബൈ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;നാല് മാസങ്ങള്‍ക്ക് മുമ്പ്&lt;/b&gt;&lt;br /&gt;അവന്‍: ഇപ്പോള്‍ കാണാനെ ഇല്ലല്ലോ?&lt;br /&gt;അവള്‍: ഉണ്ടായിരുന്നു.ഇയാളെ കാണാനേ ഇല്ലായിരുന്നല്ലേ.&lt;br /&gt;അവന്‍: ഞാന്‍ ഉണ്ടായിരുന്നു.&lt;br /&gt;അവള്‍: തിരക്കാണോ?&lt;br /&gt;അവന്‍: തിരക്കായിരുന്നു.&lt;br /&gt;അവള്‍:ഇവിടേയും തിരക്കായിരുന്നു.&lt;br /&gt;അവന്‍:ഇപ്പോഴും തിരക്കാണോ.&lt;br /&gt;അവള്‍: അല്ല&lt;br /&gt;അവന്‍: വേറെന്തുണ്ട് വിശേഷം.&lt;br /&gt;അവള്‍ : ഒന്നുമില്ല&lt;br /&gt;അവന്‍: ഒരു കോള്‍ വരുന്നു. ബൈ&lt;br /&gt;അവള്‍:ബൈ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്&lt;/b&gt;&lt;br /&gt;അവള്‍:ഇപ്പോഴാണോ എത്തിയത്&lt;br /&gt;അവന്‍:ഞാന്‍ വന്ന് കയറിയതേ ഉള്ളൂ&lt;br /&gt;അവള്‍: മഴ ആയിരുന്നോ?&lt;br /&gt;അവന്‍:ഇപ്പോഴില്ല.ഇന്നലെ എന്താ നേരത്തെ പോയത്.&lt;br /&gt;അവള്‍: പ്രത്യേകിച്ചൊന്നും ഇല്ലാ.&lt;br /&gt;അവന്‍: ഒരു കാര്യം പറയാനുണ്ട്.&lt;br /&gt;അവള്‍: പറ&lt;br /&gt;അവന്‍: തനിക്കെന്ത് തോന്നും എന്ന് കരുതി മാറ്റി വച്ചിരുന്നതാ.&lt;br /&gt;അവള്‍: പറഞ്ഞോളൂ.&lt;br /&gt;അവന്‍:മെയിലൊന്നു നൊക്കുമോ?&lt;br /&gt;അവള്‍: എന്താ&lt;br /&gt;അവന്‍: നോക്ക്&lt;br /&gt;അവള്‍:നോക്കട്ടെ.&lt;br /&gt;അവന്‍: നോക്കിയിട്ട് മറുപിടി പറ&lt;br /&gt;അവള്‍: മുതലാളി വരുന്നു.. നോക്കിയിട്ട് പിന്നെ പറയാം.&lt;br /&gt;അവന്‍: ശരി&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഒരാഴ്ചയ്ക്ക് മുമ്പ്&lt;/b&gt;&lt;br /&gt;അവന്‍: എവിടായിരുന്നു ഇത്രയും നാള്‍.&lt;br /&gt;അവള്‍:ലീവായിരുന്നു&lt;br /&gt;അവന്‍: എന്തേ?&lt;br /&gt;അവള്‍: പറയാന്‍ പറ്റിയില്ല. എന്റെ കല്യാണം കഴിഞ്ഞു.&lt;br /&gt;അവന്‍: എന്നായിരുന്നു.&lt;br /&gt;അവള്‍:രണ്ടുമാസം കഴിഞ്ഞു.ഞാന്‍ ഇല്ലാതിരുന്നതുകൊണ്ട് ബോറായിരുന്നോ&lt;br /&gt;അവന്‍: അല്ല. എന്റെ കല്യാണവും കഴിഞ്ഞു.&lt;br /&gt;അവള്‍: എന്ന്?&lt;br /&gt;അവന്‍: പെട്ടന്നായിരുന്നു.&lt;br /&gt;അവള്‍:ഉം&lt;br /&gt;അവന്‍: അന്നത്തെ എന്റെ മെയില്‍ ഡിലീറ്റ് ചെയ്തോ?&lt;br /&gt;അവള്‍ :ഉം. ആ മെയില്‍ ഒരു രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.&lt;br /&gt;അവന്‍: ഞാനും ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നു. ഉള്ളിലെ ഇഷ്ടം നേരത്തേ പറയേണ്ടതായിരുന്നു.&lt;br /&gt;അവള്‍: ഞാന്‍ സ്വപ്നം കണ്ട ജീവിതം അല്ല ഇപ്പോഴത്തേത്.&lt;br /&gt;അവന്‍: ഞാനും അങ്ങനെ തന്നെ ആണ്.&lt;br /&gt;അവള്‍:ഇപ്പോഴാണ് ശരിക്കും വിഷമം.&lt;br /&gt;അവന്‍: ഹസ് എവിടെ? എന്തു ചെയ്യുന്നു.&lt;br /&gt;അവള്‍: അതൊന്നും അറിഞ്ഞിട്ട് കാര്യമില്ല... പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല&lt;br /&gt;അവന്‍: അതെന്തേ?&lt;br /&gt;അവള്‍: ഞാന്‍ അതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്.&lt;br /&gt;അവന്‍:നിങ്ങളിപ്പോള്‍ ഒരുമിച്ചല്ലേ?&lt;br /&gt;അവള്‍: ആണ്. എല്ലാം അഭിനയം അല്ലേ?&lt;br /&gt;അവന്‍ : ഹും&lt;br /&gt;അവള്‍: ഇയാളുടെ ഭാര്യ എന്ത് ചെയ്യുന്നു?&lt;br /&gt;അവന്‍: ഞാനും അത് മറക്കാന്‍ ശ്രമിക്കുകയാണ്.&lt;br /&gt;അവള്‍: നമ്മള്‍ തുല്യ ദുഃഖിതരാണല്ലേ?&lt;br /&gt;അവന്‍: മറ്റുള്ളവരുടെ മുന്നില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്ത ദമ്പതികള്‍ ആണ്.&lt;br /&gt;അവള്‍: ഞങ്ങളും. അദ്ദേഹത്തിന്റെ മുന്നിലും ഞാന്‍ അഭിനയിക്കുകയാണ്.&lt;br /&gt;അവന്‍: ജീവിതം തന്നെ അഭിനയം അല്ലേ?&lt;br /&gt;അവള്‍: എല്ലാവരുടേയും ജീവിതം അഭിനയം അല്ലല്ലോ&lt;br /&gt;അവന്‍: ആയിരിക്കില്ല.&lt;br /&gt;അവള്‍: അല്പം പണിയുണ്ട്. പിന്നെ കാണാം.&lt;br /&gt;അവന്‍:ഞാന്‍ വിളിക്കാം&lt;br /&gt;അവള്‍:ശരി&lt;br /&gt;അവന്‍:ബൈ&lt;br /&gt;അവള്‍ : ബൈ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;മൂന്നു ദിവസത്തിനു മുമ്പ്&lt;/b&gt;&lt;br /&gt;അവന്‍: എന്തായി കാര്യങ്ങള്‍&lt;br /&gt;അവള്‍: എല്ലാം പഴയതുപോലെ തന്നെ.&lt;br /&gt;അവന്‍: മെയില്‍ വായിച്ചു. റിപ്ലൈ ഇട്ടിട്ടൂണ്ട്&lt;br /&gt;അവള്‍: കണ്ടു.&lt;br /&gt;അവന്‍: തീരുമാനം എടുക്കേണ്ടത് നമ്മളാണ്.&lt;br /&gt;അവള്‍: ഉം.... ഈ നാട്ടുകാരുടെ ചോദ്യമാ വയ്യാത്തത്.&lt;br /&gt;അവന്‍: അവര്‍ ചോദിക്കുന്നതിലും തെറ്റില്ല... ഞങ്ങളോടും ചോദിക്കാറുണ്ട് വിശേഷം ഒന്നും ആയില്ലേ എന്ന്&lt;br /&gt;അവള്‍: ഹും.&lt;br /&gt;അവന്‍: ഞാന്‍ ചോദിക്കുവാ.. വിശേഷം ആയില്ലേ?&lt;br /&gt;അവള്‍:ഇല്ല. അയാളെപ്പോലെ അരസികനായ ഒരുത്തന്റെ കുഞ്ഞിന്റെ അമ്മയാവാന്‍ എനിക്കുവയ്യ.&lt;br /&gt;അവന്‍: അതിനയാള്‍ സമ്മതിക്കുമോ?&lt;br /&gt;അവള്‍: അയാള്‍ക്കറിയില്ലല്ലോ ഞാനെന്താ ചെയ്യുന്നതന്ന്.&lt;br /&gt;അവന്‍:രഹസ്യമാണോ?&lt;br /&gt;അവള്‍:രഹസ്യം തന്നെ. പക്ഷേ നമുക്കിടയില്‍ ഇപ്പോള്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ലല്ലോ?&lt;br /&gt;അവന്‍:ഹും&lt;br /&gt;അവള്‍: നിങ്ങള്‍ക്കിതുവരെ വിശേഷം ആയില്ലേ?&lt;br /&gt;അവന്‍: ഇല്ല.അവളുടെ കുഞ്ഞിന്റെ അപ്പനായാല്‍ ഒരിക്കലും എനിക്ക് അവളില്‍ നിന്ന് രക്ഷപെടാന്‍ കഴിയില്ല.&lt;br /&gt;അവള്‍: ഭാര്യ അറിയാത്ത രഹസ്യം ആയിരിക്കുമല്ലോ?&lt;br /&gt;അവന്‍: അതെ.&lt;br /&gt;അവള്‍: ഈ ജന്മം ഇങ്ങനെ ജീവിച്ചു തീര്‍ക്കുക തന്നെ.&lt;br /&gt;അവന്‍: രക്ഷപെട്ടുകൂടേ?&lt;br /&gt;അവള്‍: എങ്ങോട്ട്?&lt;br /&gt;അവന്‍: അങ്ങോട്ടെങ്കിലും.&lt;br /&gt;അവള്‍: ഒരു രക്ഷകന്‍ അവതരിക്കുമോ?&lt;br /&gt;അവന്‍: ഞാന്‍ രക്ഷപെടുത്തിയാലോ?&lt;br /&gt;അവള്‍:രക്ഷപെടാന്‍ ശ്രമിക്കും&lt;br /&gt;അവന്‍: രക്ഷിക്കാന്‍ ഞാന്‍ തയ്യാര്‍&lt;br /&gt;അവള്‍: രക്ഷപെടാന്‍ ഞാനും തയ്യാര്‍.&lt;br /&gt;അവന്‍ : എന്റെ ഇഷ്ടം മൂന്നുമാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ മെയിലായി അറിയച്ചതല്ലേ.&lt;br /&gt;അവള്‍: അതിനു മറുപിടി അയിക്കുന്നതിനു മുമ്പുതന്നെ എന്റെ വിവാഹം ഉറച്ചു.&lt;br /&gt;അവന്‍: രണ്ടു ദിവസം മറുപിടി കാത്തിട്ടും മറുപിടി കിട്ടാതായപ്പോഴാണ് ഞാന്‍ മറ്റൊരു വിവാഹത്തിനു സമ്മതം മൂളിയത്.&lt;br /&gt;അവള്‍: കഴിഞ്ഞതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.&lt;br /&gt;അവന്‍: ഇനിയുള്ള വസന്തത്തില്‍ പൂക്കുന്ന പൂക്കള്‍ നമുക്കുള്ളതാണ്.&lt;br /&gt;അവള്‍: നമുക്കാ പൂക്കളിലെ തേന്‍ ഒരുമിച്ച് നുകരണം.&lt;br /&gt;അവന്‍: ഒരുത്തന്‍ വരുന്നുണ്ട്.. പിന്നെ കാണാം.&lt;br /&gt;അവള്‍: ഞാന്‍ വിളിക്കാം&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;രണ്ട് ദിവസത്തിനു മുമ്പ്&lt;/b&gt;&lt;br /&gt;അവന്‍: ഇപ്പോഴാ എത്തിയത്.&lt;br /&gt;അവള്‍: എനിക്കെന്തോ പേടി പോലെ.&lt;br /&gt;അവന്‍: എല്ലാം നമ്മള്‍ ഇന്നലെ പറഞ്ഞതല്ലേ?&lt;br /&gt;അവള്‍: എന്നാലും&lt;br /&gt;അവന്‍: വേണമെങ്കില്‍ ഇപ്പോള്‍ പിന്മാറാം&lt;br /&gt;അവള്‍: ഇല്ല. എനിക്ക് ജീവിക്കണം&lt;br /&gt;അവന്‍: ഞാനൊരു മെയില്‍ അയിച്ചിട്ടുണ്ട്. ഇന്ന് തന്നെ സാധനം വാങ്ങി വയ്ക്കണം.&lt;br /&gt;അവള്‍: അവര്‍ക്കെന്തെങ്കിലും സംശയം തോന്നുമോ?&lt;br /&gt;അവന്‍: ഇല്ല. ചെന്ന് വാങ്ങിയാല്‍ മതി.&lt;br /&gt;അവള്‍: തട്ടാനെ വിശ്വസിക്കാം&lt;br /&gt;അവന്‍:വിശ്വസിക്കാം.&lt;br /&gt;അവള്‍:ഇന്ന് നേരത്തെ ഇറങ്ങാം.&lt;br /&gt;അവന്‍:ആര്‍ക്കും ഒരും സംശയവും തോന്നരുത്. സ്വാഭാവികമായി തന്നെ പെരുമാറണം.&lt;br /&gt;അവള്‍: ഞാനും ഇപ്പോള്‍ കുറേ കള്ളത്തരങ്ങള്‍ ചെയ്യുകയല്ലേ... നിക്കാനും പഠിച്ചു പോയി.&lt;br /&gt;അവന്‍: ഹും.&lt;br /&gt;അവള്‍: ഇയാള്‍ക്ക് വിഷമം ഉണ്ടോ?&lt;br /&gt;അവന്‍ : ഇല്ല. ഞാനെല്ലാം തീരുമാനിച്ചതാണ്.&lt;br /&gt;അവള്‍: എന്തെങ്കിലും പ്രശ്നമുണ്ടായാല്‍... പിടിക്കപെട്ടാല്‍&lt;br /&gt;അവന്‍: കാത്തിരിക്കണം&lt;br /&gt;അവള്‍: ഞാന്‍ തയ്യാറാണ്.&lt;br /&gt;അവന്‍: ശരി.&lt;br /&gt;അവള്‍: ഞാനിറങ്ങുന്നു.&lt;br /&gt;അവന്‍:ബൈ&lt;br /&gt;അവള്‍:ഇനി നാളെ.ബൈ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഇന്നലെ&lt;/b&gt;&lt;br /&gt;അവന്‍:കിട്ടിയില്ലേ&lt;br /&gt;അവള്‍:ഉം&lt;br /&gt;അവന്‍:ഇന്നലെ എങ്ങനെയുണ്ടായിരുന്നു&lt;br /&gt;അവള്‍: എല്ലാം പതിവുപോലെതന്നെ.&lt;br /&gt;അവന്‍: എന്തെങ്കിലും സംശയം?&lt;br /&gt;അവള്‍: ആര്‍ക്കും ഇല്ല.&lt;br /&gt;അവന്‍: അപ്പോള്‍ നാളെമുതലുള്ള പ്രഭാതം നമുക്കാണ്.&lt;br /&gt;അവള്‍: ഞാനും അങ്ങനെ ആഗ്രഹിക്കുന്നു.&lt;br /&gt;അവന്‍: എന്താണ്  ചെയ്യേണ്ടതന്ന് ഓര്‍മ്മയുണ്ടല്ലോ?&lt;br /&gt;അവള്‍: അയാള്‍ കിടക്കാന്‍ നേരത്ത് പതിവുപോലെ കുടിക്കുന്ന പാലില്‍ സയനൈഡ് ചേര്‍ക്കുന്നു.&lt;br /&gt;അവന്‍:വായാഗ്രയും സയനൈഡും...!!!!&lt;br /&gt;അവള്‍:അവിടെന്താ ചെയ്യുന്നത്?&lt;br /&gt;അവന്‍:ഇതു തന്നെ സയനൈഡ്&lt;br /&gt;അവള്‍: ഐപില്‍ സയനൈഡ് !!!&lt;br /&gt;അവന്‍:ആലസ്യത്തോടെ കിടക്കുമ്പോള്‍ മരണം വരുന്നതറിയാതെയുള്ള ഉറക്കം.&lt;br /&gt;അവള്‍:ഒരിക്കലും ഉണരാനാവാത്ത ഉറക്കം.&lt;br /&gt;അവന്‍: ദുഃഖാ‍ചരണങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നു.&lt;br /&gt;അവള്‍:അതിനാണ് ഞാനും കാത്തിരിക്കുന്നത്.&lt;br /&gt;അവന്‍:അപ്പോള്‍ ശരി.&lt;br /&gt;അവള്‍: ശരി&lt;br /&gt;അവന്‍: പള്ളിയില്‍ പോകുന്നില്ലേ&lt;br /&gt;അവള്‍: പോകണം.&lt;br /&gt;അവന്‍: ആര്‍ക്കുവേണ്ടിയാ പ്രാര്‍ത്ഥിക്കുന്നത്.&lt;br /&gt;അവന്‍: നമുക്കു വേണ്ടി&lt;br /&gt;അവള്‍: ശരി... ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ട് കാണാം&lt;br /&gt;അവന്‍: ശരി.&lt;br /&gt;അവള്‍: ബൈ&lt;br /&gt;അവന്‍: ബൈ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;u&gt;ഇന്നത്തെ ഉച്ചപത്രത്തിലെ ആദ്യപേജില്‍ നിന്ന്&lt;/u&gt;&lt;/b&gt;&lt;br /&gt;&lt;b&gt;നവദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍&lt;/b&gt;&lt;br /&gt;&lt;div style="text-align: justify;"&gt;നവദമ്പതികള്‍ ആത്മഹത്യചെയ്ത നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തി. മൂന്ന് മാസത്തിനു മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം. സാമ്പത്തികമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ഇവര്‍ക്കു ഉണ്ടായിരുന്നില്ലന്ന് പറായുന്നു. ലൈംഗിംക ഉത്തേജക മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്നാണ് ആത്മഹത്യ  എന്നാണ് പ്രാഥമിക നിഗമനം.വിശദവിവരങ്ങള്‍ അറിവായിട്ടില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-2822782109875057102?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/2822782109875057102/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=2822782109875057102' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/2822782109875057102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/2822782109875057102'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2010/09/blog-post.html' title='ചാറ്റ് ഹിസ്റ്ററിയിലെ കൊലപാതകം'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_7H7pPeuW24o/TJIVWG8SjhI/AAAAAAAAChc/L-9i1oMH5XU/s72-c/12009.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-4224772241581342449</id><published>2010-08-20T09:29:00.008+05:30</published><updated>2010-08-20T09:47:42.698+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യം'/><title type='text'>മാവേലി വരുമോ??</title><content type='html'>&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാവേലി ആകെ കണ്‍ഫ്യൂഷനാ‍ണ്. എല്ലാ വര്‍ഷവും ഈ കണ്‍‌ഫ്യൂഷന്‍ ഉള്ളതാണ്. അവസാന നിമിഷം കന്‍ഫ്യൂഷന്‍ സോള്‍വ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്.പക്ഷേ ഈ വര്‍ഷത്തെ കണ്‍ഫ്യൂഷന്‍ ഒന്നന്നൊര കണ്‍ഫ്യ്യൂഷന്‍ ആണ്. വാമനനുമായിട്ടുള്ള &lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സന്ധികരാര്‍ അനുസരിച്ച് ഓണത്തിന് നാട്ടിലെത്തേണ്ടതാണ്. ഈ കരാര്‍ തന്നെയാണ് ഇപ്പൊള്‍ പ്രശ്നം. ആണവമെന്നും ആസിയാന്‍ എന്നും പറയുന്ന ഏതാണ്ടൊക്കെ കരാറുകള്‍ വിസ്മൃതീയിലായങ്കിലും സ്വാശ്രയ കരാര്‍,പാടകരാര്‍ ആണ് കേരളത്തിലിപ്പോള്‍ കരാര്‍. സമാര്‍ട്ട് സിറ്റി കരാറും മുല്ലപ്പെരിയാര്‍ കരാറൊക്കെ എവിടേപ്പോയോ ആവോ? എന്തോന്നാണാവോ ഈ ആസിയാന്‍ കരാറ്, സ്വാശ്രയ കാരാര്‍ ? അതെന്തെങ്കിലും ആവട്ടെ. ഈ പ്രാവിശ്യം എങ്ങനെ കേരളത്തില്‍ പോകണമെന്ന് ചിന്തിക്കാം എന്നു തന്നെ മഹാബലി ഉറപ്പിച്ചു. കേരളത്തിലിപ്പോള്‍ എല്ലാം റിയാലിറ്റി ആണ്. ഈ റിയാലിറ്റി ഷോകള്‍ക്ക് എന്തെങ്കിലും കരാറോ നിയമമോ ഉണ്ടോ? പാട്ടു പാടണമെങ്കില്‍ റിയാലിറ്റി, ചിരിക്കണമെങ്കില്‍ റിയാലിറ്റി ഡാന്‍സ് കളിക്കണമെങ്കില്‍ റിയാലിറ്റി. എന്തിന് തൊട്ടതിനും പിടിച്ചതിനും ഒക്കെ റിയാലിറ്റി. വന്ന് വന്ന് പെണ്‍പിള്ളാരുടെ കല്യാണം വരെ റിയാലിറ്റി ആയി. കല്യാണം കഴിഞ്ഞിട്ടുള്ള രാത്രികളും കൂടിയേ ഇനി റിയാലിറ്റി ആവാനുള്ളു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;img id="BLOGGER_PHOTO_ID_5507337121108480338" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 271px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_7H7pPeuW24o/TG397rn-UVI/AAAAAAAACHI/RqMXhD4btTg/s400/maveli+(1).jpg" border="0" /&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പാതാളത്തിലെ സാമ്പത്തിക പ്രതിസന്ധികൊണ്ട് മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ പോയാല്‍ മതിയെന്നാണ് പാതളവാസികളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം വരേയും മാവേലിയും പാരവാരങ്ങളും കൂടി ആയിരുന്നു കേരളത്തീല്‍ എത്തിയിരുന്നത്. മാവേലിയെ കേരളത്തിലിട്ട് കറക്കുന്ന ടൂറിസം വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ നല്‍കിയിരുന്നതാണ് ഇനി മുതല്‍ മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ വന്നാല്‍ മതിയന്ന്. കേരളത്തില്‍ മാവേലിയുടെ സുരക്ഷയ്ക്ക് വേണ്ടി കേരളപ്പോലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെന്ന് !! കേരളത്തീലെ പോലീസിനെക്കുറിച്ച് മാവേലിക്കും നല്ല മതിപ്പാണ്. വിദേശികളോടൊക്കെ എന്തൊരു സ്നേഹമാ കേരളാപോലീസിന് !. അല്ലങ്കില്‍ വിമാനത്താവളത്തില്‍ കന്നത്തിരവും പോലീസുകാരന്റെ മുതകത്ത് കയറി ഡാന്‍സും കളിച്ച ഒരു വിദേശിയെ എന്തു മാന്യമായിട്ടാ കേരളാപോലീസ് തിരിച്ചു കയറ്റി വിട്ടത്. ഇതിനെയാണല്ലോ അതിഥി ദേവോ ഭവഃ എന്ന് പറയുന്നത്. തമിഴ് നാട്ടില്‍ നിന്ന് പിടിക്കുന്ന പ്രതികളെ ഓടിക്കൊണ്ടിരിക്കൂന്ന വാനില്‍ ചാടിക്കയറി ചോദ്യം ചെയ്യാന്‍ തയ്യാറാവുന്നത് കേരള പോലീസല്ലാതെ വേറെ ആരാണ്. ദൈവ ഭക്തി മൂത്ത ഒരു പോലീസ് വഴി തെറ്റിപ്പോയ കുഞ്ഞാടുകളെ നല്ല കുഞ്ഞാടുകളാക്കാന്‍ ഗള്‍ഫിലൊക്കേ പോയി കറങ്ങുന്നതും കേരളത്തില്‍ മാത്രമാണ്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പാതാളത്തില്‍ പട്ടിണിയും പരവട്ടമാണങ്കിലും പാതാളവാസികള്‍ക്ക് മനസമധാനം ഉണ്ട്. മലയാളികള്‍ക്കും ‘ആ‘സമാധാനം ഉണ്ടാകുമായിരിക്കും. കേരളത്തിലെ ഖജനാനില്‍ കാശില്ലേ കാശില്ലേ എന്നാ പറയുന്നത്. ശരിക്ക് കേരളത്തില്‍ ‘കാശിന്’ കുറവുണ്ടോ? ടോട്ടല്‍4യു തട്ടിപ്പെന്ന് പറഞ്ഞ് ഏതാണ്ടൊരു തട്ടിപ്പ് നടത്തിയന്നും അവനെ പോലീസ് പിടിച്ചന്നും അവന്റെ കൈവശമുള്ള നൂറുകോടിക്ക് ഇതുവരെ അവകാശികള്‍ ചെന്നില്ലത്രെ!! ഓണത്തിനും ക്രിസ്തുമസിനും കോടികളുടെ മദ്യകച്ചവടം ആണ് നടകുന്നത്. ഒരു മലയാളി വര്‍ഷം ശരാശരി 1500 രൂപയ്ക്കാണ് മദ്യം കുടിക്കുന്നത്.ഇങ്ങനെ എന്തല്ലാമാണ് കേരളത്തില്‍ നടക്കുന്നത് ? മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ ചെന്നപ്പോള്‍ ഒരു മന്ത്രി വിമാനത്തില്‍ വച്ച് ഒരുത്തിയെ കയറിപിടിച്ചന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. കഴിഞ്ഞതിന്റെ മുമ്പിലത്തെ വര്‍ഷം കേരളത്തില്‍ പോയപ്പോള്‍ ആ മന്ത്രി പാട്ടുപാടി നടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വീണ്ടും അയാള്‍ മന്ത്രിയായിരിക്കുന്നു, ദേ ഈ വര്‍ഷം ആ മന്ത്രിയുടെ സ്ഥാനത്ത് വേറെ ഒരു മന്ത്രി ഇരിക്കുന്നു. ശ്ശൊ!! ഈ മലയാളികളെ കൊണ്ട് തോറ്റു!!!!&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അല്ലങ്കിലും ഈ മന്ത്രിമാര്‍ക്കൊക്കെ പണ്ടേ വില്ലന്‍ വേഷങ്ങളായിരുന്നു. രാജാവിനെ ചതിക്കുന്ന മന്ത്രി, നാട്ടില്‍ ഗുണ്ടായിസം കാണിക്കുന്ന മന്ത്രിപുത്രന്മാര്‍, കന്യകകളെ തട്ടികൊണ്ട് പോകുന്ന മന്ത്രി &lt;a href="http://4.bp.blogspot.com/_7H7pPeuW24o/TG3_TGAsjVI/AAAAAAAACHY/6s1S7e-2-fs/s1600/King-Mahabali.jpg"&gt;&lt;img id="BLOGGER_PHOTO_ID_5507338622840114514" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 242px; CURSOR: hand; HEIGHT: 320px" alt="" src="http://4.bp.blogspot.com/_7H7pPeuW24o/TG3_TGAsjVI/AAAAAAAACHY/6s1S7e-2-fs/s400/King-Mahabali.jpg" border="0" /&gt;&lt;/a&gt;പുത്രന്മാര്‍, ഖജനാവില്‍ നിന്ന് കൈയിട്ട് വാരുന്ന മന്ത്രിമാര്‍ .. ഇങ്ങനെ എന്തെല്ലാം വില്ലത്തരങ്ങളായിരുന്നു പണ്ടത്തെ മന്ത്രിമാര്‍ ചെയ്തു കൂട്ടിയിരുന്നത്. തന്റെ ഭരണകാലത്തും അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇങ്ങനെ കേട്ടിരുന്നു. ഏതായാലും പഴയ രാജ്യഭരണത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നും പലതരം മന്ത്രിക്കഥകള്‍ &lt;/span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്നുണ്ട്. വര്‍ഷം തോറും പ്രജകളെ കാണാന്‍ മാത്രമേ വാമനന്‍ അനുവാദം തന്നിട്ടുള്ളൂ. ഇനി വാമനനെ കാണുമ്പോള്‍ വാളെടുത്ത് വെട്ടാനുള്ള അനുവാദം കൂടി വാങ്ങണം. താനും കേരളത്തിലെ മുഖ്യമന്ത്രിയും ഇപ്പോള്‍ ഒരു പോലെയാ. താനാണങ്കില്‍ അധികാരവും സിംഹാസനവും പോയ രാജാവ്. മുഖ്യമന്ത്രിക്കാണങ്കില്‍ സിംഹാസനം മാത്രമേ ഇപ്പോള്‍ ഉള്ളു. അധികാരം ഇല്ല.തങ്ങള്‍ രണ്ടു പേരും അധികാരം പോയ രാജാക്കന്മാരാണ് !!!&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് മാവേലിക്ക് തോന്നി. ഇനി തലമണ്ടയ്ക്ക് കുറച്ച് വിശ്രമം കൊടുത്തിട്ടാവാം ചിന്തകള്‍. അല്ലങ്കില്‍ ചിന്തകള്‍ വഴിതെറ്റി കാടുകയറും. ഇനി കുറേ നേരം കേരളത്തില്‍ നിന്നുള്ള ന്യൂസ് ചാനലുകള്‍ കണ്ടുകളയാം. അതാവുമ്പോള്‍ ഒരു എന്റെ‌ര്‍‌ടെയ്ന്റ്‌മെന്റ് ഉണ്ട്. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നല്ല തമാശയുണ്ട്. ഈ വാര്‍ത്ത വായീക്കുന്നവന്മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ശ്വാസം വിട്ട് വെള്ളാം കുടിക്കാ‍നായിരിക്കും ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നത് .തുമ്മിയാല്‍ ഫ്ലാഷ് തുമ്മിയില്ലങ്കില്‍ ഫ്ലാഷ്,തുണിയെടുത്താല്‍ ഫ്ലാഷ് അടികൊണ്ടാല്‍ ഫ്ലാഷ് ഓടിയാല്‍ ഫ്ലാഷ് മിണ്ടിയാല്‍ ഫ്ലാഷ് മിണ്ടിയില്ലങ്കില്‍ ഫ്ലാഷ്, ആശുപത്ര്യില്‍ പോയാല്‍ ഫ്ലാഷ്, അമ്പലത്തില്‍ പോയാല്‍ ഫ്ലാഷ് ഇങ്ങനെ എന്തെല്ലാം ഫ്ലാഷ് ന്യൂസുകളാണ് കേരളത്തിലെ ചാനലുകളില്‍ വരുന്നത്. അല്ലങ്കില്‍ വാര്‍ത്താക്കാരെ മാത്രമായിട്ട് എന്തിനാ പറയുന്നത്. അല്ല... താനെന്തിനാണ് കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ച് ആലോചിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പാതാളത്തില്‍ ആകെ ബഹളമാണ്. ഇതുവരെ മാവേലിക്ക് കേരളത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല.മാവേലിഎന്തെങ്കിലും ഒന്നും പറഞ്ഞിട്ടുവേണ്ടേ ഒരുക്കങ്ങല്‍ തുടങ്ങാന്‍.ഒ രു ഐഡിയായും ഇല്ല്ലാതെ നടത്തുന്ന സ്റ്റാ(താ)ര്‍ സിംങ്ങറിലെജഡ്‌ജിയെപ്പോലെ വെറുതെയങ്ങ് ചവച്ചുകൊണ്ടിരിക്കുകയാണ് മാവേലി.ചവയൊന്നു നിര്‍ത്തിയിട്ടുവേണ്ടേ എന്തെങ്കിലും ഒന്നു പറയാന്‍.പാതാളവാസികള്‍ പലരും പോയി മാവേലിയെ മുഖം കാണിച്ചു.മുഖങ്ങള്‍ കണ്ടിട്ടും ചവയ്‌ക്കൊരു കുറവും വന്നില്ലന്നമാത്രമല്ല വായൊട്ടു തുറന്നതുമില്ല.നാളെ പൂരാടവും, അതുകഴിഞ്ഞ് ഉത്രാടവും കഴിഞ്ഞ് തിരുവോണനാളില്‍ നാട്ടിലോട്ട് വെറുതെയങ്ങ് ചെല്ലാന്‍ പറ്റുമോ?ആഭരണങ്ങളും രത്നകിരീടവും ഒക്കെവേണം.പണയത്തില്‍ വച്ചിരിക്കുന്ന ആഭരണങ്ങളും കിരീടവും പണയമെടുക്കാന്‍ തന്നെ നല്ലൊരു തുകവേണം.പാതാളത്തില്‍ കൃഷിയിറക്കാന്‍ ആഭരണവും കിരീടവും പണയം വച്ചതാണ്. കേരളത്തിലിപ്പോള്‍ പണയം വയ്ക്കുന്ന കടകള്‍ക്ക് പോലും പരസ്യവും ബ്രാന്‍ഡ് അംബാസിഡറും ഉള്ളകാലമാണ്. പണയം വച്ച കാശ് എടുക്കുന്നവന് കുറിയെടുത്ത് കാറ് വരെ കൊടുക്കുന്നുണ്ട് .കാലം തെറ്റിവന്ന മഴയില്‍ നെല്ലുമില്ല കിരീടവും ഇല്ല എന്ന അവസ്ഥയായി പാതാളത്തില്‍.പട്ടിണിയും‌പരിവട്ടവുമാണങ്കിലുംഇല്ലായ്‌മ വെളിയില്‍ കാണിക്കാന്‍ പറ്റുമോ?ആനമെലിഞ്ഞാലും ആരും അതിനെ തൊഴുത്തില്‍ കെട്ടാറില്ലല്ലോ?&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കേരളത്തിലാണങ്കില്‍ ഓണാഘോഷവും ടൂറിസവാരവും പായിസ്സമേളയും ഒക്കെതുടങ്ങുകയും ചെയ്തു.ഏതായാലും കേരളത്തില്‍ പോകാതിരിക്കാന്‍മാവേലിക്ക് പറ്റത്തില്ല.പണ്ട് വാമനനുമായി ഉണ്ടാക്കിയ കാരാറനുസരിച്ച് ആണ്ടില്‍ ഒരു പ്രാവിശ്യം പ്രജകളെ കാണാന്‍ പോകാമെന്നാണ്.ഈവര്‍ഷം പോകേണ്ടാ എന്ന് വച്ചാ‍ല്‍ അത് കരാര്‍ ലംഘനമാകും.കരാര്‍ ലംഘിച്ചാല്‍ കരാറ് തന്നെ ഇല്ലാതെയാകും.പിന്നെ തനിക്ക് എന്നെങ്കിലുംരണ്ട് കാശ്‌വരുന്ന സമയത്ത് പ്രജകളെ കാണാമെന്ന് വച്ചാല്‍ അത് നടക്കത്തില്ല.അതുകൊണ്ട് എവിടെ നിന്നെങ്കിലും വട്ടിപ്പലിശയ്ക്ക് പണംവങ്ങി പണയത്തിലിരിക്കുന്ന അടയാഭരണങ്ങള്‍ എടുത്തുകൊണ്ട് നാട്ടില്‍ പോകാം.തിരിച്ചുവരുമ്പോള്‍ വീണ്ടും പണയത്തിനുവച്ച് വട്ടിക്കാരന്റെകടംതീര്‍ക്കാം.കിരീടവും ആഭരണങ്ങളും ഇല്ലാതെചെന്നാല്‍ തന്നെ ഒറ്റൊഅരുത്തനും തിരിഞ്ഞുനോക്കത്തില്ല.അല്ലങ്കില്‍ തന്നെ താനിപ്പോള്‍കേരളത്തിന് ഒരു അധികപറ്റാണ്.തന്റെ പേരില്‍ മൂന്നാലുദിവസം അവിധിയും ബോണസും കിട്ടും എന്നതുകൊണ്ടുമാത്രമാണ് തന്നെ ആളുകള്‍ സഹിക്കുന്നത്.&lt;a href="http://3.bp.blogspot.com/_7H7pPeuW24o/TG3-hplZT1I/AAAAAAAACHQ/cBhjOKJ9sCk/s1600/Maveli.jpg"&gt;&lt;img id="BLOGGER_PHOTO_ID_5507337773395824466" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 207px; CURSOR: hand; HEIGHT: 400px" alt="" src="http://3.bp.blogspot.com/_7H7pPeuW24o/TG3-hplZT1I/AAAAAAAACHQ/cBhjOKJ9sCk/s400/Maveli.jpg" border="0" /&gt;&lt;/a&gt;ഏതായാലും കേരളത്തിലേക്ക് പോവുകതന്നെ.മാവേലിയുടെ ഉത്തരവ് കിട്ടേണ്ട താമസം പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മഹാബലി പാ‍താളകണ്ണാ‍ടിയില്‍ ചെന്നൊന്നു നോക്കി. തന്നെ കണ്ടാല്‍ മഹാബലി ആണന്ന് ആരെങ്കിലും പറയുമോ? കേരളത്തിലുള്ളവര്‍ കാത്തിരിക്കുന്നത് കുടവയറുള്ള മാവേലിയെ ആണ്. തനിക്കാണങ്കില്‍ പണ്ടും ഇന്നും കുടവയറില്ല. അല്ലങ്കില്‍ തന്നെ കേരളത്തിലുള്ളവര്‍ക്കൊന്നു ചിന്തിച്ചു കൂടേ നാട്ടിലെ ഏതെങ്കിലും രാജാവിന് കുടവയറുണ്ടായിട്ടുണ്ടോ? ഇത്രയും കുടവയര്‍ വച്ചോണ്ട് നടക്കാന്‍ തനിക്കെന്താ കേരളാപ്പോലീസിലാണോ ജോലി? കുടവയര്‍ ഉണ്ടങ്കില്‍ മാത്രമേ മഹാബലിയായി തന്നെ ആളുകള്‍ കാണത്തുള്ളു. കുടവയറില്ലാത്തത് വേണമെങ്കില്‍ കിരീടത്തില്‍ അഡ്ജിസ്റ്റ് ചെയ്യാം. പക്ഷേ അതിനിപ്പോള്‍ പാതാളത്തിലാണങ്കില്‍ ഒരു കിരീടം പോലും എടുക്കാനില്ല. കടം എടുക്കാമെന്ന് വെച്ചാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം പാതാളത്തിലുള്ള എല്ലാ ബ്ലേഡുകാരും കട്ടയും പടവും മടക്കുകയും ചെയ്തു. ഇനി ആകെ രക്ഷ മാന്നാര്‍ മത്തായിയുടെ ഉര്‍വ്വശി തീയേറ്റേഴ്സാണ്. ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിരീടവും ചെങ്കോലും വാടകയ്ക്കെടുക്കാന്‍ മാവേലി ഉത്തരവിട്ടു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കിരീടവും ആഭരണങ്ങളും ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ല. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെയെങ്ങനെ ആളുകള്‍ തിരിച്ചറിയും?? ചിങ്ങം ആയിക്കഴി ഞ്ഞാല്‍ കേരളത്തിലാകെ ഡ്യൂപ്ലിക്കേറ്റ് മാവേലികളാണ്. തുണിക്കടയ്ക്ക് പട്ടുടുത്ത മാവേലി , സ്വര്‍ണ്ണക്കടയ്ക്കാണങ്കില്‍ പത്തുനൂറ് പവനിട്ട് തിളങ്ങുന്ന മാവേലി ,ടിവിക്കടയ്ക്ക് പ്ലാസ്മടിവി കൈയ്യെലെടുത്ത മാവേലി, വണ്ടിക്കടയ്ക്ക് കാറോടിക്കുന്ന മാവേലി തുടങ്ങി പത്തുനൂറ് ടൈപ്പ് മാവേലിയുണ്ട്. ഈ മാവേലികള്‍ക്കിടയില്‍ ഒറിജിനല്‍ മാവേലിയായ താന്‍ ചെന്നാല്‍ ആളുകള്‍ തിരിച്ചറിയുമോ? ഏതായാലും കേരളത്തില്‍ വരെ പോയി നോക്കാം. ആളുകള്‍ തിര്‍ച്ചറിഞ്ഞില്ലങ്കില്‍ അത്രയും നല്ലത് , തന്റെ പ്രജകളായിരുന്നവരുടെ സുഖദുഃഖങ്ങള്‍ ശരിക്ക് മനസിലാവുമല്ലോ? തിരുവോണത്തിന് ഇനി മൂന്ന് ദിവസംകൂടിയേ ഉള്ളു. ഏതായാലും തിരുവോണത്തിന് റിയാലിറ്റി ഷോകളൊന്നും ഇല്ലാത്താത് നന്നായി. അതുണ്ടായിരുന്നങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി മിനുക്കിയെടുത്ത മലയാളത്തെ ‘അവതാരങ്ങള്‍’എല്ലാം കൂടി കൊന്നു കൊലവിളിക്കുന്നതു കാണേണ്ടിവന്നേനെ. തിയേറ്ററില്‍ മൂന്നു മണിക്കൂര്‍ ഉള്ള സിനിമ തിരുവോണത്തില്‍ ടിവിയില്‍ വരുമ്പോള്‍ പത്തുമണിക്കൂറാവും. ഹൊ!!! അതെല്ലാം ഇരുന്ന് കാണുന്ന മലയാളികളേ സമ്മതിക്കണം.&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മാവേലിയുടെ പാതാള കവടിക്കാരന്‍ എത്തി കവടി നിരത്തി കേരളത്തിലേക്ക് പോകാനുള്ള സമയം കുറിച്ചു.സമയം കുറിച്ചതിന് പണംലഭിച്ചിട്ടും കവടിക്കാരന്റെ മുഖത്തൊരു തെളിച്ചം വന്നില്ല.”യാത്രയ്ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ കവടിക്കാരാ?”മാവേലിചോദിച്ചു.“കവടിയില്‍ പ്രശ്നങ്ങളൊന്നുംതെളിയുന്നില്ല തിരുമനസ്സേ..പക്ഷേ...” “എന്താണൊരു പക്ഷേ..????” “തിരുമനസ്സിനറിയാമല്ലോ കേരളത്തില്‍എപ്പോഴാ ,എങ്ങനയാ ഹര്‍ത്താല്‍ വരുന്നതന്ന് അറിയാന്‍ പറ്റത്തില്ലല്ലോ..ഈശ്വരനുപോലും ഇപ്പോള്‍ നിശ്ചയമില്ലാത്തത് കേരളത്തിലെഹര്‍ത്താലിന്റെ കാര്യത്തിലാ...”കവടിക്കാരന്‍ പറഞ്ഞപ്പോഴാണ് തന്റെ യാത്രയ്ക്ക് അങ്ങനെയൊരു തടസ്സം ഉണ്ടാകാം എന്ന് മാവേലിഓര്‍ത്തത്.ഏതായാലും ഹര്‍ത്താലാണന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഭംഗം ഒന്നും വരുത്തേണ്ടാ..മോട്ടോര്‍ സൈക്കിളില്‍ പോയിട്ട്ആണങ്കിലും തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കണം.കിരീടം വയ്ക്കുന്ന താന്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ പോലീസ് പിടിക്കുമോ എന്ന്ആശങ്കമാത്രമേ മാവേലിക്ക് ഉണ്ടായിരുന്നുള്ളു.തന്നെ ഒരു ടൂറിസ്റ്റ് ആയി കണക്കാക്കണമന്ന് പറഞ്ഞ് മാവേലി ടൂറിസം‌മന്ത്രിക്ക് ഒരു ഫാക്സ്ചെയ്തു.(ഓണം കൊണ്ട് നാലുകാശ് ഉണ്ടാക്കുന്നത് ടൂറിസം വകുപ്പ് ആണല്ലോ?).ടൂറിസ്റ്റുകളെ ഹര്‍ത്താലോ പണിമുടക്കോ ബാധിക്കുകയില്ലന്ന്ടൂറിസംവകുപ്പ് മന്ത്രിപറഞ്ഞത് മാവേലിക്ക് ഒരു ഓര്‍മ്മയുണ്ടായിരുന്നു.ഫാക്സ് അയച്ചതിനുശേഷം ടിവി വച്ചപ്പോള്‍ അതാവരുന്നു ഞെട്ടിക്കുന്ന വാര്‍ത്തപണിമുടക്കുകാര്‍ വിദേശടൂറിസ്റ്റുകാരുടെ ഹൌസ്‌ബോട്ട് നടുകായലില്‍ കെട്ടിയിട്ടന്ന്.സ്വന്തം കുഴിതോണ്ടോന്‍ മലയാളികളെക്കാള്‍ മിടുക്കര്‍ ആരുമില്ലന്ന് ഒരുക്കല്‍ക്കൂടി മലയാളികള്‍ തെളിയിച്ചുവെന്ന് മാവേലി ചിന്തിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;തന്റെ പ്രജകളെ കാണാന്‍ വെറുതെയങ്ങ് കൈയും വീശിയങ്ങ് ചെല്ലാന്‍ പറ്റുമോ?എന്തെങ്കിലും ആര്‍ക്കെങ്കിലും ഒക്കെ ഓണസമ്മാനം നല്‍കേണ്ടതല്ലേ?ഓണസമ്മാനമായി എന്ത് കൊടുക്കണം എന്ന് മാവേലി ചിന്തിച്ചു.കേരളത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീപിടിച്ച വിലയാണന്നാ പറയുന്നത്.പെട്രോളിന്റെ വിലകൂട്ടിയതുകൊണ്ടാണ് സാധനങ്ങള്‍ക്ക് വിലകൂടുന്നതന്ന് മന്ത്രിമാര്‍ പറയുന്നുണ്ട്.അപ്പോള്‍ പാലിനും വൈദ്യുതിക്കുംവിലകൂട്ടിയത് എന്തികൊണ്ടായിരിക്കും?മാവേലി ചിന്തിച്ചു.കേരളത്തിലെ കാര്യങ്ങളും പാതാളത്തിലെ ധനകാര്യവും ചിന്തകള്‍‌കൊണ്ട് അളക്കാനുംമനസ്സിലാക്കാനും പാടാണ്.അതു രണ്ടും ഒന്നും മനസ്സിലാക്കി എടുക്കണമെങ്കില്‍ പെടാപ്പാടുതന്നെ പെടണം.ചന്തയില്‍ ഒരുകിലോ പാവയ്ക്കായിക്ക്അമ്പതുരൂപയാണ്.പയറിനാണങ്കില്‍ നാല്പതും.അതുകൊണ്ട് പാതാളകൊട്ടാരത്തില്‍ ഇപ്പോള്‍ മൂന്നുനേരവും കഞ്ഞിയും പപ്പടം ചുട്ടതുമാണ്.അമേരിക്കയുടെ സാമ്പത്തികമാന്ദ്യം പാതാളത്തേയും ബാധിച്ചോ?അമേരിക്കയുടെ പുത്തന്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഫലമായിട്ടാ‍ണോഈ വിലക്കയറ്റം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അമേരിക്കയ്ക്ക് ഇതല്ലാതെ വേറെ പണിയൊന്നും ഇല്ല്ലേ എന്നും മാവേലി ചിന്തിച്ചു.കേരളത്തിലാണങ്കില്‍ അരിയാണങ്കില്‍ കണികാണാനും ഇല്ല.തമിഴന്റെ ലോറി വന്നില്ലങ്കില്‍ കേരളം പട്ടണിയിലാണ്.തന്റെ നാടിന് വന്ന വികസനം.!! അരിക്ക് പോലുംമറ്റുള്ളവന്റെ മുന്നില്‍ കൈ നീട്ടുന്നവര്‍‍.!!!!!!!!!!!&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പാതാളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഫാക്സ് എത്തി.മാവേലിക്ക് ബോംബ് ഭീക്ഷണി ലഭിച്ചതിനാല്‍ യാത്രമാറ്റിവയ്ക്കണമെന്നുംഅല്ലങ്കില്‍ സ്വന്തം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെങ്കില്‍ കേരളം സന്ദര്‍ശിക്കാം.ജീവനുംസ്വത്തിനും കേരളസര്‍ക്കാര്‍ ഉത്തരവാദികള്‍ അല്ല.Zക്യാറ്റഗറി സംരക്ഷണം ലഭിക്കാവുന്ന മാവേലിക്ക് ഈ പ്രാവിശ്യം ബ്ലാക്ക് ക്യാറ്റുകളുടെസംരക്ഷണം ഉറപ്പ് നല്‍കാന്‍ പറ്റുകയില്ല.ഫാക്സ് വായിച്ചിട്ടും മാവേലി തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല.പണ്ടേ വാക്ക് മാറാത്തവന്‍ ആണല്ലോമാവേലി.അതുകൊണ്ടാണല്ലോ വാമനന് ചവിട്ടാന്‍ തന്റെ തലതന്നെ കാണിച്ച് കൊടുത്തത്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മാവേലി പാതാളമന്ത്രിസഭവിളിച്ചുകൂട്ടി.ആഭ്യന്തരവകുപ്പിന്റെ ഫാക്സ് അവര്‍ അടിയന്തരമായി ചര്‍ച്ചചെയ്തു.മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന പാതാളത്തിന്മാവേലിയുടെ കൂടെ അംഗരക്ഷകരെ അയിക്കാന്‍ ഒരുവഴിയുംപരഗതിയും ഇല്ല.മാവേലിയെ തനിയെ അയക്കാനും വയ്യ.മാവേലിക്ക് എന്തങ്കിലുംസംഭവിച്ചാല്‍ പാതാളത്തില്‍ വിവരം അറിയിക്കാന്‍ ഒരാളെങ്കിലും കൂടെ വേണമല്ലോ...മാവേലിയുടെ കൂടെ പാതാളത്തിലെ അഡ്മിനിസ്‌ട്രേഷന്‍മാനേജര്‍ നാണിയമ്മയെക്കൂടി കേരളത്തിലേക്ക് വിടാന്‍ പാതാളമന്ത്രിസഭ തീരുമാനിച്ചു പിരിഞ്ഞു.നാണിത്തള്ളയുടെ യാത്രാരേഖകള്‍ പെട്ടന്ന്ശരിയാക്കി.നാണിത്തള്ള വേഗം യാത്രയ്ക്ക് ആവിശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.കേരളത്തില്‍ നിന്ന് അടുത്ത വാര്‍ത്തയെത്തി.കേരളത്തില്‍ പരക്കെമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്.ഓലക്കുടയും‌കൊണ്ട് വന്നിട്ട് ഒരു കാര്യവും ഇല്ല.ഇനി ശീലക്കുടയ്ക്ക് എവിടെ നിന്ന് കടം വാങ്ങും എന്ന് മാവേലിമന്ത്രിസഭയ്ക്ക് ഒരു പിടിയുംകിട്ടിയില്ല.കാലാവസ്ഥവകുപ്പുമായി ബന്ധപ്പെട്ട് മഴതുടരുമോ എന്നറിയാന്‍ അവര്‍ തീരുമാനിച്ചതനുസരിച്ച് കാലാവസ്ഥാവകുപ്പുമായി ഫോണില്‍ബന്ധപ്പെട്ടു.“കാര്‍‌മേഘം വന്നാല്‍ മഴപെയ്യും കാര്‍മേഘം നിറഞ്ഞില്ലങ്കില്‍ മഴപെയ്യത്തില്ല.മഴക്കോള്‍ ഇല്ലങ്കില്‍ മേഘാവൃതമായ ആകാശവുംമഴക്കോള്‍ ആണങ്കില്‍ കാര്‍മേഘാവൃതമായ ആകാശവും ആയിരിക്കും.കാറ്റടിക്കാനും അടിക്കാതിരിക്കാനും സാധ്യതയുണ്ട്”.ഇതായിരുന്നുകാലാവസ്ഥാവകുപ്പിന്റെ നിലപാട്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മാവേലി ഒരുങ്ങി കുട്ടപ്പനായിട്ടിരുന്നു.ഒരു വര്‍ഷത്തിനുശേഷം തന്റെ പ്രജകളെ കാണാന്‍ പോവുകയാണ്.മലയാളിക്ക് ഇപ്പോള്‍ എന്തെല്ലാംമാറ്റം വന്നിട്ടുണ്ടാവും.ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നാണിത്തള്ള കയറിവന്നു.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായന്ന് പറയാന്‍ വന്നതാണവര്‍.നാണിത്തള്ളയുടെ വസ്ത്രധാരണം കണ്ട മാവേലി പൊട്ടിത്തെറിച്ചു.സെറ്റ് സാരിക്ക് പകരം ടൈറ്റ്ജീന്‍സും ടീഷര്‍ട്ടും.മര്യാദയ്ക്ക് വസ്ത്രം ഇട്ടോട്ട്നടന്നിട്ട് കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് തിരക്കിനിടയില്‍ രക്ഷയില്ല.അപ്പോള്‍ നാണിത്തള്ള ഈ ഡ്രസ്സ് ഇട്ടോണ്ട് ഓണത്തിരക്കിലങ്ങാണം പെട്ട് പോയാല്‍ചാനലുകാരായി,പോലീസായി,തെളുവെടുപ്പായി.......മാവേലിയുടെ കോപം ഒന്ന് തണുത്തപ്പോള്‍ നാണിത്തള്ള താന്‍ എന്തുകൊണ്ട് സാരിയുടുത്തില്ലഎന്ന് പറഞ്ഞു.കേരളത്തില്‍ എത്തുമ്പോള്‍ വല്ല ഹര്‍ത്താലങ്ങാണം കയറിവന്നാല്‍ യാത്രയ്ക്ക് ബൈക്കുകളാണ് ശരണം. സാരിയുടുത്തുകൊണ്ട് ബൈക്കുകളുടെ പുറകില്‍ ഇരുന്നുള്ള യാത്ര ഭയങ്കര പാടാണ്. .അതുകൊണ്ടാണ് താന്‍ ടീഷര്‍ട്ടുംജീന്‍സും ഇട്ടിരിക്കുന്നത്.ഒരു നീക്ക്‍പോക്കിന് മാവേലിയും തയ്യാറായി.ഒരു ഷാളുംകൂടി നാണിത്തള്ള ഇടണം.ഷാളില്ലാത്തതാണ് കേരളത്തിലിപ്പോള്‍ഫാഷനെന്ന്‍ നാളിത്തള്ള പറഞ്ഞുനോക്കിയെങ്കിലും മാവേലി കുലുങ്ങിയില്ല.അവസാനം മനസ്സില്ലാമനസ്സോടെ ഷാളിടാന്‍ നാണിത്തള്ള സമ്മതിച്ചു.&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മാവേലിക്കും നാണിത്തള്ളയ്ക്കും പാതാളവാസികള്‍ യാത്രയയപ്പ് നല്‍കാനായികൂടി.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. യാത്രയയപ്പ്കഴിഞ്ഞയുടനെ കേരളത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത് എത്തി. പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്ന പ്രവേശന കാവാടത്തില്‍ മാവേലിയെ തട്ടിക്കോണ്ടു പോകാന്‍ ചാനലുകാര്‍ ഓബി വാനുകളും ഗുണ്ടകളുമായി കാത്തു നില്‍ക്കുന്നു. മാവേലിയെ ആദ്യം തങ്ങളുടെ ചാനലിലെ ന്യൂസ് മണിക്കൂറില്‍ പങ്കെടുപ്പിക്കാനാണ് അവര്‍ കാത്തു നില്‍ക്കുന്നത്. ഓണനാളുകളില്‍ സിനിമയും സിനിമാക്കാരുടെ കൊഞ്ചലും കാണിച്ച് കാണിച്ച് ജനങ്ങളെ വീടിന് വെളിയില്‍ ഇറക്കാതാക്കിയിട്ട് ഇപ്പോള്‍ തന്നെ തട്ടിക്കൊണ്ട് പോയി ചാനലില്‍ ഇരുത്തി റേറ്റിംങ്ങ് കൂട്ടാന്‍ അവന്മാര്‍ കാത്തു നില്‍ക്കുന്നുവെന്ന്. തന്റെ പ്രജകളുടെ സന്തോഷം കാണാന്‍ യാത്രതിരിക്കാന്‍ തയ്യാ‍റായി നിന്ന മാവേലി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി.എന്തുചെയ്യണമെന്ന് അറിയാതെ പാതാളവാസികള്‍ നിന്നു. പണ്ട് ആവിശ്യത്തിന് ആലോചനയില്ലാതെ എടുത്തുചാടിയപ്പോള്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിപെട്ടവനാണ് മാവേലി. ഭൂമിയെക്കാളും താണ് പാതാളത്തോളം താഴ്ന്നവനാണ് മഹാബലി. ഇനി ഒരിക്കല്‍ കൂടി ചവിട്ടി താഴ്‌ത്തപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. &lt;strong&gt;&lt;span style="color:#990000;"&gt;എന്തായിരിക്കും അദ്ദേഹം തീരുമാനിക്കുക. തന്റെ പ്രജകളെ കാണാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ ????? മഹാബലി കേരളത്തിലേക്ക് വരില്ലേ???&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span style="font-size:85%;color:#999999;"&gt;&lt;/span&gt;&lt;/div&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span style="font-size:85%;color:#999999;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="TEXT-ALIGN: justify" align="justify"&gt;&lt;span style="font-size:85%;color:#999999;"&gt;(പഴയ രണ്ടു പോസ്റ്റുകള്‍ വെട്ടി തിരുകി മായിച്ച് കൂട്ടിച്ചേര്‍ത്ത് എഴുതിയതാണ് ഈ പോസ്റ്റ്. ചിത്രങ്ങള്‍ ഗൂഗിള്‍ സംഭാവനയായി തന്നതാണ്.)&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-4224772241581342449?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/4224772241581342449/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=4224772241581342449' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/4224772241581342449'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/4224772241581342449'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2010/08/blog-post_20.html' title='മാവേലി വരുമോ??'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_7H7pPeuW24o/TG397rn-UVI/AAAAAAAACHI/RqMXhD4btTg/s72-c/maveli+(1).jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-1197255589048984565</id><published>2010-08-09T18:06:00.003+05:30</published><updated>2010-08-09T18:21:07.612+05:30</updated><title type='text'>ഒരു അവിവാഹിതന്റെ വ്യഥകള്‍</title><content type='html'>&lt;div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അതിരാവിലെ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായി കണ്ണാടിയുടെ മുന്നില്‍ നിന്ന് തലചീകുമ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്. തലയില്‍ എന്തോ വെളുത്തിരിക്കുന്നു. പൌഡര്‍ ഇടാത്തതുകൊണ്ട് പൌഡര്‍ ആകാന്‍ വഴിയില്ല. കണ്‍പോള വലിച്ചു തുറന്ന് തലമൊത്തത്തില്‍ ഒന്ന് സ്കാന്‍ ചെയ്തെടുത്തപ്പോള്‍ തലയില്‍ നിന്നുള്ള ആ വെള്ളകളെ കണ്ണുപിടിച്ചെടുത്തു. തലമുടി വെളുത്തു തുടങ്ങിയിരിക്കുന്നു. താന്‍ തെക്കുവടക്കുനടന്ന് കുടുംബം വെളുപ്പിക്കുന്നു എന്ന പരാതി കുടുംബക്കാര്‍ നാഴികയ്ക്ക് നാല്പതുവട്ടം തന്നോട് പരാതിപറയാറുണ്ട്. തന്റെ തമുടി വെളുത്തുതുടങ്ങിയിരിക്കൂന്നു എന്നു താന്‍ ആരോട് പരാതി പറയും. വര്‍ഷങ്ങള്‍ക്ക് മുമ്പേ തലതെളിയാന്‍ തുടങ്ങിയതാണ്. തലതെളിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ തലേവര ഇന്നല്ലങ്കില്‍ നാളെ തെളിയുമെന്ന് കരുതിയെങ്കിലും ഉച്ചി തെളിഞ്ഞതല്ലാതെ തലേവരയുടെ വിദൂരദൃശ്യം പോലും തെളിഞ്ഞില്ല. ആ തെളിയല്‍ പോരാഞ്ഞിട്ട് ഇപ്പോള്‍ ഉള്ള തലമുടി വെളുത്തും തുടങ്ങിയിരിക്കുന്നു. ഭാഗ്യനര എന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാമെങ്കിലും ആ പിടിച്ചു നില്‍ക്കല്‍ ഇന്നിംങ്ങ്സ് തോല്‍‌വി ഒഴിവാക്കാന്‍ ആശിഷ നെഹ്‌റ ഇരുപതോവര്‍ ബാറ്റ് ചെയ്യുന്നതിനെക്കാള്‍ പരിതാപകരമായിരിക്കും. ഏതായാലും തന്റെ ആവിശ്യം വീട്ടുകാരോട് പറഞ്ഞേ പറ്റൂ. താനിനി ഇങ്ങനെ പുറനിറഞ്ഞ് നില്‍ക്കുന്നത് സമൂഹത്തോടുതന്നെ ചെയ്യുന്ന വലിയ അനീതി ആയിരിക്കും.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;തനിക്ക് കെട്ടാന്‍ പ്രായമായന്ന് വീട്ടുകാരോട് എങ്ങനെയാണ് ഒന്ന് പറയുക. പെണ്‍പിള്ളാരാണങ്കില്‍ സാരി ഉടുത്ത് അമ്മയുടെ മുന്നില്‍ ചെന്ന് നിന്ന് “അമ്മേ ഈ സാരി ഉടുത്തിട്ട് ഞാനങ്ങ് വലിയ പെണ്ണാണന്ന് തോന്നുന്നു“ എന്നോ സാരി ഉടുത്ത് പുറത്ത് പോയതിനു ശേഷം തിരിച്ചു വന്നിട്ട് അമ്മയൊട് “ അമ്മേ, അങ്ങേലെ ചേച്ചി പറയുകയാ നിന്നെ ഇപ്പോള്‍ കണ്ടാല്‍ കെട്ടിക്കാറായ പെണ്ണിനെപോലുണ്ടന്ന്” എന്നൊക്കെ പറഞ്ഞ് അമ്മയുടെ മനസില്‍ തോ കോരി ഇടാമായിരുന്നു. ഒരാണെങ്ങനെയാണ് എന്നെ ഒന്ന് കെട്ടിക്കോ എന്നോ എനിക്ക് കല്യാണം കഴിക്കണം എന്നക്കയോ പറയുന്നത്. “അമ്മേ എന്റെ ജാതകം എന്തിയേ” എന്നൊക്കെ ചോദിച്ച് ഒരു സിഗനല്‍ നല്‍കാമായിരുന്നു എങ്കിലും ജാതകം ഇല്ലാത്ത താനെങ്ങനെ ജാ‍തകം ചോദിക്കും. തലയില്‍ വീണ വെള്ളവരയെ ഇന്ന് കണ്മഷി കൊണ്ടോ കരി കൊണ്ടോ അഡ്ജസ്റ്റ് ചെയ്യാമെങ്കിലും കുറച്ചു നാള്‍ കഴിയുമ്പോള്‍ കരി ഓയില്‍ തന്നെ വേണ്ടി വരും. കരി ഓയിലിനും കറുപ്പിക്കാന്‍ ഒരു പരിധി ഒക്കെ കാണില്ലേ? എനിക്ക് കല്യാണം കഴിക്കണം എന്ന് നേരിട്ട് വീട്ടില്‍ പറയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഒരാളുടെ സഹായം തേടിയേ പറ്റൂ. എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാം. അടുക്കളയില്‍ നിന്ന് ഒരു കരികഷ്ണം എടുത്ത് തലയിലെ വെളുപ്പിനെ കറുപ്പാക്കി ജോലിക്കിറങ്ങി. താനിനി ജോലി ചെയ്തില്ലന്ന് പറഞ്ഞ് സൂര്യനങ്ങാണം അസ്തമിക്കാതിരുന്നാലോ???&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ബസ്സ്റ്റോപ്പില്‍ ബസ് കയറാനായി നില്‍ക്കുമ്പോള്‍ സാവിത്രിചേച്ചി എത്തി. ചേച്ചി ഈ നാട്ടില്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ചേച്ചി വരുന്ന വഴിക്കേ ചിരിച്ചു കാണിച്ചു. ചിരിയില്‍ പലതും നേടാം എന്നുള്ളതുകൊണ്ട് വെറുതെ ഒരു ചിരി ചേച്ചിക്ക് കൊടുത്തു. ആ ചിരിയില്‍ സംതൃപ്‌തയായ ചേച്ചി എന്തെങ്കിലും വരം ചോദിച്ചോളൂ എന്ന് ചോദിച്ചാല്‍...... ചേച്ചിവഴി അമ്മയെ ആവിശ്യം അറിയിക്കാം. ലോക്കല്‍ കമ്മറ്റി വഴി ജില്ലാകമ്മിറ്റിവഴി അങ്ങ് ഹൈക്കമാന്‍ഡില്‍ കാര്യം എത്തിക്കോളും. ചേച്ചിയെ എങ്ങനെ ഇതില്‍ ഉള്‍പ്പെടുത്താം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേ ചേച്ചി അടുത്തെത്തി.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ജോലിയൊക്കെയായി അല്ലിയോ?”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ആയി ചേച്ചി”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എത്രനാളായി...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അഞ്ചാറുമാസമായി...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഞാനറിഞ്ഞില്ല മോനേ നിനക്ക് ജോലി കിട്ടിയത്. ഇന്നലെ വീട്ടിലെ പിള്ളാരു പറഞ്ഞപ്പോഴാ ഞാനറിഞ്ഞത്...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ജോലി കിട്ടിയത് ഞാനാരോടും പറഞ്ഞില്ല ചേച്ചി”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ജോലിയൊക്കെ ആയില്ലിയോ? അപ്പോള്‍ എങ്ങനാ കാര്യങ്ങള്‍...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ചേച്ചിക്ക് വിവരം ഉണ്ട്. ജോലിയൊക്കെ ആയതുകൊണ്ട് കല്യാണം കഴിച്ചു കൂടേ എന്നാണ് ചേച്ചി ചോദിക്കുന്നത്. ഈ ചേച്ചി ചിന്തിക്കുന്നതുപോലെ തന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഒന്ന് ചിന്തിച്ചു കൂടേ....&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“കാര്യങ്ങളൊക്കെ നടത്താന്‍ സമയമുണ്ടല്ലോ ചേച്ചി...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ലടാ.... അല്ലങ്കില്‍ തന്നെ ഇതിനൊക്കെ ഇപ്പോള്‍ ആരെങ്കിലും പ്രായം നോക്കാറു ണ്ടോ. ജോലിയായതിന്റെ പിറ്റേ മാസം തന്നെ എല്ലാവരും നടത്താറുള്ളതല്ലേ”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഹൊ! ഈ ചേച്ചിയുടെ ഒരു കാര്യം. മന്ത്രി കല്പിച്ചതും കോണ്ട്രാകറ്റര്‍ ഇച്ഛിച്ചതും പാലം പണി എന്നതു പോലെയായി കാര്യങ്ങള്‍.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അല്ല ചേച്ചി... അച്ഛന്‍ സമ്മതിക്കുമോന്ന് ഒരു പേടി... ഞാനിപ്പോഴും കൊച്ചു‌കുട്ടിയാണന്നാ അവരുടെ വിചാരം”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അതൊക്കെ ഞാന്‍ പറഞ്ഞ് ശരിയാ‍ക്കിച്ചോളാം. മോന് സമ്മതമാണല്ലോ.”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ചേച്ചി വന്ന വഴിയേ തിരിച്ചു പോയി. ഏതായാലും ചേച്ചി അമ്മയോടോ അച്ഛനോടോ കാര്യങ്ങള്‍ പറഞ്ഞ് എല്ലാം ശരിയാക്കും.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വൈകിട്ട് വീട്ടില്‍ ചെന്ന് കയറുമ്പോള്‍ ചാരുകസേരയില്‍ അച്ഛന്‍ ഉണ്ടായിരുന്നു. അകത്തേക്ക് കടക്കാനായി ഉമ്മറപടിയിലേക്ക് കാല്‍ എടുത്തുവച്ചതും അച്ഛന്റെ ചോദ്യം.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“നീയിന്ന് രാവിലെ സാ‍വിത്രിയെ കണ്ടോ?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കണ്ടില്ലന്ന് പറയാന്‍ പറ്റില്ല. സാവിത്രിചേച്ചി വന്ന് എന്തെങ്കിലും പറയാതെ അച്ഛന്‍ ഇങ്ങനെ ചോദിക്കില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“കണ്ടു”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“നിനക്കെത്രവയസായടാ...” അച്ഛന്റെ അടുത്ത ചോദ്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അടുത്ത ചിങ്ങത്തില്‍....” പറയാന്‍ തുടങ്ങിയതും അച്ഛന്റെ മറുചോദ്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ചിങ്ങം അവിടെ നില്‍ക്കട്ടെ. ഇത്രയും പ്രായം ആയിട്ടും ഒരു കാര്യം സ്വന്തമായിട്ട് ചെയ്യാന്‍ നിനക്കറിയില്ലേ?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അറിയില്ലേ എന്ന് ചോദിച്ചാല്‍ അറിയാം....സാവിത്രിചേച്ചി പറഞ്ഞകാര്യത്തില്‍ അച്ഛനെന്താ അഭിപ്രായം?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“നമ്മള്‍ അല്പം താമസിച്ചുപോയോ എന്നൊരു സംശയം.... ഞാനവള്‍ക്ക് ഒരു ആയിരിത്തിമുന്നൂറു രൂപാ കൊടുത്തിട്ടൂണ്ട്”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ങേ !!! അവനൊന്ന് ഞെട്ടി.സാവിത്രിചേച്ചിക്ക് ബ്രോക്കറുപണിയും ഉണ്ടായിരുന്നോ? സാവിത്രിചേച്ചിക്ക് കാശു കൊടൂത്ത് പെണ്‍പിള്ളാരെയൊക്കെ നോക്കാന്‍ അച്ഛന്‍ തന്നെ ഏര്‍പ്പാടാക്കിയിരിക്കുന്നു. ഈ അച്ഛനെയാണല്ലോ താനെന്നും  മനസില്‍ തെറിപറഞ്ഞ് നടന്നിരുന്നത്. പാവം അച്ഛന്‍ !!! .ഏതായാലും അല്പം വെയിറ്റിട്ട് നില്‍ക്കാം.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ആയിരിത്തി മുന്നൂറു രൂപായൊക്കെ കൊടുത്ത് ... അതല്പം കൂടുതലായിപോയില്ലേ....”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എടാ നിന്റെ ഈ പ്രായത്തില്‍ എനിക്ക് നാലെണ്ണം ഉണ്ടായിരുന്നു....”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അച്ഛന്‍ സെന്റി ആവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തന്റെ പ്രായത്തില്‍ അച്ഛന് നാലു പിള്ളാര്‍ ഉണ്ടായിരുന്നന്ന്. അച്ഛന്‍ അല്പം മിനുങ്ങിയിട്ടാണോ ഇരിക്കുന്നത്. രണ്ടു ചേച്ചിമാരും താനും ഉള്‍പ്പെടെ മൂന്നു മക്കളല്ലേ ഉള്ളൂ. അച്ഛനിനി കണക്ക് തെറ്റിയതാണോ? ചിലപ്പോള്‍ അമ്മയും കൂടി കൂട്ടി നാലെന്ന് പറഞ്ഞതായിരിക്കും.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;"നീ നാളെ പോകുമ്പോള്‍ സാവിത്രിയുടെ വീട്ടിലോട്ട് കയറി ഫോമിലൊന്ന് ഒപ്പിട്ടുകൊടുത്തോ. തിരിച്ചരിയല്‍ കാര്‍ഡിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൂടി കൊടുത്തോളണം” &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ചേച്ചി അപ്പോള്‍ ഫുള്‍ സെറ്റപ്പിലാണ് പരിപാടി തുടങ്ങിയിരിക്കുന്നത്. നാട്ടിലൊരു മാണ്‍‌ട്രിമോണിയല്‍ ഏജന്‍സി തുടങ്ങിയത് അറിയാന്‍ താന്‍ വൈകി പോയല്ലോ. സിനിമയിലൊക്കെ കണ്ടിട്ടുള്ള ബ്രോക്കര്‍മാരാരും പാസ് പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ലല്ലോ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഫുള്‍ സൈസ് ഫോട്ടോയല്ലേ അച്ഛാനല്ലത് ? ” &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പോളിസി എടുക്കുന്നതിന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോമതി” അച്ഛന്റെ ഈ ഒരൊറ്റ മറുപിടി കൊണ്ട് ഭൂമി തിരിഞ്ഞ് കറങ്ങുന്നതായി തോന്നി. അപ്പോള്‍ രാവിലെ സാവിത്രിചേച്ചി തന്നോട് പോളിസി എടുക്കൂന്നതിനെ ക്കുറിച്ചാണല്ലേ പറഞ്ഞത്. വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സാവിത്രിചേച്ചിയെ കാണുമ്പോള്‍ രണ്ട് തെറി പറയണമെന്ന് വിചാരിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. അറിയാ വുന്ന തെറികളൊക്കെ അസന്‍ഡിംങ്ങ് ഡിസന്‍ഡിംങ്ങ് ഓര്‍ഡറില്‍ മനസില്‍ അടുക്കിവച്ചു. ഒരു ലൈഫ് ഇല്ലാത്ത തനിക്ക് എന്തിനാണ് ലൈഫ് പോളിസി?? സാവിത്രിചേച്ചിയുടെ വീട്ടില്‍ ചെന്നു കയറുമ്പോള്‍ പഞ്ചായത്ത് ഇലക്ഷനിലെ വോട്ടേഴ്സ് ലിസ്റ്റുമായി ചേച്ചി വാരാന്തയില്‍ തന്നെ ഉണ്ട്. വോട്ടേഴ്സ് ലിസ്റ്റുനോക്കി രാവിലെ തന്നെ ആര്‍ക്കൊക്കെ ജീവിതം ഉണ്ടാക്കികൊടുക്കാമെന്നുള്ള ചിന്തയിലായിക്കണം ചേച്ചി. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“സാവിത്രിചേച്ചീ..” വിളിച്ചുടനെ ചേച്ചി തല ഉയര്‍ത്തി നോക്കി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“മോനോ? കയറിവാ.....”. അസന്‍ഡിംങ്ങ് ഡിസന്‍ഡിംങ്ങ് ഓര്‍ഡറില്‍ മനസില്‍ ഇട്ടിരുന്ന തെറികള്‍ അവിടെ തന്നെയുണ്ടന്ന് ഉറപ്പാക്കി വീടിന്റെ പടി കയറി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;"ദൈവം ഉണ്ടന്ന് എനിക്കിന്നലെ ഒരിക്കല്‍കൂടി വിശ്വാസമായി. മോന്റെ വീട്ടിലോട്ട് കയറി അച്ഛനെ കണ്ട് കാര്യം പറഞ്ഞ ഉടനെ അച്ഛന്‍ കാശ് എടുത്തുതന്നു. അച്ഛന്‍ സമ്മതിക്കില്ലന്നൊക്കെ മോനിന്നലെ പറഞ്ഞപ്പോള്‍ കുറേ നമ്പരിറക്കേണ്ടിവരുമെന്ന് ഞാന്‍ കരുതിയതാ.....” ഇങ്ങനെ പറഞ്ഞുകൊണ്ട് ചേച്ചി പോളിസിക്കുള്ള ഫോം എടുത്തു ഒപ്പിടാനുള്ളത് കാ‍ണിച്ചു തന്നു. ഒപ്പിടാന്‍ താമസിക്കുന്നത് കണ്ടിട്ട് ചേച്ചി ചേദിച്ചു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എന്താ മോനേ...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അല്ല ചേച്ചി, അവകാശി ഒക്കെ ആയിട്ടുപോരേ ഇന്‍‌ഷുറന്‍സ്...?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അമ്മയുടെ പേര് നോമിനിയായിട്ട് എഴുതിയിട്ടുണ്ടല്ലോ...വേണമെങ്കില്‍ അച്ഛന്റെ പേര് എഴുതാം “&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അതല്ല...... ഞാന്‍ ഉദ്ദേശിച്ചത്... കല്യാണം ഒക്കെ കഴിച്ചിട്ട്...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അതു കേട്ടതും ചേച്ചി ഒരൊറ്റ ചിരി. കല്യാണം കഴിക്കുക എന്ന് പറയുന്നത് ഒരു തമാശയാണോ?&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഹോ, അങ്ങനെ. മോനിനി കല്യാണം എന്ന് കഴിക്കാനാ? കല്യാണം കഴിച്ചു കഴിയുമ്പോള്‍ വേറെ ഒരു പോളിസി എടുക്കാം...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എന്റെ കല്യാണം ഉടനെ ഉണ്ടാവും...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“നിനക്കതിന് എത്ര വയസുണ്ട്?” മോനേ മോനേ എന്ന് ഇത്രയും നേരം വിളിച്ച ചേച്ചി കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞ ഉടനെ മോനേ എന്ന് മാറ്റി നീ എന്ന് വിളിച്ചിരിക്കുന്നു. മനസിലെ അടുക്കി വച്ചിരുന്ന തെറികളില്‍ പകുതി ബോള്‍ഡാക്കി.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷമായി...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പത്തുവര്‍ഷമായി... എന്നെ കെട്ടി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ചേട്ടന്‍ പറന്നു പോയി...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പാവം ചേച്ചി !!! കല്യാണം കഴിഞ്ഞതിന്റെ രണ്ടാമാസം ചേട്ടന്‍ മരിച്ചു പോയന്ന്. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഈ ചേച്ചിയെ വിളിക്കാനാണ് താന്‍ മനസില്‍ തെറി ബോള്‍ഡാക്കി ഇട്ടത്. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഡിലീറ്റ് ചെയ്തു. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പിന്നീട് ചേട്ടന്‍ ഗള്‍ഫീന്ന് വരുന്നത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടാ..”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഹൊ!ചേട്ടന്‍ മരിച്ചിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് ഹള്‍ഫിലോട്ട് പോയന്നാ പറഞ്ഞത്. മനസില്‍ കിടന്ന തെറികളൊക്കെ ഡിലീറ്റ് ചെയ്തു പോയല്ലോ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“രണ്ടുവര്‍ഷം കൂടുമ്പോള്‍ ഓരോ മാസത്തെ അവിധി. അങ്ങനെ ഇതുവരെ അഞ്ച്മാസമാ ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞത്. അതുകൊണ്ട് പറയുവാ മോനേ.. കല്യാണം കഴിക്കുന്നതിലൊന്നും വലിയ കാര്യമില്ല....”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വീണ്ടൂം പാവം ചേച്ചി!! പത്തുവര്‍ഷത്തിനിടയില്‍ അഞ്ചുമാസം മാത്രം ഒരുമിച്ച് കഴിഞ്ഞിട്ടുള്ളൂ എന്ന്. വെറും 3600 മണിക്കൂര്‍. 3600 നെ മിനിറ്റും സെക്കന്‍ഡും ആക്കണമെന്നുണ്ടായിരുന്നെങ്കിലും മനസില്‍ അഞ്ച് അക്കങ്ങള്‍ കണക്കുകൂട്ടാനുള്ള മെമ്മറി ഇല്ലാത്തതുകൊണ്ട് വേണ്ടാന്ന് വച്ചു. ഏതായാലും ചേച്ചിയോട് ഇനി സംസാരിക്കുന്നതില്‍ കാര്യമില്ല. ചേച്ചി പറഞ്ഞിടത്ത് ഒപ്പിട്ട് കൊടുത്തിട്ട് എഴുന്നേറ്റു. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നിരാശ..മുട്ടന്‍ നിരാശ.. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നിരാശകൊണ്ട് കുളിയില്ല നനയില്ല ജപമില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നീയെന്താടാ കുളിക്കാത്തതന്ന് വീട്ടുകാര്‍ ചോദീച്ചില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് കടം വാങ്ങി ഒരു കാവിക്കൈലിയും ജൂബയും വാങ്ങി. പണ്ട് എന്‍.എസ്. പെരുങ്കായം വങ്ങിയപ്പോള്‍ കിട്ടിയ തുണിസഞ്ചി തട്ടുമ്പ്പുറത്ത് നിന്ന് എടുത്ത് തോട്ടില്‍ കൊണ്ടുപോയി ഒരച്ചുരച്ച് എന്‍.എസ് പെരുങ്കായത്തെ കഴുകിക്കളഞ്ഞു. പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നിടത്ത് പോയി ആദിയും അന്തവുമില്ലാത്ത ഒരു ഇംഗ്ലീഷ് പുസ്തകം തൂക്കി നോക്കി വിലപറഞ്ഞ് വാങ്ങി തുണി സഞ്ചീക്കകത്തേക്ക് ഇട്ടു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇനി കുറച്ച് താടി കൂടി വളര്‍ന്നു കിട്ടിയാല്‍ ബുദ്ധി ജീവിയാകാം. ഒരു ബുദ്ധി ജീവിയോട് ആരെങ്കിലും കല്യാണത്തെക്കുറിച്ച് ചോദിക്കുമോ എന്ന് സംശയം ആണ്. എന്നാലും താനൊരു ബുദ്ധിജീവിയായതുകൊണ്ട് വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ആള്‍ക്കാരോട്. എന്നെങ്കിലും ആരെങ്കിലും എന്താ വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാല്‍ പറയാനായി ഒരു മറുപിടി കണ്ട്‌വയ്ക്കുന്നത് നല്ലതാണ്. കുറേ ദിവസം ആലോചിച്ചിട്ടാണ് ഒരു മറുപിടി കിട്ടിയത്.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഒരു താലിമാലയില്‍ ഒരു പെണ്‍കുട്ടിയുടെ ശരീരത്തേയും ആത്മാവിനേയും നമ്മളോടും നമ്മള്‍ കിടക്കുന്ന കട്ടിലിനോട് ചേര്‍ന്ന് ബന്ധിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക ശാരീരിക ആഘാതങ്ങളുടെ ഫലമായി ഉണ്ടാകുന്ന ബഹുഅര്‍സ്ഫുലിംഗങ്ങളുടെ അന്തര്‍ധാരയില്‍ ഉടലെടുക്കുന്ന അണ്ഡസികതാണ്ഡങ്ങളുടെ രാസഭൌതികമാറ്റങ്ങള്‍ കാലത്തില്‍ വിലയം പ്രാപിക്കുമ്പൊള്‍ ഉണ്ടാകുന്ന രക്തബന്ധങ്ങളുടെ കെട്ടുപാടില്‍ തളായ്ക്കപെടേണ്ടവനല്ല ഒരു ബുദ്ധിജീവി. ബുദ്ധിജീവിയുടെ ബുദ്ധി നാടിനും സമൂഹത്തിനും രാഷ്ട്രീയത്തിനും രാഷ്‌ട്രത്തിനുമായി മാറ്റിവയ്ക്കപെടേണ്ടതാണ്.  മണ്ഢരി കുത്തി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന തേങ്ങ പോലെ വെട്ടി അടുപ്പില്‍ ഇടേണ്ടതല്ല ഒരു ബുദ്ധിജീവിയുടെ ജീവിതം. കാലാന്തരങ്ങളില്‍ തുടര്‍പ്രഭാവമായി മാറുന്ന സാംസ്കാരികപ്രതിഫലനത്തിന്റെ നേര്‍ക്കാഴചയുമായി..............” ഏതായാലും ഇത്രയും ആകുമ്പോ ഴേക്കും നിനക്ക് കല്യാണം കഴിക്കണ്ടായോ എന്ന് ചോദിക്കുന്നവന്‍ നാലുജില്ല താണ്ടിയിരിക്കും. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;കുറച്ച് താടികൂടി വച്ചാല്‍ തന്നെ കണ്ടാല്‍ ഒരു ബുദ്ധിജീവിയല്ലന്ന് ആരും പറയില്ല. മുടി വളരാനും വണ്ണം കുറയാനും വണ്ണം കൂടാനും ഒക്കെ മരുന്നുണ്ട്. ഈ തടി കൂടാന്‍ മരന്നു കണ്ടുപിടിച്ചവന് താടി വളരാനുള്ള മരുന്നുകൂടി കണ്ടു പിടിച്ചു കൂടായിരുന്നോ? രാത്രിയില്‍ കിടക്കുമ്പോള്‍ വളര്‍ന്നു വരുന്ന താടിയില്‍ പടവലങ്ങായ്ക്കു നീളം വയ്ക്കാന്‍ കല്ലുകെട്ടിതൂക്കുന്നതുപോലെ കല്ല കെട്ട് തൂക്കിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. അല്ലങ്കില്‍ തന്നെ എല്ലാ ബുദ്ധിജീവികള്‍ക്കും താടികൂടി ഈശ്വരന്‍ കൊടുക്കുമോ? താടിയില്ലന്ന് പറഞ്ഞ് സിംഹത്തെ ആരും പൂച്ച എന്ന് വിളിക്കാറില്ലല്ലോ.. അതുകൊണ്ട് താടിയില്ലങ്കിലും താനൊരു ബുദ്ധിജീവിയാണ്.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;രണ്ടുമാസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ തലക്കുത്തി ചിന്തിക്കാന്‍ തുടങ്ങി. ചെറുക്കന് ബുദ്ധിജീവി ഭ്രാന്താണ്. ഈ മാതിരി ഭ്രാന്തൊക്കേ കല്യാണം കഴിപ്പിച്ചാല്‍ മാറുമെന്ന് കുടുംബചര്‍ച്ചയെ തുടര്‍ന്നുള്ള ഊണുമേശാ സമ്മേളനത്തില്‍ വല്യപ്പന്‍ പ്രഖ്യാപിച്ചതോടെ പെണ്ണുതേടിയുള്ള അന്വേഷ്ണം ആരംഭിച്ചു. പെട്ടന്നൊരുനാള്‍ കാവിക്കൈലിയും ജൂബയും ഉപപേക്ഷിച്ച് തരിശുനിലത്തില്‍ വളര്‍ന്ന് നെല്‍‌ച്ചെടിപ്പോലുള്ള ഊശാന്‍ താടി വെട്ടി നിരത്തിയാല്‍ ഇവന്‍ കെട്ടാനായി ബുദ്ധിജീവി ഭ്രാന്ത് അഭിനയിച്ചതാണന്ന് വീട്ടുകാര്‍ കരുതും. അതുകൊണ്ട് ആദ്യത്തെ പെണ്ണുകാണല്‍ ബുദ്ധിജീവി നാട്യത്തില്‍ തന്നെ മതി.... താനൊരു ബുദ്ധി ജീവി ആണന്ന് പെണ്ണിനു തോന്നണമെങ്കില്‍ കടിച്ചാല്‍ പൊട്ടാത്ത നാലഞ്ച് നോവലുകളുടെയും സിനിമയുടേയും പേരുകള്‍ പഠിക്കണം. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അങ്ങനെ ആദ്യത്തെ പെണ്ണുകാണല്‍. ചായമാത്രം കുടിച്ച് പെണ്ണുമായി നടത്താനുള്ള മുഖാമുഖത്തിനായി കാത്തിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;‘ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടങ്കില്‍ അങ്ങോട്ട് മാറി സംസാരിക്കാം....“ പെണ്ണിന്റെ അപ്പന്‍ പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ കസേരയില്‍ നിന്ന് അറിയാതെ ചന്തി ഉയര്‍ന്നെങ്കിലും ഒരു ബുദ്ധിജീവി ലോക്കല്‍ ആളുകളെപോലെ പെരുമാറരുതന്ന് തലയില്‍ നിന്ന് ചന്തിയിലേക്ക് മെസേജ് കിട്ടിയതും ചന്തി പഴയ സ്ഥിതിയില്‍ കസേരയില്‍ തന്നെ ഉറച്ചു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“മോനങ്ങോട്ട് ചെന്നാട്ട്” പെണ്ണിന്റെ അപ്പന്‍ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചതുകൊണ്ടുമാത്രമാണ് താനാമുറിയിലേക്ക് കയറുന്നത് എന്ന് മറ്റുള്ളവരെ ബോധിപ്പിച്ച് മുറിയിലേക്ക് പോകാനായി സഞ്ചി തോളിലിട്ട് എഴുന്നേറ്റു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“സഞ്ചി അവിടെവച്ചോ മോനേ...” പെണ്ണിന്റെ അപ്പന്‍.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആനപാപ്പാന് തോട്ടി,പട്ടാളക്കാരന് തോക്ക്, വെടിക്കാരന് കതിനാക്കുറ്റി കം കരിപ്പുവെട്ടികയറിലെ തീ, സേവാദള്‍‌കാരന് ഗാന്ധിത്തൊപ്പി എന്നപോലെ തന്നെ ഒരു ബുദ്ധിജീവിക്ക് പ്രധാനപെട്ടത് അവന്റെ തുണിസഞ്ചിയാണന്ന് അറിയാത്ത ബ്ലഡിഫൂള്‍ ഭാവി അമ്മായിയപ്പന്റെ വാക്കുകള്‍ കേട്ടില്ലന്ന് നടിച്ച് തുണിസഞ്ചിയുമായി അവന്‍ വിറയ്ക്കുന്ന കാലോട് മുറിയിലേക്ക് കയറി. ഒരു ബുദ്ധിജീവിയുടെ കാലുകള്‍ വിറയ്ക്കാന്‍ പാടില്ല എന്ന് മനസില്‍ പറഞ്ഞെങ്കിലും കാലങ്ങോട്ട് അനുസരിച്ചില്ല. അവള്‍ മുറിയിലേക്ക് വന്നു. അവളുടെ ചിരിയും മിഴിയും കണ്ട് മനസ് നിറഞ്ഞെങ്കിലും ബുദ്ധിജീവി ഒരിക്കലും ബാഹ്യസൌന്ദര്യത്തില്‍ ഭ്രമിക്കരുത് എന്ന് സഞ്ചിയില്‍ ഇരുന്ന് ആരോ പറയുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ചേട്ടന്‍ എപ്പോഴും ഈ വേഷത്തിലാണോ നടക്കുന്നത് ?” പെണ്ണിന്റെ ചോദ്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അതെ, ബുദ്ധിജീവിയായതിനു ശേഷം ഇങ്ങനെയാണ്. ഇതാണ് ബുദ്ധിജീവികളുടെ ഡ്രസ് കോഡ്”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ചേട്ടന്‍ കഥയും കവിതയും ഒക്കേ എഴുതുമോ?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ബുദ്ധി ജീവികള്‍ ഒരിക്കലും ഇക്കിളിവികാരങ്ങള്‍ ഉല്പാദിപ്പിക്കുന്ന കഥയും കവിതകളൊന്നും എഴുതാറില്ല....”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പിന്നെന്താണ് ചെയ്യുന്നത്..”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ബുദ്ധി ജീവികള്‍ വായിക്കുകയാണ് പതിവ്. പിന്നെ ലേഖനങ്ങള്‍ എഴുതും.... ഞങ്ങളെപോലുള്ള ബുദ്ധിജീവികള്‍ ഉള്ളതുകൊണ്ടുതന്നെയാണ് ഈ ലോകം ഭൂമിക്ക് ചുറ്റും കറങ്ങുന്നത്...“&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ബുദ്ധിജീവികള്‍ ഇല്ലങ്കില്‍ എന്ത് സംഭവിക്കും?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ബുദ്ധി ജീവികള്‍ ഇല്ലങ്കില്‍ ഈ നാട്ടിലെ ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമോ? പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതാന്‍ പറ്റുമോ? കൈവെട്ടിയാലും കുഴി കുത്തിയാലും വീതി കൂട്ടിയാലും ഒക്കെ ഈ നാട്ടില്‍ ഞങ്ങളാണ് പ്രതികരിക്കേ ണ്ടത് ..... അതൊക്കെ പോട്ടേ, കുട്ടി എഴുതാറുണ്ടോ?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“കണ്ണെഴുതിയാല്‍ അച്ഛന്‍ വഴക്കുപറയും...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഒരു ബുദ്ധിജീവിക്ക് ചേര്‍ന്ന പെണ്ണുതന്നെ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“വായിക്കാറുണ്ടോ?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഹും”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“നോവലോ കഥകളോ ലേഖനങ്ങളോ?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“നോവലുകള്‍”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഹോഹോ!! ആരുടെയൊക്കേ നോവലുകള്‍ വായിച്ചിട്ടുണ്ട്?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“മാത്യുമറ്റം, സുധാകര്‍ മംഗളോദയം, ബാറ്റണ്‍ ബോസ്,പി.ജി തമ്പി, ജോസി വാ‍ഗമറ്റം തുടങ്ങിയവരുടെ നോവലുകളാണ് വായിച്ചിട്ടുള്ളത്..”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“കുട്ടീ ഇതൊന്നും അല്ല മനുഷ്യര്‍ വായിക്കേണ്ടത്. കുട്ടി പാബ്ലോ നെരൂദയുടെ എ ഡോഗ് ഹാസ് ഡൈഡ് എന്ന കവിത വായിച്ചിട്ടുണ്ടോ? ചാള്‍സ് ഡിക്കാന്റെയും തോമസ് ഹാര്‍ഡിയുടേയും ജോണ്‍ മുറൈയുടേയും റസലിന്റെയും ഹെമിങ്ങ്വേയുടേയും ഒക്കേ കൃതികളാണ് നമ്മള്‍ വായിക്കേണ്ടത്. വായനക്കാരനെ ഇക്കിളിപെടുത്തി അധമ വികാരങ്ങളിലേക്ക് നടത്തുന്നവയല്ല നല്ല കൃതികള്‍, വായിച്ചു കഴിയുമ്പൊള്‍  മനുഷ്യന്റെ മനസില്‍ നൊമ്പരം അവശേഷിപ്പിക്കുന്നവയാണ് നല്ല പുസ്തകങ്ങള്‍....”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ചേട്ടന്‍ ശരിക്കും ബുദ്ധി ജീവിയാണോ...??” പെണ്ണിന്റെ ചോദ്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലേ... ഞാന്‍ ശരിക്കും ബുദ്ധി ജീവിയാ...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അപ്പോള്‍ ചേട്ടന് പണി അറിയാമോ?” അവളുടെ ചോദ്യം അവനെ ഞെട്ടിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;-അതിയാന്‍ ബുജിയാണ് പണിയറിയില്ല എന്ന കവിത ഇവളും വായിച്ചിട്ടുണ്ടാവുമോ. ഈ മാതിരി ചോദ്യങ്ങളാണ് ഒരു ബുദ്ധിജീവി നേരിടുന്ന സ്വത പ്രതിസന്ധി. പണിയറിയില്ലന്ന് പറഞ്ഞാല്‍ താനൊരു ബുദ്ധി ജീവിയാണന്ന് അവള്‍ കരുതിക്കൊളും. പണിയറിയാത്തവനെ വേണ്ടാന്ന് അവള്‍ പറയും. പണിയറിയാം എന്ന് പറഞ്ഞാല്‍ തനൊരു ബുദ്ധിജീവിയല്ലന്ന് അവള്‍ കരുതും. താനിത്രയും നേരം പറഞ്ഞതെല്ലാം കള്ളം ആണന്ന് അവള്‍ കരുതും. പെണ്ണുകാണാന്‍ വന്നപ്പോഴേ കള്ളം പറഞ്ഞ തന്നെ അവള്‍ ഉപേക്ഷിക്കും. എന്നാലും ഒരു പെണ്ണ് പണിയറിയാമോ എന്ന് ഒരു ബുദ്ധിജീവിയുടെ മുഖത്തൊക്കെ നോക്കി ചോദിക്കുക എന്നുവച്ചാല്‍ .......  &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പണിയറിയാമോന്നൊക്കെ ചോദിച്ചാല്‍ .....”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പണിചെയ്യുമ്പോള്‍ ചേട്ടനെന്നെ ഒന്ന് സഹായിക്കാന്‍ പറ്റുമോ?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഞാനെങ്ങനെ സഹായിക്കണം എന്ന് പറഞ്ഞാല്‍ മതി”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അടുക്കള പണിയിലൊന്നും ഞാനത്രെ പോരാ എന്നാ അമ്മ പറയുന്നത്. അതാ ഞാന്‍ ചേട്ടനോട് ചോദിച്ചത്. ഞാന്‍ തോരന് അറിഞ്ഞാല്‍ മെഴുക്കുപുരട്ടിക്ക് അരിയുന്നതുപോലെയാകും. മെഴുക്കുപുരട്ടിക്ക് അരിഞ്ഞാല്‍ അവിയലിന് അരിഞ്ഞതുപോലെയാകും. അവിയലിന് അരിഞ്ഞാല്‍ സാമ്പാറിന്റെ അകത്തിടാനുള്ള കഷ്ണം പോലെയാകും. അപ്പോള്‍ ചേട്ടന്‍ അതൊക്കെ ഒന്ന് ശരിക്ക് അരിഞ്ഞു തന്ന് സഹായിക്കാന്‍ പറ്റുമോ?”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പറ്റും .. പറ്റും....”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എനിക്ക് ചേട്ടനെ ഇഷ്ടമായി...”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ഒരു പെണ്ണ് ഇഷ്ടമായന്ന് പറയുമ്പോള്‍ ബുദ്ധിജീവിയുടെ റൂള്‍സ് ആന്‍ഡ് റഗുലേഷന്‍ നോക്കി നിന്നാല്‍ കൈയ്യെത്തു ദൂരത്തിരിക്കുന്ന നെയ്യപ്പത്തെ കാക്കകൊത്തിപ്പോയി എന്ന് പറഞ്ഞതുപോലെ ആയിരിക്കും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എനിക്കും കുട്ടിയെ ഇഷ്ടമായി...” അപ്പോഴേക്കും ഉള്ളിലെ ബുദ്ധിജീവി വികാരജീവിക്ക് വഴി മാറിയിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പെണ്ണ് കണ്ട് ഇറങ്ങുമ്പോള്‍ ബുദ്ധിജീവിയെ മനസില്‍ കൊന്നു കുഴിച്ചു മൂടിയിരുന്നു. തോളില്‍ കിടക്കുന്ന എന്‍.എസ്. പെരുങ്കായത്തിന്റെ തുണി സഞ്ചിയും അതില്‍ ഇതുവരെ തുറന്ന് നോക്കാത്ത ആദിയും അന്തവും ഇല്ലാത്ത പുസ്തകവും ബാധ്യതയായി. പോകുന്ന വഴിയില്‍ ആരും കാണാതെ തുണി സഞ്ചി പുഴയില്‍ ഒഴുക്കി. അങ്ങനെയെങ്കിലും ആ സഞ്ചിക്കും പുസ്തകത്തിനും മോക്ഷം കിട്ടട്ടെ.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വീട്ടില്‍ ചെന്നു കയറിയ ഉടനെ ജൂബ ഊരി കഴുകി അടുക്കളയിലെ കൈക്കലതുണിയിലേക്ക് സംഭാവന ചെയ്തു. ഇനി ആ ജൂബ കൊണ്ട് ആവിശ്യമില്ലല്ലോ? &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;രാത്രിയില്‍ ചോറുണ്ട് കഴിഞ്ഞിരിക്കുമ്പോള്‍ പലയിടത്തു നിന്നും പലപല ചോദ്യങ്ങള്‍...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എത്രപേരെ വിളിക്കണം?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“ആരെയാ കേറ്ററിംങ്ങ് ഏല്‍പ്പിക്കുന്നത്?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എവിടുന്നാ തുണി എടുക്കുന്നത്?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“എത്ര വണ്ടി വേണം...?”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;തുടങ്ങി പി.എസ്.സി പരീക്ഷയ്ക്ക് ചോദിക്കാവുന്ന തരത്തിലുള്ള പത്തു നൂറ് ചോദ്യങ്ങള്‍... എല്ലാ ചോദ്യങ്ങളു ടേയും ഉത്തരം എത്തിയത് ഒരിടത്തേക്ക്&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇത്രയും കാശ് എവിടുന്ന് കിട്ടും.????&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ലോണെടുക്കാം...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആധാരം പണയം വയ്ക്കാം...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ആധാരം പണയം വച്ച് കാശെടുത്ത് കല്യാണം നടത്താന്‍ തീരുമാനമായി&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പിറ്റേന്ന് രാവിലെ അമ്മ കാപ്പിയുമായി അവന്റെ മുറിയില്‍ എത്തി. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;അവനവിടെയൊങ്ങും ഇല്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എവിടെപ്പോയി ?????????&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;b&gt;അടുക്കളയിലെ കൈക്കലതുണിയായി സംഭാവന ചെയ്ത ജൂബയും കാണാനില്ല !!!!!!!!!!!!!!!!!!!!&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1255373038079748332-1197255589048984565?l=smeaso.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://smeaso.blogspot.com/feeds/1197255589048984565/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1255373038079748332&amp;postID=1197255589048984565' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/1197255589048984565'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1255373038079748332/posts/default/1197255589048984565'/><link rel='alternate' type='text/html' href='http://smeaso.blogspot.com/2010/08/blog-post.html' title='ഒരു അവിവാഹിതന്റെ വ്യഥകള്‍'/><author><name>ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/02854026187041493461</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://1.bp.blogspot.com/_7H7pPeuW24o/TKsaywAE2XI/AAAAAAAACoY/87rheXxLvYY/S220/smeaso.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-1255373038079748332.post-3724293596836501771</id><published>2010-06-08T18:52:00.005+05:30</published><updated>2010-06-09T11:41:50.471+05:30</updated><title type='text'>ബുസിലെ അനോണിയെ പ്രണയിച്ച ചിന്നമ്മ : 2</title><content type='html'>&lt;span style="font-size:130%;"&gt;അങ്ങനെ ചിന്നമ്മ ആദ്യത്തെ ബസ് ഇട്ടു. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഒരേ ഒരു വാചകം മാത്രം. &lt;strong&gt;ഞാന്‍ ചിന്നു. ഈ ബസില്‍ ആദ്യമായിട്ടാ.&lt;/strong&gt; ആദ്യബസില്‍ തന്നെ 460 കമന്റ് വിണപ്പോള്‍ ചിന്നമ്മ ഞെട്ടി. ചിന്നമ്മയുടെ ബസിലെ തിരക്ക് കണ്ട് സെര്‍‌വര്‍ ഞെട്ടി. ആ ഞെട്ടലില്‍ ഗൂഗിള്‍ ഞെട്ടി. ഇങ്ങനെ ആകെ മൊത്തം ഞെട്ടല്‍. ചിന്നമ്മയുടെ ബസിന് കമന്റിടാന്‍ സൊമാലിയായില്‍ നിന്നു വരെ ആള്‍ക്കാര്‍ വന്നു. അവര്‍ ചിന്നയുടെ ഫോളോവര്‍ ആയി. അവര്‍ക്ക് മലയാളം പഠിക്കാന്‍ ആക്രാന്തം. അവരൂടെ മലയാളം പഠിച്ചാല്‍ ചിന്ന സൊമാലിയന്‍ വനങ്ങളിലേക്ക് പോകും എന്നുള്ളതുകൊണ്ട് സഹബസന്മാര്‍ സൊമാലിയക്കാരെ പച്ചത്തെറിവിളിച്ചു. വിളിയുടെ &lt;a href="http://2.bp.blogspot.com/_7H7pPeuW24o/TA8ulF4whDI/AAAAAAAABug/oRLTgbuk81w/s1600/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5480650486303458354" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 230px; CURSOR: hand; HEIGHT: 178px" alt="" src="http://2.bp.blogspot.com/_7H7pPeuW24o/TA8ulF4whDI/AAAAAAAABug/oRLTgbuk81w/s400/1.jpg" border="0" /&gt;&lt;/a&gt;ബാസുകൊണ്ട് വിളിച്ചത് തെറിയാണന്ന് മനസിലാക്കി സൊമാലിയക്കാര്‍ അവളെ ലൈക്കാന്‍ തുടങ്ങി. പിണങ്ങിപ്പോയ കെട്ടിയവളുടെ ഗൌണുംകൊണ്ട് ബ്ലോഗ് തുടങ്ങി സൂപ്പര്‍ഹിറ്റായവനെപ്പൊലെ ചിന്നയും സൂപ്പര്‍ഹിറ്റാവാന്‍ തുടങ്ങി. സിന്‍സിലയെ തെറിവിളിച്ചവന്‍ ചിന്ന സിന്‍സിലയുടെ ലിങ്ക് ഇട്ടപ്പോള്‍ മനോഹരമായ പാട്ടും വരിയും എന്ന് പറഞ്ഞ് ചിന്നയെ കോള്‍‌മയര്‍ കൊള്ളിച്ചു. ഇത് ചിന്നയുടെ ഒന്നാമത്തെ ബസ് ഘട്ടം ചരിതം.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;അങ്ങനെ ചിന്നു എന്ന ചിന്നമ്മ ബസില്‍ സൂപ്പറായി. കമ്പ്യൂട്ടര്‍ എന്ന മഹാസാഗരത്തിന്റെ മുന്നില്‍ പകച്ചു നിന്ന പഴയ ചിന്നമ്മയല്ല ഇന്ന് ചിന്നു. ഇന്നവള്‍ മുത്തും പവിഴവും തപ്പിയെടുക്കുന്നവളാണ്. കൂട്ടിന് എന്തിനും ഏതിനും പോകുന്ന അനോണികള്‍. ചാറ്റില്‍ വാ എന്ന് പറയാന്‍ നില്‍ക്കേണ്ട താമസം പച്ച ലൈറ്റും കത്തിച്ച് ആളുകള്‍ ഓടിച്ചെന്നു. ചുറ്റും അനോണികളും സനോണികളും നിന്ന് നൃത്തമാടുന്ന ചിന്നുവിനെയാണ് നമ്മുടെ കുട്ടപ്പന്‍ പ്രണയിച്ചത്. പ്രണയം എന്ന് പറഞ്ഞാല്‍ മുട്ടന്‍ പ്രണയം. പക്ഷേ ആ പ്രണയം ചിന്നമ്മയോട് പറയാന്‍ മാത്രം കുട്ടപ്പന്റെ മുട്ട് ഇടിച്ചു. ഇന്നല്ലങ്കില്‍ നാളെ അവളെ സ്വന്തമാക്കളമെന്ന് അവന് ആഗ്രഹമുണ്ട്. പക്ഷേ അവളോട് അതെങ്ങനെ പറയും....&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;വാട്ട് ആന്‍ ഐഡിയ!&lt;/span&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ബസില്‍ക്കൂടി അവളെ പ്രണയിക്കാം. ബസില്‍ കൂടി പ്രണയിക്കുന്ന ആദ്യ പ്രണയ്ജോഡികള്‍ ആവുക. ആ വഴി ചിലപ്പോള്‍ പത്രത്തിലൊക്കെ പടം വരും. ചാറ്റ് വഴി മംഗല്യ പന്തലിലേക്ക് എന്നൊക്കെ പത്രത്തില്‍ വരാറുണ്ട്. അതുപോലെ ബസ് വഴി വിവാഹപന്തലിലേക്ക്. അങ്ങനെ വീണ്ടും കുട്ടപ്പന്‍ സ്വപനം കാണാന്‍ തുടങ്ങി. ഞാന്‍ നിന്നെ ഒന്ന് ഫോളോ ചെയ്തോട്ടെ എന്ന് കുട്ടപ്പന്‍ ചോദിക്കേണ്ട താമസം അവള്‍ അവനെ ബ്ലോക്കി. തന്നെ ബ്ലോക്കാന്‍ ചിന്നമ്മ കരോട്ട പഠിച്ചിട്ടൂണ്ടോ എന്നൊന്നും ചിന്തിക്കാതെ കുട്ടപ്പന്‍ അനോണിയായി അവതാരം എടുത്തു. ട്രേഡ്‌മാര്‍ക്കും ഫിറ്റ് ചെയ്ത് പൊന്നനായി കുട്ടപ്പന്‍ അവതാരം എടുത്തു. പൊന്നന്‍ വെറുതെ ഒന്ന് ചിന്നുവിന്റെ ബസില്‍ കമന്റിട്ടതും ചിന്നു പൊന്നനെ ഫോളെ ചെയ്തു. ചിന്നുവിനെപ്പോലെ പൊന്നന്‍ ഇടുങ്ങിയ മനസ്ഥിതിക്കാരന്‍ അല്ലായിരുന്നതുകൊണ്ട് ചിന്നുവിനെ ബ്ലോക്കാതെ ഫോളേവേഴ്സ് ലിസ്റ്റില്‍ കൊണ്ടുപോയി രൂപക്കൂട് ഉണ്ടാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ പൊന്നനില്ലാത്ത ബസ് ചിന്നുവിനും ചിന്നുവില്ലാത്ത ബസ് പൊന്നനും ആലോചീക്കാന്‍ വയ്യാതായി..&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഒരു ദിവസം രാവിലെ ചിന്നപ്പന്റെ അപ്പന്‍ ബീഡി എടുക്കാനായി തലയിളക്കടിയില്‍ തപ്പിയ ചിന്നപ്പന്‍(ചിന്നയുടെ അപ്പന്‍ എന്ന് വിവക്ഷ) ഞെട്ടി. ആകയുള്ള നാലരസെന്റിന്റെ ആധാരം കാണുന്നില്ല. തലേന്ന് രാത്രിയില്‍ കിടക്കുമ്പോഴും ആധാരം തലയിണക്കടിയില്‍ ഉണ്ടായിരുന്നതാണ്. എന്റെ ആധാരം എന്ന് പരഞ്ഞ് ചിന്നപ്പന്‍ സൈഡായി. അരി വാര്‍ത്തുകൊണ്ട് നിന്ന് പൊടിയമ്മ ചിന്നപ്പന്റെ നിലവിളി കേട്ട് ഓടിയെത്തി. ചിന്നപ്പനെ താങ്ങി എഴുന്നേല്‍പ്പിച്ച് പൊറ്റിയമ്മ കാര്യം അന്വേഷിച്ചു. നമ്മുടെ ആധാരം പോയടീ എന്ന് ചിന്നപ്പന്‍ പറയുന്നത് അകത്ത് സൈഡ് പോയ കണ്ണാടിയില്‍നോക്കി മുഖം പോണ്ട്സ് വച്ച് പുട്ടി കം വൈറ്റ് വാഷ് ഇടുന്ന ചിന്നമ്മ കേട്ടു. ചിന്നമ്മ നൈസായി സ്കൂട്ടാവാന്‍ നോക്കിയതും പൊടിയമ്മ പിടിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“നീ എടുത്തോടീ ആധാരം?” പൊടിയമ്മ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“ഹൊ , ഞാനൊന്ന് എടുത്തു.... അല്ലങ്കില്‍ തന്നെ അത് തലയിണയില്‍ക്കീഴിയില്‍ ഇരുന്ന് ഇരുന്ന് ഒരു പരുവവായി...” ചിന്നമ്മ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“നിനക്കതെന്തിനാടീ..”ചിന്നപ്പന്‍.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“ഞാനതൊന്ന് പണയം വച്ച് ഒരു മൂവായിരം രൂപാ എടുക്കാന്‍ പോകുവാ.... രണ്ടാഴ്ച കഴിയുമ്പോള്‍ ഞാനപ്പന്‍ ആധാരം എടുത്ത് തരാം...” ചിന്നമ്മ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“നിനക്കെന്തിനാടീ മുവായിരം രൂപ...” പൊടിയമ്മ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“എനികൊരു മൊബൈല്‍ ക്യാമറ വാങ്ങാനാ...” ചിന്നമ്മ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“നിനക്കെന്തിനാടീ ഇപ്പോള്‍ ക്യാമറയുള്ള ഫോണ്‍.. അതില്ലാതെതന്നെയുള്ള നിന്റെ കുന്ത്രാണ്ടം കൊണ്ട് മനുഷ്യനിവിടെ കിടക്കപ്പൊടുതിയില്ല”. ചിന്നപ്പന്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“അപ്പനിത്രയ്ക്ക് തറയായി സംസാരിക്കരുത്. എനിക്ക് ഫോട്ടോ എടുത്ത് ബസില്‍ ഇട്ട് കമന്റ് വാങ്ങാനുള്ളതാ...” ചിന്നമ്മ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“എന്നാല്‍ മോള് ആധാരം എടുത്തോ.. കിട്ടുന്ന കമന്റിറ്റിന്റെ കുറച്ച് അപ്പനൂടെ കൊടുത്താല്‍ മത്” .പൊടിയമ്മ . &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;കമന്റന്ന് പറയുന്നത് കാശ് പോലെയുള്ള എന്തോ ഒന്നന്നാണ് ആ അമ്മ ചിന്തിച്ചത്. മകള്‍ കൊണ്ടുവരുന്ന കമന്റ് ഓര്‍ത്ത് ചിന്നപ്പനും ഡീസന്റായി. മോള്‍ കൊണ്ടുവരുന്ന കമന്റില്‍ നിന്ന് നാലെണ്ണം എടുത്ത് ഒരു കുപ്പി വാങ്ങുന്നത് സ്വപ്നം കണ്ട് ചിന്നപ്പന്‍ കട്ടിലിന്റെ അടിയില്‍ നിന്ന് കുത്തിക്കെടുത്തിയ മുറി ബിഡി തപ്പിയെടുത്ത് തി കൊളുത്തി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ആ‍ധാരം പണയം വച്ച് ചിന്നമ്മ ക്യാമറ ഫോണും വാങ്ങി ഫീല്‍ഡിലേക്കിറങ്ങി. പൂവ്,കാ,ചെടി, കാട്, പടലം, ആകാശം, ഭൂമി, വള്ളം,വെള്ളം, പൂച്ച,പട്ടി, ഒട്ടകം,&lt;a href="http://4.bp.blogspot.com/_7H7pPeuW24o/TA8u42pHjQI/AAAAAAAABuo/hFImS2_KXvs/s1600/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5480650825808710914" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 230px; CURSOR: hand; HEIGHT: 178px" alt="" src="http://4.bp.blogspot.com/_7H7pPeuW24o/TA8u42pHjQI/AAAAAAAABuo/hFImS2_KXvs/s400/2.jpg" border="0" /&gt;&lt;/a&gt; പാലം, തോട്,മാലപ്പടക്കം,വെടിക്കെട്ട് എന്നു വേണ്ട എന്തെല്ലാം ക്ലിക്കാമോ അതെല്ലാം ക്ലിക്കി ചിന്നമ്മ ഫോണിനുള്ളിലാക്കി. തിന്നാനിരിക്കുന്ന കുരണ്ടിയുടേയും മീന്‍ വയക്കൂന്ന ചട്ടിയുടേയും ഫോട്റ്റോ വരെ ചിന്നമ്മ ക്ലിക്കി.അങ്ങനെ ക്ലിക്കി ക്ലിക്കി ചിന്നമ്മയുടെ വിരലില്‍ ക്ലിക്കിന്റെ തഴമ്പ് വരെ വീണു. ചിന്നമ്മ ക്ലിക്കിയ ഫോട്ടോയ്ക്കായി ആരാധകര്‍ കാത്തിരുന്നു. ചിന്നമ്മ ചിന്നുവിലേക്കും ചിന്നു ചിന്നമ്മയിലേക്കും ഒരു മാന്ത്രികന്റെയും സഹായമില്ലാതെ കൂടുവിട്ടുകൂടുമാറി.ചിന്നുവിന്റെ ബസില്‍ ആദ്യം തന്നെ പൊന്നന്‍ ഇടിച്ചുകയറി. ചിന്നുവിനിട്ട് ആരെങ്കിലും ഗോളടിച്ചാല്‍ തനിക്കിട്ട് കിട്ടിയ ഗോളായി കരുതി അത് തിരിച്ച് കൊടുക്കാന്‍ ശ്രമിക്കുകയും ഒരു ലോഡ് ഗോള്‍ വാങ്ങികൂട്ടുകയും ചെയ്യുന്നതില്‍ പൊന്നന് വിഷമം ഇല്ലായിരുന്നു... എല്ലാം ചിന്നമ്മയ്ക്ക് വേണ്ടി... ചിന്നമ്മയ്ക്ക് വേണ്ടി ഗോള്‍ വാങ്ങിക്കൂട്ടാന്‍ പൊന്നനെന്ന കുട്ടപ്പന്റെ ജീവിതം ബാക്കി..!!!&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ചിന്നു ട്രിപ്പിള്‍w വലയില്‍ ഫെയ്മസായി. നെറ്റ് ഉപയോഗിക്കുന്നവരുടെ ഹരമായി ചിന്നു മാറി. സേര്‍ച്ച് എഞ്ചിനുകളിലൊക്കെ ചിന്നു റാങ്കുകാരിയായി. പത്താംക്ലാസില്‍ അമ്പേ പരാജയമായിരുന്ന ചിന്നു അങ്ങനെ റാങ്കുകാരിയായി. ഇതാണ് പറയുന്നത് തോല്‍‌വി വിജയത്തിന്റെ മുന്നോടിയാണന്ന്. ചിന്നുവിന്റെ റാങ്ക് ഉയരുന്തോറും പൊന്നന്റെ പള്‍സ് താണു. ഇങ്ങനെ പോയാല്‍ ചിന്നമ്മ തനിക്ക് സ്വപ്നമല്ല ഒരു മരീചികയായി തീരുമന്ന് അവന്‍ തോന്നിത്തുടങ്ങി. മകള്‍ കമന്റും കൊണ്ട് വരുന്നത് നോക്കിയിരുന്ന ചിന്നപ്പന് കിട്ടിയത് കിടപ്പാടം വച്ച് ലോണെടുത്തതിന്റെ കിടിശിക മുടങ്ങിയതിന്റെ നോട്ടീസ്. ചിന്നമ്മ വന്നപ്പോള്‍ ചിന്നപ്പന്‍ കിടിശിഖ നോട്ടീസിന്റെ കാര്യം പറഞ്ഞു. ചിന്നമ്മ നെവര്‍ മൈന്‍ഡ്. വീണ്ടും കമന്റുകളെക്കുറിച്ച് പറഞ്ഞ് ചിന്നമ്മ ചിന്നപ്പനെ നിശ്ബദ്ദനാക്കി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഗൂഗിളിന് ഇടയ്ക്കിടെ ഒരു വലിയല്‍ ഉണ്ടാവാന്‍പോകുന്നതായി അമേരിക്കയില്‍ ഇരുന്ന ഗൂഗിള്‍ അമ്മച്ചി ദീര്‍ഘദൃഷ്ടി കൊണ്ട് മനസിലാക്കി. അമ്മച്ചി കുടുംബക്കാര്‍ക്ക് സന്ദേശം അയച്ചു. അമ്മച്ചിയുടെ വലപണിക്കാര്‍ വലിയല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലം കണ്ടുപിടിക്കാന്‍ ഇറങ്ങി. കരക്കാരെല്ലാം ഒരു ബസിലേക്ക് ഇടിച്ചു കയറുന്നതുകൊണ്ടാണ് ഈ വലിച്ചില്‍ എന്ന് വലപണിക്കാര്‍ മനസിലാക്കി. അങ്ങ് ഇന്ത്യാമഹാരാജത്ത് കേരളത്തില്‍ മലയാളം മാത്രം സംസാരിക്കുന്ന ബസിലെ പടങ്ങള്‍ കണ്ട് ഗൂഗിള
